ഒന്നര കോടി ലോണിന് 25000രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണം; സൈബർതട്ടിലൂടെ ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം പിടിയിൽ; കേരളത്തിന് പുറമെ തമിഴ്നാട്, കർണ്ണാടകയിലും തട്ടിപ്പ് നടത്തിയ സംഘത്തെ പൊക്കിയത് മലപ്പുറം സ്വദേശിയുടെ പരാതിയിൽ
ജംഷാദ് മലപ്പുറം
മലപ്പുറം: ഒന്നര കോടി ലോണിന് 25000രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണമെന്നു പറഞ്ഞു ആദ്യം ലക്ഷങ്ങൾ കൈപ്പറ്റി തട്ടിപ്പു നടത്തുന്ന നാൽവർസംഘം പിടിയിൽ. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സൈബർ കുറ്റകൃത്യ തട്ടിപ്പ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെയാണ് മലപ്പുറം താനൂർ സ്വദേശിയുടെ പരാതിയിൽ താനൂർ പൊലീസ് പിടികൂടിയത്. കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ വൻ സൈബർ തട്ടിപ്പ് നടത്തി പണം തട്ടുന്ന സംഘത്തെയാണ് പിടികൂടിയത്. പ്രതികളായ കോട്ടയം വേലൂർ പാലമറ്റം മുത്തുസരുൺ (32), പാണ്ടിക്കാട് കൊളപ്പറമ്പ് പുതില്ലതു മാടം രാഹുൽ (24), പത്തനംതിട്ട റാന്നി മക്കപുഴ മണ്ണാർമാരുതി കാഞ്ഞിരത്തമലയിൽ ജിബിൻ(28), തമിഴ്നാട്ടിലെപുത്തൂർ വിരുദ്ധ നഗർ ശ്രീവിളി കോവിൽ സ്ട്രീറ്റ് വീരകുമാർ(33) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
താനൂർ സ്വദേശിയായ പരാതിക്കാരൻ ഫോണിൽ ബേത്തിലെഹേം അസോസിയേറ്റ്സിന്റെ പേരിലുള്ള ലോൺ ലോഇന്ട്രെസ്റ്റ് റേറ്റിൽ എന്ന മെസ്സേജിൽ കൊടുത്ത നമ്പറിൽ ഒന്നര കോടി ലോൺ ബിസിനസ് ആവശ്യർത്ഥം ആവശ്യപ്പെട്ട പരാതിക്കാരനോട് ആയതിനു ഇരുപത്തിഅയ്യായിരം ( 25000 ) രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണമെന്ന് പറയുകയും പരാതിക്കാരൻ പലസ്ഥലങ്ങളിലും ഇരുപത്തിഅയ്യായിരത്തിന്റെ മുദ്രപത്രം അന്വേഷിച്ചതിൽ കിട്ടാത്തതിനാൽ ആയത് അറിയിച്ച പരാതിക്കാരനോട് ബാംഗ്ലൂർ ഉണ്ടെന്നും അതീശ്വര സ്റ്റാമ്പ് വേണ്ടർ സ് എന്നാ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചാൽ സ്റ്റാമ്പ് പേപ്പർ തരുമെന്നും അറിയിച്ചതിനാൽ സ്റ്റാമ്പ് പേപ്പർ തരുമെന്നും അറിയിച്ചതിതിൽ ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം (6, 75000 ) രൂപ ആ അക്കൗണ്ടിലേക്കു അയക്കുകയും ശേഷം പ്രോസസ്സിങ് ഫീ ആയി ഒരു ലക്ഷത്തി എൺപത്തി ആറായിരത്തി അഞ്ഞുറ് 186500 ) രൂപയും അയച്ചു കൊടുത്ത ശേഷം ലോൺ കിട്ടുന്നതിനായി പരസ്യത്തിൽ കണ്ട നമ്പറിൽ വിളിച്ചിട്ട് ബാംഗ്ലൂർ ഉള്ള അക്കൗണ്ടിലേക്കു അയക്കുകയും ചെയ്ത ശേഷം ഫോണിലേക്കു വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയി കാണപ്പെട്ടു.
ഇക്കാര്യത്തിൽ പരാതി കിട്ടിയ ഉടനെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം താനൂർ ഡിവൈഎസ്പി, എം ഐ ഷാജിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുന്നതിന് വേണ്ടി സ്പെഷൽ അന്വേഷണ സംഘത്തെ നിയമിക്കുകയും ഒരു ആഴ്ചയായി സംഘം ഉപയോഗിക്കുന്ന 100 കണക്കിന് നമ്പറുകൾ കണ്ടെത്തി അവരെ നിരീക്ഷിച്ചും ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ കൊടുക്കുന്ന ബാംഗ്ലൂരിലെ ജയനഗർ എ ഐ ടി ബ്രാഞ്ചിൽ അധീശ്വര സ്റ്റാബ് വേണ്ടേർസ് എന്ന പേരിലുള്ള അക്കൗണ്ട് പരിശോധിച്ചപ്പോൾ നിരവധി ആളുകളെ ഇത്തരത്തിൽ ലോൺ ഓഫർ ചെയ്തു പറ്റിക്കപ്പെട്ടവരുടെ ലക്ഷക്കണക്കിന് രൂപ എത്തുന്നതായും പിൻവലിക്കുന്നതായും കണ്ടെത്തുകയും ചെയ്തു.
ഇവരുടെ തട്ടിപ്പ് രീതിഐടി ഫ്രഫഷണൽ ആയ യുവാക്കളായ പ്രതികൾ തമിഴ്നാട്ടിലെ വിരുദഗ്ദ്ധരുള്ള വീര കുമാർ എന്ന പ്രതിയുടെ ഫോട്ടോ ആധാർ കാർഡ് പാൻ കാർഡ് എന്നിവ ബാംഗ്ലൂരിൽ നിന്നം മാറ്റം വരുത്തി ആധികേശവൻ എന്നയാളുടെ പേരിലുള്ള താക്കി ശേഷം യഥാർത്ഥത്തിൽ ഇല്ലാത്ത ആളുടെ അധീശ്വര സ്റ്റാമ്പ് വേണ്ടർസ് എന്ന സ്ഥാപനത്തിന്റെയും പേരിൽ ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശേഷം ലക്ഷകണക്കിന് ആളുകളുടെ മൊബൈലിലേക്കു അഡ്വർടൈസിമെന്റ് കുറഞ്ഞ ഇൻടെസ്റ്റ് റേറ്റിൽ ലോണിനു ബന്ധപെടാൻ പറഞ്ഞു കൊണ്ട് ഏതെങ്കിലും ഒരു പേരും മൊബൈൽ നമ്പറും കൊടുക്കും, ലോൺ ആവശ്യമുള്ള ചെറുതും വലുതുമായ ബിസിനെസ്കാരയും മറ്റുള്ളവരും ഈ നമ്പറിൽ കോൺട്രാക്ട് ചെയ്യുന്നതോടെ ആണ് തട്ടിപ്പ് തുടങ്ങുന്നത്.
ഇങ്ങനെ കോൺേടാക്ട് ചെയ്യുന്ന ആളുകൾ വിളിക്കുന്നവരെ ഈ പ്രതികൾ പേരുകൾ മാറ്റി പറഞ്ഞു ലോൺ ആവശ്യക്കാരെ വിശ്വാസം ഉണ്ടാകുന്ന തരത്തിൽ തമിഴ്, കന്നഡ, മലയാളം ഭക്ഷക ളിൽ സംസാരിച്ചു വിശ്വാസ്യത വരുത്തി ലോൺ ആവശ്യർത്ഥം ആദ്യം മുദ്ര പേപ്പറിനും മറ്റും അടയ്ക്കേണ്ട ഒരു തുക ബാംഗ്ലൂർധന ലക്ഷ്മി ബ്രാഞ്ചിൽ ഇവർ ഉണ്ടാക്കിയ വ്യാജ അക്കൗണ്ടിലേക്കു അക്കൗണ്ട് നമ്പർ, ഐഎഫ് എസ് സി കോഡ് എന്നിവ സഹിതം അയച്ചു കൊടുത്തു അതിലേക്കു ക്യാഷ് ട്രാൻസ്ഫർ ചെയ്ത ഉടനെ ലോൺ തരാമെന്നു പറയും.
ഈ ക്യാഷ് ഓരോരുത്തരും ആവശ്യപ്പെടുന്ന ലോൺ തുകയ്ക്ക്നുസരിച്ച് മാറ്റം ഉണ്ടാകും. ക്യാഷ് ട്രാൻസ്ഫർ ചെയ്ത ഉടനെ ഇവർ മൊബൈൽ അപ്ലിക്കേഷൻ വഴിയോ ആർടിജിഎസ് വഴിയോ ക്യാഷ് മറ്റു അക്കൗണ്ടുകളിലേക്കോ ട്രാൻസ്ഫർ ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യും. ഇവർ ഉപയോഗിക്കുന്ന സിംകാർഡുകൾ എല്ലാം തമിഴ്നാട്ടിലേയും മറ്റു സംസ്ഥാനങ്ങളിലേയും ആളുകളുടെ പേരിലുള്ള താണ്, താനൂർ സ്വദേശി ലോൺ ആവശ്യർത്ഥം ബന്ധപ്പെട്ട നമ്പറിന്റെ ഉടമ തമിഴ്നാട്ടിലെ ധർമപുരി എന്ന സ്ഥലത്തുള്ള 21ക്കാരന്റെ പേരിലുള്ള താണ്, അതുപോലെ ഈ പ്രതികൾ ഹരിദാസ് എന്നീ പേരുകളിലാണ് ഈ പെട്ടിരുന്നത്.
ക്യാഷ് പ്രതികൾ പിൻവലിച്ചാൽ ഉടനെ ഈ നമ്പറുകളില്ലക്കു വിളിച്ചാൽ കിട്ടാതാകും, ഇതിനാ നാൽ കേരളത്തിൽ നിന്നു മാത്രം നിരവധി പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസിനോസൈബർ സെല്ലിനോ പിടിക്കാതിരിക്കാൻ ഇവർ ഇടയ്ക്കിടെ വ്യാജ സിംകാർഡുകൾ മൊബൈൽ ഫോണുകൾ എന്നിവ മാറ്റുകയും താമസം കേരളം, തമിഴ്നാട്, ബംഗ്ലൂർ എന്നിവിടങ്ങളിൽ പലഹോട്ടലുകളും വീടുകളും വാടകക്ക് എടുത്ത് വ്യാജപേരിൽ താമസിക്കും, സ്ഥിരമായി ഒരു സ്വലത്തും തമസിക്കില്ല.
ഏറ്റവും മികച്ച രീതിയിൽ മൊബൈൽ നമ്പറുകൾ പരിശോധിച്ചും മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം ആറ് ദിവസം ഉറക്കം ഒഴിഞ്ഞു പല നമ്പറുകളും ആളുകളേയും പരിശോധിച്ചും നിരീക്ഷിച്ചംബാംഗ്ലൂർ തമിഴ്നാട് എന്നിവിടങ്ങളിൽ സഞ്ചരിച്ചം ആണ് ഒടുവിൽ പ്രതികളെ തമിഴ്നാട്ടിലെ കള്ളന്മാർക്ക് പേരുകേട്ട ജില്ലയായ വിരുദ്ധനഗറിൽ നിന്നും സഹസികമായി പിടികൂടുന്നത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന തട്ടിപ്പിന് മാറ്റി മാറ്റി ഉപയോഗിക്കുന്ന പതിനാറു മൊബൈൽ ഫോണുകളും, പതിനഞ്ച് ഡെബിറ്റ് കാർഡുകളും നിരവധി പാസ് ബുക്കുകളും, ചെക്ക് ബുക്കുകളും, വ്യാജ സിംകാർഡുകളും രേഖകളും ഇവർ ഉപയോഗിക്കുന്ന ജാഗ്യർ എന്ന ആഡംബര കാറും പൊലീസ് സംഘം പിടിച്ചെടുത്തു.
നൂറ് കണക്കിന് മൊബൈൽ നമ്പറുകൾ വേരിഫൈ ചെയ്തും ബാങ്ക് അക്കൗണ്ട് നിരീക്ഷിച്ചം സി സി ടി വി ,ഫുഡ് ടെക് കൾ പരിശോധിച്ചു മാ ണ് പ്രതികളെ തന്ത്രപൂർവ്വം അന്വേഷണ സംഘം വലയിലാക്കിയത്. അന്വേഷണ സംഘത്തിൽ താനൂർ ഡിവൈഎസ്പിയെ കൂടെ തെ എസ് ,ഐ, എൻ , ശ്രീജിത്ത്, എസ്, ഐ, രാജു ,സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ , സലേഷ്, സി പി ഒ, ജിനേഷ്, വിനീഷ്, എന്നിവരും, മലപ്പുറം സൈബർ സെല്ലിലെ പൊലീസുകാരും പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍