ഏഷ്യാനെറ്റ് ന്യൂസിലെ അയ്യപ്പനെപോലെ ജേർണലിസ്റ്റ് സമൂഹം ബഹുമാനിക്കുന്ന വ്യക്തിയോട് ബഹുമാനമാണ്; ഏഷ്യാനെറ്റിലെ ഉൾപ്പോരിൽ അദ്ദേഹം വിനുവിന്റെ എതിർചേരിയിലാണോ? അല്ലാതെ എന്നെ മാത്രം ഉന്നം വയ്ക്കുന്ന ഒന്നാണ് ആ ട്വീറ്റ് എന്ന് ഞാൻ കരുതുന്നില്ല; വിനു വി ജോണിന് ട്വന്റി ഫോറിലെ പിപി ജെയിംസിന്റെ മറുപടി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മാധ്യമ ലോകത്തെ മാധ്യമ ചർച്ചകൾക്ക് പുതുമാനം നൽകി ട്വന്റി ഫോറിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പിപി ജെയിംസിന്റെ പോസ്റ്റ്. വിനു വി ജോണിനെ പോലെ ഒരു പ്രധാന മാധ്യമ പ്രവർത്തകൻ 'കണ്ടോ കണ്ടോ ' എന്ന് ചോദിച്ചാൽ കണ്ടില്ലെന്ന് നടിച്ചു പോകാൻ കഴിയില്ലല്ലോ. മൂന്നരപതിറ്റാണ്ടിൽ പേന കയ്യിലെടുത്ത കാലം മുതൽ എന്റെ തൊഴിലിൽ കറ പുരണ്ടിട്ടില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിന്റെ വിമർശനത്തിന് പിപി ജെയിംസിന്റെ മറുപടി.
പ്രസ് ക്ലബ്ബിൽ പിപി ജെയിംസിന്റെ നേതൃത്വത്തിലെ ഭരണസമിതിക്കാലത്തെ ആരോപണങ്ങൾ വിനു വി ജോൺ കുത്തിപ്പൊക്കൽ മാതൃകയിൽ ചർച്ചയാക്കിയിരുന്നു. മാധ്യമ പ്രവർത്തകർക്കെതിരായ വാർത്തകൾ നൽകുമെന്ന ട്വന്റി ഫോർ ന്യൂസ് ചാനൽ മേധാവി ആർ ശ്രീകണ്ഠൻ നായരുടെ പരസ്യ വെല്ലുവിളിക്ക് ശേഷമായിരുന്നു വിനു വി ജോണിന്റെ ഇടപെടൽ. ഇത് വൈറലായി. ഇതിനൊപ്പം മറ്റ് പല പ്രമുഖരും ട്വിന്റി ഫോറിനെതിരെ രംഗത്തുന്നു. ഈ വിമർശനത്തിനാണ് പിപി ജെയിംസ് പരസ്യ മറുപടി നൽകുന്നത്. വിനു ജോണിനെ ട്രോളുന്ന തരത്തിലാണ് മറുപടി. ഏഷ്യാനെറ്റ് ന്യൂസിലെ ഗ്രൂപ്പിസമാണോ ഈ ചർച്ചകൾക്ക് കാരണമെന്ന ചോദ്യവും പിപി ജെയിംസ് മുമ്പോട്ട് വയ്ക്കുന്നു.
മനുഷ്യസ്നേഹിയും മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുമായിരുന്ന ഏഷ്യാനെറ്റിലെ ശശികുമാർ (അയ്യപ്പൻ ) അവതരിപ്പിച്ച കണക്കുകളിൽ ഇഴകീറി പരിശോധന നടത്തി നൽകിയ റിപ്പോർട്ട്. ആ റിപ്പോർട്ടിൽ സാമ്പത്തിക കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്തത ട്രഷറർ അയ്യപ്പൻ അവതരിപ്പിച്ച കണക്കുകൾ കൃത്യവും സത്യവുമാണെന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട്. പ്രസിഡന്റ എന്ന നിലയിൽ സാമ്പത്തിക ഇടപാടുകളിൽ നേരിട്ട് ബന്ധമില്ലങ്കിലും സുതാര്യമായ സാമ്പത്തിക വർഷം കൂടിയാണ് കടന്നു പോയതെന്ന് എനിക്കുറപ്പുണ്ട്.-ഇതാണ് പിപിജെയിംസ് ചർച്ചയാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസിലെ അയ്യപ്പനെപോലെ ജേർണലിസ്റ്റ് സമൂഹം ബഹുമാനിക്കുന്ന വ്യക്തിയോട് എനിക്കും എല്ലാകാലത്തും ബഹുമാനമാണ്. ഏഷ്യാനെറ്റിലെ ഉൾപ്പോരിൽ അദ്ദേഹം വിനുവിന്റെ എതിർചേരിയിലാണോ ? അല്ലാതെ എന്നെ മാത്രം ഉന്നം വയ്ക്കുന്ന ഒന്നാണ് ആ ട്വീറ്റ് എന്ന് ഞാൻ കരുതുന്നില്ല-എന്നും പിപി ജെയിംസ് കുറിക്കുന്നുണ്ട്.
പിപി ജെയിംസിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ
വിനു വി ജോണിന്റെ ട്വീറ്റ് കണ്ടു കണ്ടു ...
പക്ഷെ വിനു.വി.ജോൺ കാണാതെ പോയ കുറെ കാര്യങ്ങൾ കൂടിയുണ്ട്. അതിലൊന്നാണ് കേരളത്തിലെ ഏറ്റവും പ്രശസ്തരായ 'ഐസക് ആൻഡ് സുരേഷ്' പ്രസ് ക്ലബ്ബ് കണക്കുകളിൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ട്. പറ്റിയാൽ അതൊന്നു സംഘടിപ്പിച്ച് വായിക്കണം. മനുഷ്യസ്നേഹിയും മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുമായിരുന്ന ഏഷ്യാനെറ്റിലെ ശശികുമാർ (അയ്യപ്പൻ ) അവതരിപ്പിച്ച കണക്കുകളിൽ ഇഴകീറി പരിശോധന നടത്തി നൽകിയ റിപ്പോർട്ട്. ആ റിപ്പോർട്ടിൽ സാമ്പത്തിക കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്തത ട്രഷറർ അയ്യപ്പൻ അവതരിപ്പിച്ച കണക്കുകൾ കൃത്യവും സത്യവുമാണെന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട്. പ്രസിഡന്റ എന്ന നിലയിൽ സാമ്പത്തിക ഇടപാടുകളിൽ നേരിട്ട് ബന്ധമില്ലങ്കിലും സുതാര്യമായ സാമ്പത്തിക വർഷം കൂടിയാണ് കടന്നു പോയതെന്ന് എനിക്കുറപ്പുണ്ട്.
പ്രസ്സ് ക്ലബ്ബിലെ ഓരോ അധികാരമാറ്റവും അത്ര സുഗമം അല്ല എന്ന് വിനു വി ജോണിനും നല്ലതുപോലെ അറിയാം. പക്ഷെ ആ ഓരോ മാറ്റത്തിലും തങ്ങൾക്ക് സൗകര്യപ്രദമായ നിലയിൽ മുൻകാല കണക്കുകളെ വിവാദമാക്കാനും വിമർശിക്കാനും തുടർന്ന് വരുന്നവർ ശ്രമങ്ങൾ നടത്തുന്നതും അത് പാളിപ്പോകുന്നതും വിനു വി ജോണിന് അത്ര പരിചയമുള്ള കാര്യമല്ല.
വിനു കാണാതെ പോയ ഒരു സംഭവം കൂടി പറയാം. വിനു ട്വീറ്റിനൊപ്പം ചേർത്ത നാല് കഷ്ണം പേപ്പർ കിട്ടിയ അലമാരയിൽ ഇല്ലാത്ത ഒരു വിവരം. പ്രസ് ക്ലബ്ബിൽ രണ്ടോ മൂന്നോ ടെം ഭരണ കാലയളവിൽ നടന്ന സാമ്പത്തിക കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും അത് അന്വേഷിക്കണമെന്നും തുടർന്ന് വന്ന ഭരണ സമിതി തീരുമാനിച്ചു. അതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. അധ്യക്ഷനായി മുതിർന്ന മാധ്യമപ്രവർത്തകൻ പവനൻ. അംഗങ്ങളെ കുറിച്ച് ഞാൻ പറയുന്നില്ല. കണക്കുകൾ പരിശോധനയ്ക്കായി നിരത്തി. മുൻകാല ഭരണ സമിതികളെ താറടിക്കാൻ തക്കവിധം വ്യാഖ്യാനങ്ങൾ നൽകി റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു ശ്രമം. സമിതി അധ്യക്ഷൻ പവനൻ രാജി വച്ചൊഴിഞ്ഞു. ''പ്രതികാര റിപ്പോർട്ട് തയ്യാറാക്കാൻ ഞാനില്ല; സത്യം സത്യമായി രേഖപ്പെടുത്തണം'' എന്നായിരുന്നു അദ്ദഹത്തിന്റെ നിലപാട്. 'ഐസക് ആൻഡ് സുരേഷ്' നൽകിയ ഓഡിറ്റ് റിപ്പോർട്ട് കൂടിയെത്തിയതോടെ പ്രസ്ക്ലബ്ബിലെ ബഹുഭൂരിപക്ഷത്തിനും സത്യം മനസിലായി. പിന്നീട് പുറത്തു വന്നത് അച്ചടിച്ച് കൂട്ടിയ അബദ്ധപ്പഞ്ചാംഗം ആയിരുന്നു. മാധ്യമചരിത്രത്തിൽ മായാത്ത കറപ്പാട് പുരട്ടിയ അതേ അച്ചുകൂടത്തിൽ പിറന്ന മറ്റൊരു തെറ്റ്. അധ്യക്ഷനില്ലാത്ത; കറകളഞ്ഞ അംഗങ്ങളില്ലാത്ത ഒരു പ്രതികാര സമിതിയുടെ വെറുപ്പിന്റെ കടലാസ്സ് കൂട്ടം. അതിന് നിയമ സാധുതയില്ല, സത്യമില്ല , മാന്യതയുമില്ല. ഇന്ത്യയിൽ നിലവിലുള്ള ഏത് നിയമസംവിധാനങ്ങളിലും അത് പരിശോധയ്ക്കാൻ അന്നേ നിലപാടെടുത്ത ആളാണ് ഞാൻ. ഏഷ്യാനെറ്റ് ന്യൂസിലെ അയ്യപ്പനെപോലെ ജേർണലിസ്റ്റ് സമൂഹം ബഹുമാനിക്കുന്ന വ്യക്തിയോട് എനിക്കും എല്ലാകാലത്തും ബഹുമാനമാണ്. ഏഷ്യാനെറ്റിലെ ഉൾപ്പോരിൽ അദ്ദേഹം വിനുവിന്റെ എതിർചേരിയിലാണോ ? അല്ലാതെ എന്നെ മാത്രം ഉന്നം വയ്ക്കുന്ന ഒന്നാണ് ആ ട്വീറ്റ് എന്ന് ഞാൻ കരുതുന്നില്ല.
വിനു വി ജോണിനെ പോലെ ഒരു പ്രധാന മാധ്യമ പ്രവർത്തകൻ 'കണ്ടോ കണ്ടോ ' എന്ന് ചോദിച്ചാൽ കണ്ടില്ലെന്ന് നടിച്ചു പോകാൻ കഴിയില്ലല്ലോ. മൂന്നരപതിറ്റാണ്ടിൽ പേന കയ്യിലെടുത്ത കാലം മുതൽ എന്റെ തൊഴിലിൽ കറ പുരണ്ടിട്ടില്ല. ഒരു വാതിലിലും എന്റെ നിലപാടുകൾ പണയം വച്ചിട്ടില്ല. മത്സരത്തിനായി എടുത്തു ചാടിയിട്ടില്ല. ഓരോ വാർത്തയിലും കുറെ ജീവിതങ്ങളുണ്ട് എന്ന് തിരിച്ചറിയുന്നവനാണ്. അതിന്റെ വില മനസിലാക്കി സൂക്ഷ്മതയോടെ മാത്രം അച്ചിലേക്ക് വാർത്ത നല്കിയവനാണ്. ഒരു പ്രസ് ക്ലബ്ബ് കണക്കിൽ ഞാൻ ഉണ്ടാക്കിയ എന്റെ ആത്മാഭിമാനം തട്ടിത്തൂവാൻ ഞാൻ അനുവദിക്കില്ല. സാമൂഹ്യമാധ്യമങ്ങളിൽ ഇനി വാദപ്രതിവാദത്തിനുമില്ല. ഇന്ത്യയിലെ നീതിന്യായ സംവിധാനം സമൂഹമാധ്യമങ്ങളിൽ അല്ലല്ലോ...
കൃത്യമായ ഹോംവർക്കില്ലാതെയാണ് ദൃശ്യമാധ്യമങ്ങൾ വാർത്തകൾ ചമയ്ക്കുന്നതെന്ന ആക്ഷേപം പൊതുജനങ്ങളിൽ നിന്നുയരുമ്പോൾ വിനു വി ജോൺ അടക്കമുള്ളവർ മാതൃകയാവണം. ഞാൻ പറഞ്ഞ ആ റിപ്പോർട്ട് - ഭാരതത്തിലെ ഏതു നിയമ സംവിധാനങ്ങളിൽ ചെന്ന് പുനഃപരിശോധിച്ചാലും ശരിയെന്ന് വിധിക്കുന്ന ആ റിപ്പോർട്ട് - ഒന്ന് മനസിരുത്തി പഠിക്കണം.
- പി പി ജെയിംസ്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്