ഷാൾ കഴുത്തിൽ ചുറ്റി ഉയർത്തിയപ്പോൾ പെൺകുട്ടി കണ്ണു തുറന്നു; മരണ വെപ്രാളം പ്രകടിപ്പിച്ചപ്പോഴും മനസ് അലിഞ്ഞില്ല; തുറന്ന മിഴികൾ കൈകൊണ്ട് തടവി അടച്ച് രക്ഷപ്പെടൽ; കൊന്ന് തള്ളിയത് ടിവി കണ്ടിരുന്ന ആറു വയസ്സുകാരിയെ; വണ്ടിപ്പെരിയാറിൽ അർജുന്റേത് സമാനതകളില്ലാത്ത ക്രൂരത
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി;സഹോദരൻ സ്ഥലത്തില്ലന്ന തിരിച്ചറിവിൽ വീട്ടിലെത്തി. മുറിയിൽ ടിവി കണ്ടുകൊണ്ടിരിരുന്ന 6 വയസ്സുകാരിയെ വാപൊത്തിപിടിച്ച ശേഷം പീഡിപ്പിക്കാൻ ആദ്യനീക്കം. പരാജയപ്പെട്ടപ്പോൾ പ്രകൃതിവിരുദ്ധ പീഡനത്തിനുള്ള ശ്രമമായി. ഇതിനിടെ അനക്കമറ്റപ്പോൾ വാഴക്കുലകെട്ടിയിരുന്ന കയറിന്റെ അറ്റത്ത് ഷാളിന്റെ ഒരറ്റം കെട്ടി. ബാക്കി ഭാഗം പെൺകുട്ടിയുടെ കഴുത്തിൽ ചുറ്റി ഉയർത്തി. മരണവെപ്രളത്തിൽ തുറന്ന പെൺകുട്ടിയുടെ മിഴികൾ അടച്ചശേഷം മുറി അകത്തുനിന്നും പൂട്ടി ,ജനാല വഴി രക്ഷപെടൽ.
വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡനത്തിനിടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അർജ്ജുൻ സംഭവത്തെക്കുറിച്ച് പൊലീസിൽ വൈളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ. ഇന്നലെ അറസ്റ്റിലായ 22 കാരനായ ഇയാളെ ഇന്ന് രാവിലെ 11 മണിയോടെ തെളിവെടുപ്പിനായി കൃത്യം നടത്തിയ വീട്ടിൽ എത്തിച്ചിരുന്നു.ഇന്ന് കോടതിയിൽ ഹാജരാക്കും.
പെൺകുട്ടിയുടെ 15 കാരനായ സഹദരനുമായി അർജ്ജുൻ അടുപ്പത്തിലായിരുന്നു. സംഭവദിവസം പെൺകുട്ടിയുടെ സഹോദരനും അടുത്ത സുഹൃത്തുക്കളായ ഏതാനും പേരും മുടിവെട്ടുന്നതിന് പോകുന്നതായി അർജ്ജുൻ മനസ്സിലാക്കിയിരുന്നു. ഇവർ പോയ ഉടനെ അർജ്ജുൻ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.
ഈ സമയം പെൺകുട്ടി ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. വാപൊത്തിപ്പിടിച്ച ശേഷം അർജ്ജുൻ പെൺകുട്ടിയെ ഇവിടെ നിന്നും അൽപ്പം മാറ്റിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം നടത്തി. ഇതിൽ പരാജയപ്പെട്ടതോടെയാണ് കുരുന്നിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇയാൾ ഇരയാക്കിയത്.
ഇതിനിടയിൽ വേദനയിൽപിടഞ്ഞ് കുട്ടി അനക്കമറ്റ് വീണു. കുട്ടി മരിച്ചെന്നായിരുന്നു അർജ്ജുൻ വിശ്വസിച്ചത്. തുടർന്ന് ഇത് ആത്മഹത്യയാക്കി മാറ്റുന്നതിനായി ഈ കൊടും ക്രൂരന്റെ നീക്കം. ഇതിനായി തപ്പിയപ്പോൾ കായ് കെട്ടിതൂക്കാൻ സൂക്ഷിച്ചിരുന്ന കയറാണ് അർജ്ജുന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതിന് കാര്യമായി നീളമുണ്ടായിരുന്നില്ല. തുടർന്നാണ് മുറിയിൽക്കിടന്നിരുന്ന ഷാൾ ഒരറ്റത്തുകെട്ടി കെട്ടിത്തൂക്കുന്നതിനുള്ള നീക്കം നടത്തിയത്.
ഷാൾ കഴുത്തിൽ ചുറ്റി ഉയർത്തിയപ്പോൾ പെൺകുട്ടി കണ്ണുതുറന്നു. മരണ വെപ്രാളം പ്രകടിപ്പിച്ചപ്പോഴും ഈ നരാധമൻ മരണം ഉറപ്പാക്കി. തുറന്ന മിഴികൾ കൈകൊണ്ട്് തടവി അടയ്ക്കുകയും ചെയ്തു. ഇതിനുശേഷം അകത്തുനിന്നും മുറി പൂട്ടി ജനൽവഴി പുറത്തുചാടി. കഷ്ടി അരമണിക്കൂറിനുള്ളിൽ എല്ലാം കഴിഞ്ഞു.
സഹോദരനും സുഹൃത്തുക്കളും മടങ്ങിയെത്തുമ്പോൾ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവർ വിവരം അടുത്തുതമസിച്ചിരുന്ന ബന്ധുവായ സ്ത്രീയെ അറിയിച്ചു. ഇവർ കതകിന്റെ വിടവിലൂടെ കത്തിയിട്ട് , ലോക്ക് മാറ്റി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.
നടുക്കുന്ന ദൃശ്യം കണ്ടതിന്റെ ആഘാതത്തിൽ അലറിക്കരഞ്ഞ സഹോദരനും കൂട്ടുകാർക്കുമൊപ്പം അലമുറയിട്ട് അർജ്ജുനും നിലയുറപ്പിക്കുകയായിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കൊലപാതക സാധ്യത പൊലീസ് മുന്നിൽകണ്ടിരുന്നു.
കെട്ടിടത്തിലെ താമസക്കാരെ പൊലീസ് നിരന്തരം ചോദ്യം ചെയ്തു.ഇതിൽ പെൺകുട്ടിയുടെ സഹോദരനും അർജ്ജുൻ ഉൾപ്പെയുള്ള സുഹൃത്തുക്കളും ഉൾപ്പെട്ടിരുന്നു.ചൂരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി അർജ്ജുനെ വീണ്ടും ചോദ്യം ചെയ്തപ്പോൾ മൊഴിയിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളുണ്ടെന്ന് അന്വേഷക സംഘത്തിന് ബോദ്ധ്യമായി.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ സമ്മർദ്ദം താങ്ങാനാവാതെ അർജ്ജൻ എല്ലാം ഏറ്റുപറഞ്ഞു.ഇന്നലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ അർജ്ജുൻ പറഞ്ഞതെല്ലാം ശരിയായിരുന്നെന്ന് പൊലീസിന് വ്യക്തമായി.തുടർന്ന് അറസ്റ്റുരേഖപ്പെടുത്തി.
കുട്ടിയുടെ മരണം വിവരം പുറത്തു വന്നപ്പോൾ ഉറ്റവർക്കൊപ്പം പൊട്ടിക്കരഞ്ഞും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തും സംശയത്തിനിട നൽകാതെ അർജ്ജുൻ പിടിച്ചു നിൽക്കുകയായിരുന്നു.കുട്ടിയുടെ മാതാപിതാക്കൾ തോട്ടം തൊഴിലാളികളായിരുന്നു.ഇവർ ജോലിക്കുപോയാൽ മക്കൾ രണ്ടുപേരും മാത്രമാണ് വീട്ടിലുണ്ടാവുക.
സഹോദരൻ മുടിവെട്ടുന്നതിനായി മാറിയ അവസരം തന്റെ ഇംഗിതം സാധിച്ചെടുക്കുാൻ അർജ്ജുൻ വിനയോഗിക്കുകയായിരുന്നു.ഇന്ന രാവിലെ തെളിവെടുപ്പിനെത്തിച്ചപ്പോൾ അർജ്ജുനുനേരെ രോക്ഷാകൂലരായ ജനം അർജ്ജുനെ ആക്രമിക്കാൻ ശ്രമം നടത്തിയിരുന്നു.നൂറോളം പൊലീസുകാരുടെ അകമ്പടിയിലാണ് അർജ്ജുനെ കൃത്യം നടത്തിയ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്.
Stories you may Like
- ചന്ദന മരമോഷണം; രണ്ടു പേർ അറസ്റ്റിൽ
- 'പ്രതിയുടെ സിപിഎം ബന്ധത്തിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടോയെന്ന് സംശയം'
- ക്ഷേമ പെൻഷൻ കിട്ടാത്തതിന് റോഡിൽ കസേരയിട്ട് കുത്തിയിരുന്ന് പ്രതിഷേധിച്ച വണ്ടിപെരിയാറിലെ 90കാരി
- വണ്ടിപ്പെരിയാർ കേസിൽ പൊലീസ് പ്രതിക്കൊപ്പം നിന്നു
- വണ്ടിപ്പെരിയാറിൽ 22,000 രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍