പേരാവൂർ കെ.എസ്.എഫ്.ഇ ബ്രാഞ്ചിലെ കലക്ഷൻ ഏജന്റ് 32 പേരുടെ കുറിപ്പണം വെട്ടിച്ചു; പിരിച്ചെടുത്ത പണം ബ്രാഞ്ചിൽ അടക്കാതെ കബളിപ്പിച്ചു; ലക്ഷങ്ങൾ നഷ്ടപ്പെട്ട ഇടപാടുകാർ പെരുവഴിയിൽ; നേരത്തെ പരാതി ലഭിച്ചിട്ടും പൂഴ്ത്തിയെന്ന് ഇടപാടുകാർ
അനീഷ് കുമാർ
കണ്ണൂർ: പേരാവൂർ കെ.എസ്എഫ്.ഇ ശാഖയിൽ കലക്ഷൻ ഏജന്റ് നടത്തിയ വെട്ടിപ്പിൽ 32 പേർക്ക് പണം നഷ്ടമായി.കുറിക്ക് ചേർന്ന ഓരോരുത്തർക്കും ലക്ഷങ്ങളാണ് നഷ്ടമായത് ഇതു സംബന്ധിച്ചു നേരത്തെ പരാതിയുണ്ടായിരുന്നുവെങ്കിലും അധികൃതർ പൂഴ്ത്തി വയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് ഇടപാടുകാരുടെ പരാതി. കെ.എസ്എഫ്.ഇ പേരാവൂർ ശാഖയിലേക്ക് അടച്ച കുറിപ്പണം വരവിൽ വയ്ക്കാതെ ഏജന്റ് വഞ്ചിച്ച പരാതിയിൽ നടപടിയില്ലെന്ന പരാതിയുമായി ഇടപാടുകാരൻ പരസ്യമായി രംഗത്തുവന്നതിനെ തുടർന്നാണ് വിഷയം ചൂടുപിടിച്ചത്.
പേരാവൂരിലെ ഇറച്ചി വ്യാപാരിയായ വിളക്കോട് ചാക്കാട് വാഴയിൽ വീട്ടിൽ വി.മജീദാണ് ആരോപണവുമായി രംഗത്തെത്തിയത്. 2, 35,000 രൂപ തനിക്ക് നഷ്ടപ്പെട്ടുവെന്നാണ് മജീദ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.ഈ വിഷയത്തിൽ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, കെ.എസ്എഫ്. ഇമേധാവി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് മജീദ് ആരോപിച്ചു. ഇതിനു പുറമേ കണ്ണൂർ കലക്ടർ, പേരാവൂർ സിഐ, ജില്ലാ കെ.എസ്എഫ്.ഇ മേധാവി എന്നിവർക്കും രണ്ടു തവണ വീതം പരാതി നൽകിയിട്ടും പരിഹാരമായില്ലെന്ന് മജീദ് പറഞ്ഞു.ഈ പരാതി തീർപ്പാക്കാതെ തന്റെ ആധാരം പിടിച്ചു വയ്ക്കുകയാണ് കെ.എസ്.എഫ്.ഇ അധികൃതരെന്ന് മജീദ് ആരോപിച്ചു.
സംഭവത്തെ കുറിച്ച് മജീദ് പറയുന്നത് ഇപ്രകാരമാണ്. തന്നെപ്പോലെ ഏകദേശം മുപ്പതോളം പേർക്ക് ഇതിന് സമാനമായി രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ട്. 2010-ൽ കെ.എസ്.എഫ്.ഇപേരാവൂർ ബ്രാഞ്ചിൽ ടി.കെ ബോസെന്നകലക്ഷൻ ഏജന്റ് മുഖേനെ പത്ത് ലക്ഷം രൂപയുടെ കുറിക്ക് ചേരുകയും അതു മുഴുവൻ അടച്ചു തീർക്കുകയും ചെയ്തു. ആ കുറി നല്ല രീതിയിൽ നല്ല രീതിയിൽ തീർന്നതിനെ തുടർന്ന് അതിനു ശേഷം വീണ്ടും ബോസ് തന്നെ കുറിയിൽ ചേർത്തു അതു കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ ബോസ് വീണ്ടുമൊരു കു റി യിലേക്ക് ചേരാൻ നിർബന്ധിച്ചു അങ്ങനെ വീണ്ടും രണ്ട് അഞ്ച് ലക്ഷത്തിന്റെ കുറിയിൽ ചേർന്നു.
അതു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ പത്തുലക്ഷം രൂപയുടെ ഒരു കുറിക്ക് കൂടി ചേരുകയും ഈ പൈസ പേരാവൂർ കുയിൽ നിന്ന് കലക്ഷൻ ഏജന്റ് ടി.കെ ബോസ് കെ എസ് എഫ് ഇ പാസ്ബുക്കിൽഡെയിലി കലക്ഷനായി വരവ് വെയ്ക്കുകയും ആ ബുക്കിൽ ഏഴു ലക്ഷത്തോളം രൂപ അടയ്ക്കുകയും ചെയ്തു എന്നാൽ അതിൽ 2' 35'000 രൂപ കെ.എസ്.എഫ്.ഇ യിലെത്തിയിട്ടില്ലെന്ന് പിന്നീടാണ് മനസിലായത്.ഇതേ കുറിച്ചു അന്വേഷിച്ചപ്പോൾ ഇത്രയും തുക കലക്ഷൻ ഏജന്റായ ബോസ് അവിടെ അടച്ചിട്ടില്ലെന്നാണ് മനസിലായത്.2014ലാണ് ഈ സാമ്പത്തിക തിരിമറി നടത്തിയത്. ഈ രീതിയിൽ 32 പേരുടെ പണം നഷ്ടപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായി.
ഇതേ തുടർന്ന് കെ.എസ്.എഫ്.ഇപേരാവൂർ ശാഖ മാനേജർ നടത്തിയ ഒത്തുതീർപ്പ് യോഗത്തിൽ ഡോർ കലക്ഷൻ ഏജന്റായിരിക്കെ 32 പേരിൽ നിന്നും പിരിച്ച തുക കെ.എസ്.എഫ്.ഇബ്രാഞ്ചിൽ അടയ്ക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും പരാതിക്കാരിൽ നിന്നും പിരിച്ച തുക 2016ൽ മാർച്ച് മാസം 30നുള്ളിൽ അടച്ചു തീർക്കാമെന്ന് കലക്ഷൻ ഏജന്റ് സമ്മതിച്ചിരുന്നു എന്നാൽ ഇയാൾ വാക്ക് പാലിക്കാത്തതിനെ തുടർന്ന് വീണ്ടും കെ.എസ്എഫ്.ഇ മാനേജരെ പരാതിയുമായി സമീപിച്ചപ്പോൾ തങ്ങൾക്ക് കലക്ഷൻ ഏജന്റ് പണം തട്ടിയതിൽ ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നുവെന്ന് വി.മജീദ് പറഞ്ഞു.
ഇതിനെ തുടർന്ന് സാമ്പത്തിക വഞ്ചന നടത്തിയ കലക്ഷൻ ഏജന്റിനെതിരെ പേരാവൂർ സിഐക്ക് പരാതി നൽകുകയും സിഐ ബോസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാൽ പണം നൽകാമെന്ന് ഉറപ്പു നൽകിയ ഇയാൾ വായു പാലിച്ചില്ലെന്നും മജീദ് പറഞ്ഞു. ഇതിനു ശേഷം താൻ കുടുംബാംഗങ്ങളുമായി കെ.എസ്എഫ്.ഇപേരാവൂർ ശാഖയ്ക്കു മുൻപിൽ നിൽപ്പു സമരം നടത്തുകയും ചെയ്തതായി മജീദ് പറഞ്ഞു സർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കലക്ഷൻ ഏജന്റ് നടത്തിയ ഇത്രയും ഗൗരവകരമേറിയ സാമ്പത്തിക ക്രമക്കേടുകൾ ഒളിപ്പിച്ചു വയ്ക്കാനും മൂടിവയ്ക്കാനുമാണ് അധികൃതർ ശ്രമിക്കുന്നത്.ഈ തട്ടിപ്പിൽ അന്നത്തെ ബ്രാഞ്ച് മാനേജർ ഉൾപ്പെടെയുള്ളവർക്ക് പങ്കുള്ളതായി സംശയിക്കുന്നതായി മജീദ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍