ബാധ ഒഴിഞ്ഞു പോകാൻ വസ്ത്രം തടസ്സം; പരിഹാര ക്രിയയുടെ ഭാഗമായി നഗ്ന പൂജ തുടങ്ങിയപ്പോൾ യുവതി ജീവനും കൊണ്ടോടി; യുവതിയുടെ പരാതി വന്നതോടെ തങ്ങൾ മുങ്ങി; മന്ത്രവാദിയുടെ ഫോൺ പരിശോധിച്ച പൊലീസും ഗ്യാലറി കണ്ട് ഞെട്ടി; കാസർകോട്ടെ തട്ടിപ്പുവീരൻ അബ്ദുല്ല തങ്ങളുടെ കഥ
ബുർഹാൻ തളങ്കര
കാസർകോട് : കാസർകോട്ട് കഴിഞ്ഞ മാസം നാലംഗസംഘം തട്ടിക്കൊണ്ടുപോയ കേസിൽ ഇരയായ അബ്ദുള്ള തങ്ങളും തട്ടിപ്പുകാരനെന്ന് തെളിഞ്ഞു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് പോലും ഞെട്ടി. ഗ്യാലറി നിറയെ അശ്ലീല വെബ്സൈറ്റിനെ വെല്ലുന്ന ചിത്രങ്ങൾ. ശരീരത്തിലെ ബാധ ഒഴിവാക്കാൻ യുവതികൾക്ക് നഗ്നപൂജ നടത്തുന്നതായിരുന്നു തങ്ങളുടെ മുഖ്യ ചികിത്സ. തങ്ങളുടെ ചെയ്തികൾ നാട്ടിൽ പാട്ടായതോടെ ചില യുവാക്കൾ ഇത് ഒരു അവസരമായി കണ്ടു തങ്ങളെ തട്ടിക്കൊണ്ടു പോകുകയും പണം ആവശ്യപ്പെടുകയും ആയിരുന്നു. തങ്ങൾക്കെതിരെ കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ പ്രദേശത്ത് മുങ്ങി.
തങ്ങളെ കിഡ്നാപ്പ് ചെയ്തതിന് പിന്നിൽ
ഉപ്പള നയാബസാറിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്ന അബ്ദുല്ല തങ്ങളെ കഴിഞ്ഞ മാസം 23 ന് നാലംഗ സംഘം 2 ലക്ഷം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയതായി കുമ്പള പൊലീസിന് പരാതി ലഭിച്ചിരുന്നു. രഹസ്യ വീഡിയോയും ഫോട്ടോയും ഉണ്ടെന്നുകാട്ടിയാണ് തങ്ങളെ കിഡ്നാപ്പ് ചെയ്തത്. ഇതേത്തുടർന്ന് കാസർകോട് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡും കുമ്പള എസ് ഐ അനിഷും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തി. കിഡ്നാപ്പിങ് സംഘത്തിൽപെട്ട മുഷാഹിദ് ഹുസൈനെ പിടികൂടി.
കിഡനാപ്പിങ്ങിനെ കുറിച്ച് അബ്ദുല്ല തങ്ങൾ പറഞ്ഞത് ഇങ്ങനെയാണ്:
'ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല.അവർ പണത്തിനായി എന്നെ കുടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഞാൻ തെറ്റു ചെയ്തതായി തെളിഞ്ഞാൽ എന്ത് ശിക്ഷയും സീകരിക്കാൻ തയ്യാറാണ്'.
ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് ഞെട്ടി
എന്നാൽ തീ ഇല്ലാതെ പുകയുണ്ടാകുമോ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്ക് അന്ന് തന്നെ ഉണ്ടായിരുന്നു. അബ്ദുല്ല തങ്ങളെ കുറിച്ച് ലഭിച്ച ചില രഹസ്യവിവരങ്ങൾ കിട്ടിയെങ്കിലും, ചോദ്യം ചെയ്യലിൽ താൻ നിരപരാധി എന്ന് നിലപാടാണ് ഇയാൾ സ്വീകരിച്ചത്. തുടർന്ന ഫോൺ പരിശോധന നടത്തിയപ്പോൾ പൊലീസുകാർക്ക് കണ്ടത് ഗ്യാലറി നിറയെ അശ്ലീല വെബ്സൈറ്റിനെ വെല്ലുന്ന ചിത്രങ്ങളായിരുന്നു. തങ്ങളുടെ നഗ്നപൂജയുടെയും മറ്റും വീഡിയോകൾ കണ്ടെത്തിയതോടെ ആൾ തട്ടിപ്പുകാരനാണെന്ന് പൊലീസിനു മനസിലായി. എന്നാൽ പരാതി ഇല്ലാത്തതിനാൽ പൊലീസിന് ഒന്നും ചെയ്യാൻ സാധിച്ചില്ല.
യുവതിയുടെ പരാതി
ഇതിനിടയിലാണ് പ്രദേശത്തെ ഒരു യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർച്ചയായി ഉണ്ടാകുന്ന ഭർത്താവിന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അബ്ദുല്ല തങ്ങളുടെ അരികിലേക്ക് എത്തിയതായിരുന്നു യുവതി. ഭർത്താവിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ദേഹത്തിൽ കടന്നു കൂടിയ ഒരു ബാധയാണന്ന് ദിവ്യദൃഷ്ടിയിൽ തങ്ങൾ കണ്ടെത്തി. പരിഹാര ക്രിയകൾക്ക് തങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ എത്താൻ ആവശ്യപ്പെട്ടു. കുട്ടികളെയും കൂട്ടി ക്വാർട്ടേഴ്സിൽ എത്തിയ യുവതിയോട് ക്രിയകൾ നടക്കുമ്പോൾ കുട്ടികൾ ഉണ്ടാവരു തെന്നും തനിച്ചു വേണം ക്രിയ നടത്താൻ എന്നുമറിയിച്ചു.
വലിയ രീതിയിലുള്ള ക്രിയകളാണ് ഈ ബാധ ഒഴിപ്പിക്കാൻ ചെയ്യേണ്ടതെന്നും മന്ത്രവാദം നടക്കുന്ന സ്ഥലത്ത് കുട്ടികൾ ഉണ്ടാവാൻ പാടില്ലെന്നും ബാധ ഒഴിഞ്ഞു പോകുമ്പോൾ കുട്ടികളുടെ ശരീരത്തിൽ കയറാൻ സാധ്യതയുണ്ടെന്നും ഇയാൾ അറിയിച്ചു. വലിയ തങ്ങൾ അല്ലെ പറയുന്നത് കേൾക്കാതിരിക്കാൻ സാധിക്കുമോ ! ഇതോടെ കുട്ടികളെ ക്രിയകൾ നടക്കുന്ന റൂമിന് പുറത്തിരുത്തി അബ്ദുല്ല തങ്ങൾ മന്ത്രവാദം ആരംഭിച്ചു . ബാധ ഒഴിഞ്ഞു പോകാൻ വസ്ത്രം തടസ്സമാണെന്ന് വിശ്വസിപ്പിച്ച് വിവസ്ത്രയാക്കി മന്ത്രവാദം തുടങ്ങി. പലതും സംഭവിക്കുമെന്നും ഇതെല്ലാം ക്രിയകളുടെ ഭാഗമാണെന്നും തങ്ങൾ യുവതിയെ അറിയിച്ചിരുന്നു. എന്നാൽ മന്ത്രവാദം ആരംഭിച്ചപ്പോൾ തന്നെ തങ്ങളുടെ ക്രിയകൾ അസ്ഥാനത്താണെന്ന് മനസിലാക്കിയ യുവതി വിദഗ്ധമായി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ഇതോടെ പാതിവഴിയിൽ ആയ മന്ത്രവാദം പൂർത്തീകരിക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ കുടുംബത്തിന് കൂടുതൽ ദോഷം സംഭവിക്കുമെന്നും തങ്ങൾ യുവതിയോട് പറഞ്ഞു. ഇതിനായി വീട്ടിലേക്ക് വരാമെന്ന് അറിയിക്കുകയും ചെയ്തു .
എന്നാൽ തങ്ങൾ തട്ടിപ്പുകാരനാണെണെന്ന വിവരം യുവതി മറ്റുളവരെ അറിയിച്ചിരുന്നു. ഇതോടെ പലരും പരാതിയുമായി എത്തി.തങ്ങൾക്കെതിരെ കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ പ്രദേശത്ത് മുങ്ങി. കണ്ണൂരും കോഴിക്കോടും ഇയാൾ ഇപ്പോൾ പരിഹാരക്രിയകൾ നടത്തി വരികയാണെണ് സൂചനയുണ്ട്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ കണ്ടെത്തുന്നുമെന്നും പൊലീസ് അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍