'മരക്കാർ' വരുമ്പോൾ ആവേശത്തോടെ, ജിജ്ഞാസയോടെ പ്രവാസി പ്രേക്ഷകർ
സ്വന്തം ലേഖകൻ
ദുബായ് : മോഹൻ ലാൽ നായകനായ ചലച്ചിത്രം 'മരക്കാർ:അറബിക്കടലിന്റെ സിംഹം' പ്രദർശന സജ്ജമായതോടെആവേശത്തിലും അതിലേറെ ജിജ്ഞാസയിലുമാണ് പ്രവാസി പ്രേക്ഷകർ. ആശീർവാദ് സിനിമയുടെ ബാനറിൽപ്രഗത്ഭ സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇതിനിടയിൽ തന്നെ ചർച്ചാവിഷയമായിമാറിയിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര തിരഞ്ഞെടുപ്പിൽ 'മരക്കാർ' ശ്രദ്ധേയമായ നേട്ടംകൈവരിച്ചിരുന്നു. മികച്ച കലാമേന്മയുള്ള ചിത്രം എന്നതുൾപ്പെടെ സാങ്കേതിക മികവിലും, അണിയറ പ്രവർത്തകരുടെമികവിലൂടെ ഒട്ടേറെ പുരസ്കാരങ്ങളാണ് ജൂറി ഈ ചിത്രത്തിന് നൽകിയത്. അതുകൊണ്ടുതന്നെ മികവാർന്ന ഒരു ചിത്രം
കാണാമെന്ന തയ്യാറെടുപ്പിലാണ് പ്രേക്ഷകരൊക്കെയും.ഇതിനു മുമ്പ് മമ്മൂട്ടി, പൃഥ്വി രാജ് തുടങ്ങിയവരെ നായകരാക്കിയും'കുഞ്ഞാലി മരക്കാർ' ചരിത്രം സിനിമയാക്കാൻ പദ്ധതികളുണ്ടായെങ്കിലും, ഇതിനിടയിലാണ് പ്രിയദർശൻ-മോഹൻലാൽ
കൂട്ട് കെട്ടിൽ ഈ മഹാപുരുഷന്റെ പേരിൽ വാൻ ബജറ്റിൽ പ്രസ്തുത ചിത്രമൊരുങ്ങിയത്. ഇത് തന്ന കുഞ്ഞാലി മരക്കാരുടെനാവിക പോരാട്ട ചരിത്രത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
2000 ത്തിൽ തന്നെ പ്രദർശന സജ്ജമായിരുന്ന ചിത്രം ആകസ്മികമായി വന്നെത്തിച്ചേർന്ന കോവിഡിന്റെ പശ്ചാത്തലത്തിൽഉണ്ടായ ലോക്ക് ഡൗൺ മൂലം ഒട്ടേറെ തവണ പ്രദർശനം മുടങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് ഓ.ടി.ടി അടിസ്ഥാനത്തിൽറിലീസിനൊരുങ്ങിയെങ്കിലും, കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച സാഹചര്യത്തിൽ സർക്കാർ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയതോടെ, നീണ്ട രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം,ഡിസംബർ 2 മുതൽതിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കാൻ നിർമ്മാതാക്കൾ തീരുമാനമെടുക്കുകയാണുണ്ടായത്.
ഇന്ത്യയിൽ പോർച്ചുഗീസ് വൈദേശികാധിപത്യത്തിനെതിരെ പട നയിച്ച് വീര മൃത്യു വരിച്ച ധീര ദേശാഭിമാനികുഞ്ഞാലി മരക്കാരുടെ ജീവചരിത്രവും, ആ മഹാന്റെ നാവിക സാഹസികതയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.അതുകൊണ്ടു തന്നെ തീർത്തും വിസ്മൃതിയിലാണ്ടു പോയ ആ മഹാപുരുഷന്റെ വീരഗാഥകൾ വീണ്ടും
ഉയിർത്തെഴു നേൽക്കുന്നു എന്നത് സിനിമ പ്രേക്ഷകർ എന്നതിലുപരി ചരിത്ര കുതുകികളിലും ആവേശമുണ്ടാക്കിയിട്ടുണ്ട്.എന്നാൽ ഏതൊരു ചരിത്ര ചലച്ചിത്ര ഭാഷ്യങ്ങൾക്കുമെന്നപോലെ, മലായാളത്തിലെ ഏറെ പ്രശസ്തനായ സംവിധായകൻപ്രിയദർശൻ ഒരുക്കുന്ന ഈ ചിത്രവും വെള്ളിത്തിരയിലെത്തും മുമ്പേ വിവാദത്തിൽ അകപ്പെട്ടിരുന്നു. ചരിത്രപുരുഷനായ കുഞ്ഞാലി മരക്കാരെ അവതരിപ്പിച്ച വേഷം, ഭാഷ, പ്രണയം എന്നിവ ആ യുഗ പുരുഷനെ അവഹേളിക്കുന്ന
തരത്തിലാണെന്നുമാണ്, ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ ചിത്രത്തിന്റെ പരസ്യത്തിനായി പുറത്തിറക്കിയ,ട്രൈലറുകളും, നിശ്ചല ചിത്രങ്ങളും ചൂണ്ടിക്കാട്ടി വിമർശകരുടെ ഭാഷ്യം.ഇക്കാരണങ്ങൾ പറഞ്ഞു ഈ സിനിമയുടെപ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുക പോലും ചെയ്തു ഇവർ.
ഭാരതത്തിന്റെ, സ്വാതന്ത്ര്യ സമര ചരിത്രം പരിശോധിക്കുമ്പോൾ പോർച്ചുഗീസുകാരായിരുന്നു ഇവിടെ ആദ്യം സാമ്രാജ്യത്വമോഹവുമായികടന്നുവന്നിരുന്നത്. അവർ ആദ്യം കാലുകുത്തിയ കോഴിക്കോട്ടെ കാപ്പാട് ഉൾപ്പെടുന്ന നാട്ടു രാജ്യം, അന്നത്തെനാട് വഴിയായിരുന്നു സാമൂതിരി രാജാവിന്റെ കീഴിലായിരുന്നു. വെറും കച്ചവട താല്പര്യാർത്ഥം എത്തിയ അവർ ക്രമേണ
സാമ്രാജ്യത്വ സ്വപ്നവുമായി തന്ത്രങ്ങൾ മെനഞ്ഞപ്പോൾ അവരുടെ അധിനിവേശത്തെ ചെറുക്കാൻ സാമൂതിരിയുടെനാവിക പടത്തലവനായി നിയോഗിതനായതായിരുന്നു കുഞ്ഞാലി മരക്കാർ. പറങ്കികളു(പോർച്ചുഗീസു)മായുള്ള പോരാട്ടത്തിൽ,
തലയറുത്തു കടലിൽ നാട്ടി നിഷ്കരുണം വധിക്കപ്പെട്ട ചരിത്രമാണ് കുഞ്ഞാലിമരക്കാരുടെത്.
അതീവ സാഹസികനും, വീര യോദ്ധാവുമായ കുഞ്ഞാലിമരക്കാരുടെ നാമധേയത്തിൽ, നവീന സാങ്കേതികവിദ്യകളുപയോഗിച്ചു അക്കാലത്തെ രംഗ സജ്ജീകരണങ്ങളോടെ വൻ സാമ്പത്തിക ചെലവിൽ തയാറായി വരുന്ന ഒരുദൃശ്യ വിസ്മയം, എന്തുകൊണ്ടും വരവേൽക്കപ്പെടേണ്ടതാണെന്നു കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ചെയർമാൻപി കെ അൻവർ നഹ, ജന: സിക്രട്ടറി അഡ്വ.മുഹമ്മദ് സാജിദ് എന്നിവർ പറഞ്ഞു. ഒപ്പം വിമര്‍ശകരുടെയും, മരക്കാർ കുടുംബപരമ്പരയിൽ പെട്ടവരുടെയും ആശങ്കയും മനോവ്യഥയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ചിത്രം പൊതു സമൂഹത്തിൽപ്രദര്ശിപ്പിക്കപ്പെട്ടിട്ടില്ലെന്നിരിക്കെ വിവാദങ്ങൾ അസ്ഥാനത്താണ്. മലയാളത്തിൽ എന്നല്ല,ലോക സിനിമാചരിത്രം
പരിശോധിച്ചാൽ ചരിത്ര കഥകളാണെങ്കിൽ തന്നെയും, വാണിജ്യ സിനിമകളിൽ ജനപ്രീതിക്കായി ചേർക്കുന്നസംഗീതം, പ്രണയം തുടങ്ങിയ പൊടിക്കൈകൾ തിരക്കഥകളിൽ തിരുകാറുണ്ടെന്നത് വസ്തുതയാണ്. അത് കഥാ തന്തുവെവികലമാക്കുന്നുണ്ടോ എന്നാണ് പരിശോധിക്കപ്പെടേണ്ടത്. യാഥാർഥ്യങ്ങൾ ചോരാതെ, കലാമൂല്യങ്ങളും സാങ്കേതിക
തികവുകളും, അഭിനേതാക്കളുടെ പാടവവും ഒക്കെ ഒത്തിണക്കി ജനങ്ങളുടെ മനസ്സിൽ ആചരിത്ര സത്യങ്ങളെ
പ്രതിഷ്ടിക്കാനാവണം എന്ന് മാത്രം.
ഭാരതത്തിൽ വൈദേശികാധിപത്യത്തിനു വിത്ത് പാകിയ പോർച്ചുഗീസുകാരോട്, ആത്മാർത്ഥമായി തന്നെ സന്ധിയില്ലാ
സമരം നടത്തി വീരമൃത്യു വരിച്ച ധീര ദേശാഭിമാനി കുഞ്ഞാലി മരക്കാർ, യഥാർത്ഥത്തിൽ ഇന്ത്യയിലെ പ്രഥമ സ്വാതന്ത്ര്യസമര സേനാനിയും സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഒളിമങ്ങാത്ത ശില്പിയുമായിരുന്നു. ഇന്ത്യയിലെ അധിനിവേശത്തിന്റെ
അഞ്ഞൂറാം വാർഷിക വേളയിൽ, പാരതന്ത്ര്യത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ ആദ്യമായി രക്തസാക്ഷിത്വം വരിച്ച ആധീരദേശാഭിമാനിയെ ഭാരത സമൂഹം വിസ്മരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം ചലച്ചിത്രങ്ങളും ചരിത്ര വിദ്യാഭ്യാസവും,പഠനങ്ങളും, ഗവേഷണവുമൊക്കെ ഈ മഹാന്മാരുടെ തനതായ ചരിത്രം ഭാവി തലമുറയ്ക്ക് പകർന്നു നൽകാൻപര്യാപ്തമാവട്ടെ എന്നു് പ്രത്യാശിക്കുന്നതായും കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ സാരഥികൾ പറഞ്ഞു.
നമ്മുടെ സ്വാതന്ത്ര്യ സമരവും,അതിലെ ജനതയുടെ പങ്കാളിത്തവുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന അവസരത്തിലാണ്'കുഞ്ഞാലി മരക്കാർ-അറബി കടലിന്റെ സിംഹം' പ്രദർശനത്തിനൊരുങ്ങുന്നത് എന്നത് യാദൃശ്ചികമാവാം .ആ മഹാന്റെ വീര ചരിത്രം വിളിച്ചോതുന്ന ഈ ചരിത്ര ചലച്ചിത്ര ഭാഷ്യം മതേതരത്വവും, ബഹുസ്വരതയും അഭിമാനമായി
കാണുന്ന ജനാധിപത്യ ഇന്ത്യയുടെ യശസ്സുയർത്താൻ പര്യാപ്തമാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
വിശ്വസ്തതയോടെ,
Stories you may Like
- ലോഡിസ്പോളിനെ ആശങ്കയിലാക്കി സിംഹ നടത്തം
- സെൽഫിയെടുക്കാൻ മൃഗശാലയിലെ കൂട്ടിൽ കടന്ന യുവാവിനെ സിംഹം കടിച്ചുകൊന്നു
- വ്യാപാരിയുടെ വീടിനു നേരെ ബോംബെറിഞ്ഞ കേസ്; നാലു പേർ അറസ്റ്റിൽ
- ഇണചേരാൻ ഒരുമിച്ചിട്ട പെൺ സിംഹത്തിനെ മൃഗശാലയിൽ കടിച്ചു കീറിക്കൊന്ന് ആൺസിംഹം
- മാമുക്കോയയുടെ വീട് സന്ദർശിച്ച് മോഹൻലാലും സത്യൻ അന്തിക്കാടും
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍