ചീഞ്ഞളിഞ്ഞ മീൻകൂമ്പാരത്തിനടിയിൽ 1500 കിലോ ആർ.ഡി.എക്സ്; മുംബൈയെ തകർക്കാനുള്ള പദ്ധതി പൊളിഞ്ഞത് നേരീയ വ്യത്യാസത്തിൽ; രക്ഷകനായത് സഞ്ജീർ എന്ന പൊലീസ് നായ; മേമന്റെ കഥ തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
ഹിന്ദുസ്ഥാൻ മോട്ടോഴ്സിൽനിന്ന് അംബാസിഡർ കാറിന്റെ ഉടമയെ തപ്പിയിറങ്ങിയ മുംബൈ പൊലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മുംബൈ നഗരത്തെ ആകമാനം ചാമ്പലാക്കാൻ പോന്നത്ര സ്ഫോടക വസ്തുക്കളും അവരുടെ വലയിൽക്കുരുങ്ങി. കൂടാതെ സ്ഫോടനത്തിൽ മേമൻ കുടുംബത്തിന്റെ പങ്കും നിസംശയം തെളിയിക്കപ്പെട്ടു.
സ്ഫോടനത്തിന് ഉപയോഗിച്ച വാഹനങ്ങൾ ടൈഗർ മേമന് നൽകിയ ഫരീദ് ഭായിയെയും അസ്ഗർ അലി താഹേർ അലി മസാലവാലയെയും അറസ്റ്റ് ചെയ്തത് വഴിത്തിരിവായി. മൂന്ന് ബജാജ് സ്കൂട്ടറുകൾ ഇവരാണ് ടൈഗറിന് നൽകിയത്. മറ്റു വാഹനങ്ങളാട മൂന്ന് ജീപ്പുകളും ഒരു അംബാസഡർ കാറും രണ്ട് മാരുതി വാനുകളും വിറ്റത് സുലൈമാൻ ലക്ഡാവാലയായിരുന്നു. സ്ഫോടകവസ്തുക്കൾ സ്ഥാപിക്കാൻ പാകത്തിൽ വാഹനങ്ങളിൽ ചില്ലറ മാറ്റം വരുത്തിയതും ലക്ഡാവാലയുടെ ബൈക്കുളയിലുള്ള വർക്ക്ഷോപ്പിൽവച്ചായിരുന്നു.
- മുംബൈയെ തകർത്ത മേമൻ കുടുംബത്തിന്റെ കഥ; അധോലോകത്തുനിന്ന് തീവ്രവാദത്തിലേക്ക്; സിനിമകളെപ്പോലും അതിശയിപ്പിക്കുന്ന കുടുംബവാഴ്ചയുടെ കഥ ഇന്നുമുതൽ
- മുംബൈയെ തകർത്തതിന് ടൈഗറിന് കിട്ടിയത് 20 കോടി; സ്ഫോടനം നടക്കുന്നതിന് മുമ്പെ ടൈഗർ ദുബായിലെത്തി; തീവ്രവാദികൾക്ക് പരിശീലനം കറാച്ചിയിൽ; സ്ഫോടനം നടന്നശേഷം മുംബൈയിലേക്ക് ആദ്യം വിളിച്ചത് യാക്കൂബ്; മേമൻ കുടുംബ കഥ തുടരുന്നു
ഇതിനിടെയാണ് ഡപ്യൂട്ടി കമ്മീഷണർ അരൂപ് പട്നായിക്കിന് മറ്റൊരു വിവരം ലഭിക്കുന്നത്. മുംബൈയുടെ പ്രാന്തപ്രദേശമായ മുംബൈയിൽ വൻതോതിലുള്ള സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്നായിരുന്നു വിവരം. സഞ്ജീർ എന്ന പൊലീസ് നായയുമായി സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘത്തെ വരവേറ്റത് ചീഞ്ഞഴുകിത്തുടങ്ങിയ മീനിന്റെ ദുർഗന്ധമായിരുന്നു.
നിരാശരായി മടങ്ങാൻ തുടങ്ങിയ പൊലീസിനെ ഞെട്ടിച്ചുകൊണ്ട് സഞ്ജീർ കള്ളക്കളി മണത്ത് പിടിച്ചു. മീന്മണമുള്ള കവറിനടിയിൽനിന്ന് പൊലീസ് കണ്ടെത്തിയത് 1500 കിലോ ആർഡിഎക്സ്. മുംബൈ കലാപത്തിന് പ്രതികാരം വീട്ടാനെന്നോണം മറ്റൊരു വർഗീയ കലാപത്തിന് കളമൊരുക്കുകയായിരുന്നു ടൈഗറിന്റെയും കൂട്ടരുടെയും ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി.
വർഗീയ കലാപമുണ്ടാക്കുകയും നിർണായക സ്ഥലങ്ങളിൽ സ്ഫോടക വസ്തുക്കളുപയോഗിച്ച് ആക്രമണം നടത്തുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ, മുംബൈ കലാപത്തിനുശേഷവും സ്ഫോടനത്തിനുശേഷവും ആളുകൾ പുലർത്തിയ ശാന്തതയും മുംബൈ പൊലീസ് പെട്ടെന്നുതന്നെ ഗൂഢാലോചനക്കാരിലേക്ക് എത്തിയതും ഇവരുട പദ്ധതികൾ പൊളിച്ചു. സ്ഫോടനത്തിന് പിന്നാലെ വൻതോതിലുള്ള കലാപം പൊട്ടിപ്പുറപ്പെടുമെന്നായിരുന്നു മേമന്റെയും കൂട്ടരുടെയും പ്രതീക്ഷ. ഈ കലാപത്തിനിടെ, സ്ഫോടനത്തിന്റെ സൂത്രധാരന്മാർക്ക് രക്ഷപ്പെടാനാവുമെന്നും അവർ കരുതി.
മുംബൈ സ്ഫോടനത്തിന് പിന്നിൽ ഒരു വ്യക്തിയല്ല, ഒരു രാജ്യത്തിന്റെ തന്നെ ഇടപെടലുണ്ടെന്ന സംശയം അന്വേഷണോദ്യോഗ്സ്ഥർക്ക് ആദ്യംമുതൽ തന്നെയുണ്ടായിരുന്നു. പണത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന കുറ്റവാളികളല്ല ഇതിന് പിന്നിലെന്നും ഒരു സമൂഹത്തിന്റെ സ്വസ്ഥ ജീവിതം തകർക്കുന്ന തരത്തിൽ വർഗീയ കലാപം ലക്ഷ്യമിട്ട് മറ്റൊരു ഏജൻസി തന്നെ ഇതിന് പിന്നിൽ പ്രവർച്ചിട്ടുണ്ടാകാമെന്ന് പൊലീസ് വിശ്വസിച്ചു. പാക്കിസ്ഥാന്റെയും ഐഎസ്ഐയുടെയും പങ്ക് തുടക്കം മുതൽതന്നെ ആരോപിക്കപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, ഗൂഢാലോചന പാക്കിസ്ഥാനും അപ്പുറത്തേയ്ക്ക് വളർന്നിട്ടുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥർ കരുതുന്നു. പാക്കിസ്ഥാനെ തുടക്കത്തിൽത്തന്നെ പ്രതിസ്ഥാനത്ത് നിർത്തിയത് അന്വേഷണം ഏകപക്ഷീയമാണെന്ന ആരോപണത്തിന് വഴിവെക്കുകയും ചെയ്തു. പാക്കിസ്ഥാനിൽനിന്ന് ഗൾഫ് രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് കടക്കുന്ന തീവ്രവാദികൾ ഇതിന് പിന്നിലുണ്ടാകാമെന്നാണ് അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ കരുതുന്നത്.
സ്ഫോടനം നടത്താനായി നിയോഗിക്കപ്പെട്ടവർക്ക് പരിശീലനം നൽകിയത് ഐഎസ്ഐയാണ്. കള്ളക്കടത്തുകാരെ ഉപയോഗിച്ച് അവർ സ്ഫോടക വസ്തുക്കൾ ഇന്ത്യയിലെത്തിക്കുകയും ചെയ്തു. പെഷവാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു തീവ്രവാദ സംഘടനയാണ് ഇതിന് വേണ്ട സഹായങ്ങൾ നൽകിയത്. മുംബൈയിൽ സ്ഫോടനം നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ന്യുയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ ബോംബാക്രമണം ഉണ്ടായത്. 1993 ഫെബ്രുവരി 26-നായിരുന്നു അത്. രണ്ട് ടവറുകളും തകർക്കുകയായിരുന്നു ഉദ്ദേശം വിഫലമായെങ്കിലും ആറുപേർ ആ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
മുംബൈയിൽ സ്ഫോടനം നടത്തിയവർക്കും ന്യുയോർക്കിൽ സ്ഫോടനം നടത്തിയവർക്കും തമ്മിൽ ബന്ധമുണ്ടെന്ന സംശയം അന്നുതന്നെ ഉയർന്നിരുന്നു. മുംബൈ സ്ഫോടനത്തിന് തൊട്ടുപിന്നാലെ അമേരിക്കയിൽനിന്ന് ചില അന്വേഷണോദ്യോഗസ്ഥർ മുംബൈയിലെത്തിയതും അത്തരത്തിലുള്ള ബന്ധം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു. രണ്ടിടത്തും പ്രവർത്തിച്ചത് ഒരേ ആളുകളല്ലെങ്കിലും, ഒരേ ആശയമാണ് അവരെ നയിച്ചതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ കണ്ടെത്തി.
1992 ഡിസംബർ 27-ന് കൊളംബോയിൽ തീവ്രവാദ സംഘടനകൾ ഒരു യോഗം ചേർന്നിരുന്നു. ഇന്ത്യയും ഈജിപ്തും അമേരിക്കയും നടുങ്ങുന്ന തരത്തിൽ സ്ഫോടനങ്ങൾ നടത്തണമെന്ന് ആ യോഗത്തിൽ തീരുമാനിക്കപ്പെട്ടതായി ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്ന് രാജ്യങ്ങളും ഇത് കാര്യമായെടുത്തില്ല. അതിന്റെകൂടി ഫലമായിരുന്നു മുംബൈ സ്ഫോടനം. ടൈഗർ മേമനും കുടുംബവും ഇന്ത്യയിൽനിന്ന് കടന്നതുൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ ഇവിടുത്തെ അന്വേഷണോദ്യോഗസ്ഥർക്ക് വീഴ്ചകളും സംഭവിച്ചിരുന്നു. അതേക്കുറിച്ച് നാളെ.
Stories you may Like
- ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ: ദുരൂഹത ആരോപിച്ച് കുടുംബം
- ബാങ്ക് മാനേജരും ബിനുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്
- 'എന്റെ മരണം വ്യാജം' മറഡോണയുടെ ഔദ്യോഗിക പേജിൽ വിചിത്ര സന്ദേശം
- വന്ദനാ ദാസിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
- വിവാഹം മുടങ്ങിയതോടെ കോളജിലുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ ഷഹാന വിഷമിച്ചു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍