ഗൾഫിൽ അറബി ബോസിന്റെ വിശ്വസ്തനായി കോടികൾ സ്വരുക്കൂട്ടി; തലശ്ശേരിയിലെ കണ്ണായ പ്രദേശങ്ങളെല്ലാം വാങ്ങി; നഗരമധ്യത്തിൽ കോടികൾ വരുമാനമുള്ള ഷോപ്പിങ് കോംപ്ലക്സ്; മുസ്ലിം ആരാധനാലയങ്ങൾക്ക് പണം കൊടുക്കാൻ പിശുക്കെങ്കിലും രാഷ്ട്രീയക്കാർക്ക് വാരിക്കോരി സംഭാവന; സ്ത്രീകൾ വീക്ക്നസ് ആയതിനാൽ പണം വാരിയെറിയും; പീഡനം മൂടാൻ കോടികൾ എറിയുന്ന ഷറാറ ഷറഫുദ്ദീന്റെ കഥ
അനീഷ് കുമാർ
കണ്ണൂർ: ഗൾഫിലും നാട്ടിലും വൻ ബിസിനസ് സംരഭങ്ങളുള്ള ഷറാറ ഷറഫുദ്ദീനെ രക്ഷിക്കാനായി അണിയറയിൽ പൊലീസും ഡോക്ടർമാരും ഭരണതലത്തിലെ ഉന്നതരും ശ്രമിക്കുന്നത് കൈയിലുള്ള പൂത്ത കോടിയുടെ മഞ്ഞളിപ്പ് കണ്ടിട്ടെന്ന ആരോപണം ശക്തമാകുന്നു. കേസിന്റെ തുടക്കത്തിൽ തന്നെ ഷറാറ ഷറഫുദ്ദീനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. തലശേരി നഗരഹൃദയത്തിൽ ഷറാറ പ്ളാസയെന്ന വൻ ഷോപ്പിങ് കോംപ്ളക്സിന്റ ഉടമയാണ് ഈ 68 വയസുകാരൻ'. ഇതു കൂടാതെ വിവിധ രാജ്യങ്ങളിൽ ഇദ്ദേഹത്തിന് കെട്ടിട സമുച്ചയങ്ങളുണ്ട്.
കൺസ്ട്രക്ഷൻ മേഖലയിലടക്കം നിരവധി ബിസിനസ് സംരഭങ്ങൾ സ്വന്തമായുള്ള ഷറഫുദ്ദീന്റെ കീഴിൽ നൂറുകണക്കിന് ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കേരളത്തിൽ മാത്രം ഒരു കോടി രൂപ വാടകയിനത്തിൽ മാത്രം ഇയാൾക്ക് വരുമാനമുണ്ടെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. തലശേരി നഗരത്തിൽ നിരവധി കെട്ടിടങ്ങൾ സ്വന്തമായുള്ള ഷറഫുദ്ദീന്റെ താമസവും ഒരു ആഡംബര ബംഗ്ലാവിലാണ്. 25 ലേറെ ജോലിക്കാർ ഈ കൊട്ടാരത്തിലുണ്ട്. സ്വിമ്മിങ് പൂൾ മറ്റു ആധുനിക സൗകര്യങ്ങൾ ജോലിക്കാർക്ക് താമസിക്കാനായുള്ള മൂന്നാം നിലയിൽ പ്രത്യേക ക്വാർട്ടേഴ്സുകൾ എന്നിവ ഇവിടെയുണ്ട്. ആനയ്ക്ക് കയറാൻ മാത്രം വലുപ്പമുള്ളതാണ് വീടിന്റെ പ്രവേശന കവാടം.
തലശേരിയിലെ ഒരു സാധാരത്ത കുടുംബത്തിൽ ജനിച്ച ഷറഫുദ്ദീനെന്ന 68 വയസുകാരൻ ഷറാറ ഗ്രൂപ്പെന്ന വൻ വ്യവസായ സംരഭം കെട്ടിപ്പെടുക്കിയത് ഗൾഫിൽ ചേക്കേറിയതിനു ശേഷമാണ്. ഗൾഫിൽ ജോലി ചെയ്തു വരവേ അറബിയായ ബോസിന്റെ വിശ്വസ്തനായി മാറിയ ഷറഫുദ്ദീന്റെ വളർച്ച പിന്നീട് അത്ഭുത വേഗത്തിലായിരുന്നു. തലശേരി നഗരത്തിലെ പല കണ്ണായ സ്ഥലങ്ങളും സ്വന്തമാക്കാൻ ഗൾഫ് പണത്തിലൂടെ കഴിഞ്ഞു. പിന്നീട് തലശേരി നഗരത്തിൽ മാത്രമല്ല വടക്കൻ കേരളത്തിലെ വിരലിലെണ്ണാവുന്ന പ്രവാസി വ്യവസായികളിലൊരാളായി മാറുകയായിരുന്നു ഇയാൾ.
ഇന്ന് ലൈംഗിക ശേഷിയില്ലെന്ന് തലശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ വിധിയെഴുതിയ ഷറഫുദ്ദീന് മുതിർന്ന മക്കളുണ്ട്. ഇതിൽ ഒരാൾ ഡോക്ടറുമാണ്. പ്രവാസി വ്യവസായിയെന്ന നിലയിൽ കോടികൾ കൊയ്യുമ്പോഴും നാട്ടിലെ പൊതു കാര്യങ്ങളിൽ കൈയയച്ച് സംഭാവന നൽകുന്നതിൽ വിമുഖതാണ് ഇയാളെന്നാണ് നാട്ടുകാർ പറയുന്നത്. മുസ്ലിം ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനും മതപരമായ ചടങ്ങുകൾക്കും പണം നൽകുന്നതിൽ പിശുക്കു കാണിക്കുന്ന ഷറഫുദ്ദീനോട് പള്ളി കമ്മിറ്റി ഭാരവാഹികൾക്കും മഹല്ലുകാർക്കും കഠിനമായ എതിർപ്പുണ്ട്.
എന്നാൽ തലശേരിയിലെ ഒരു പ്രമുഖ പാർട്ടി നേതാക്കളുമായി ഏറെ അടുപ്പം പുലർത്തുകയും ചെയ്തിരുന്നു സമുദായത്തിലെ നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് സമുദായ പാർട്ടി നേതാക്കളും മറ്റുള്ളവരും ഷറഫുദ്ദീനെ നേരത്തെ സമീപിക്കാറുണ്ടെങ്കിലും കൈമലർത്തുന്നത് പതിവായതോടെ പിന്നീട് സഹായമഭ്യർത്ഥിച്ച് ആരും അങ്ങോട്ട് പോകാതായി. എന്നാൽ ഒരു വശത്ത് ദാനധർമ്മങ്ങൾക്ക് പണം ചെലവഴിക്കാൻ പിശുക്ക് കാണിക്കുമ്പോഴും സ്ത്രീവിഷയത്തിൽ പണം ചെലവഴിക്കുന്നതിനായി യാതൊരു മടിയും കാണിച്ചില്ലെന്നാണ് വിവരം. ഗൾഫിലും ബാംഗ്ലൂരിലും മംഗ്ളൂരിലുമായിരുന്നു പ്രധാന താവളങ്ങൾ ബോളിവുഡ് നടന്മാരെപ്പോലെ തന്റെ യൗവനം നിലനിർത്തുന്നതിന് പ്രായം കുറഞ്ഞ പെൺകുട്ടികളെയാണ് ഇയാൾ തേടിയിരുന്നത്.
ഷറഫുദ്ദീന്റെ ഈയൊരു വീക്നെസ് മുതലെടുത്ത് പെൺകുട്ടികളെ എത്തിച്ചു കൊടുക്കാൻ പ്രത്യേക സംഘങ്ങൾ തന്നെ എന്നും കൂടെയുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നിരവധി യുവതികളെയാണ് ഇവിടെ പല വിധ വാഗ്ദ്ധാനങ്ങൾ നൽകി ഇയാൾ വലയിലാക്കിയത്. പണം വേണ്ടവർക്ക് പണം, ജോലി വേണ്ടവർക്ക് തന്റെ സ്ഥാപനത്തിലോ ബിനാമി സ്ഥാപനങ്ങളിലോ ജോലി എന്നിങ്ങനെയായിരുന്നു ഓഫർ 'ജോലി വാഗ്ദ്ധാനം ചെയ്തു ബ്രോക്കർമാർ കുട്ടിക്കൊണ്ടു വന്ന ഒരു യുവതി ഷറഫുദ്ദീൻ കയറിപ്പിടിച്ചതോടെ നിലവിളിച്ച് പുറത്തേക്ക് ഓടിയതോടെയാണ് തലശേരി നഗരത്തിലെ വ്യവസായിയുടെ ലീലാവിലാസങ്ങൾ പുറത്തറിയാൻ തുടങ്ങിയത്.
ആർഎസ്എസ് പ്രവർത്തകന്റെ ബന്ധുവായിരുന്നു യുവതി. ഇതു ചോദ്യം ചെയ്യുന്നതിനായി പത്തോളം ബിജെപി- ആർഎസ്എസ് പ്രവർത്തകർ ഷറഫുദ്ദീന്റെ ഓഫിസിലെത്തുകയും ഷറഫുദ്ദീനെ പഞ്ഞിക്കിടുകയും ചെയ്തു. കഴുത്തിന് അടിയേറ്റതിനാൽ മാസങ്ങളോളം പിന്നിട് ചികിത്സയിലായിരുന്നു. ആ സംഭവം ഒതുക്കി തീർത്തത് തലശേരിയിലെ ഒരു പ്രമുഖ നേതാവായിരുന്നു. ഷറഫുദ്ദീൻ പണം വാരിയെറിഞ്ഞാണ് അന്ന് കേസിൽ നിന്നും ഒഴിവായത്. പിന്നീട് ലീലാവിലാസങ്ങൾക്ക് അൽപ്പം ശമനമുണ്ടായെങ്കിലും പിന്നീട് കോവിഡ് കാലത്ത് ഗൾഫിൽ പോകാൻ കഴിയാഞ്ഞതോടെ നാട്ടിൽ നിന്നു തന്നെ ഇര പിടിക്കാൻ തുടങ്ങി.
നിർധന കുടുംബങ്ങളിലെ ചെറിയ പെൺകുട്ടികളെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഈ വലയിലാണ് ഏറ്റവും ഒടുവിൽ പീഡിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടിയും വീണത്. കുട്ടിയുടെ ഇളയമ്മയുടെ ഭർത്താവ് നേരത്തെ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും പരാതിയുണ്ട്. ഈ കാര്യം ഇളയമ്മയ്ക്കു അറിയാമെന്നും ഇളയമ്മയുടെ ഭർത്താവ് തന്നെ കൊന്നുകളയുമെന്ന് പറഞ്ഞതിനാലാണ് പുറത്ത് പറയാഞ്ഞതെന്നും കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന് ശേഷമാണ് ഇളയമ്മയ്ക്കു പല്ലുവേദനയാണ് ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ് കുട്ടിയെ ഷറഫുദ്ദീന്റെ അടുക്കൽ എത്തിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ ജുൺ 28 ന് ഇയാളെ ധർമ്മടം പൊലിസ് പീഡനകേസിൽ അറസ്റ്റു ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍