പത്തുരൂപയ്ക്ക് പബ്ലിക്കായി മൂത്രമൊഴിക്കുന്ന തറക്കൂതറ; വാനരന്മാർക്കൊപ്പം കിടന്ന് ശീലിച്ച മരംകേറിപ്പെണ്ണ്; ജാനകി രാവണനെ ആക്രമിച്ചത് അതിക്രൂരമായി; ബീഫിനെ എതിർത്ത സ്വാധീ സരസ്വതിയെ നായിന്റെ മോളെ എന്ന് വിളിച്ച വിപ്ലവം; കസ്റ്റംസ് തേടുന്നത് സഖാക്കളുടെ കൈയടി നേടിയ സൈബർ പോരാളിയെ; അർജ്ജുൻ ആയങ്കി കടത്തുകാരനാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: എന്റെ പേര് അർജ്ജുൻ. ആയങ്കി എന്നത് കുടുംബപ്പേരാണ് അതും കൂടെ ചേർത്താണ് അർജ്ജുൻ ആയങ്കി എന്ന് നാമകരണം ചെയ്തത്. 1997 ജൂൺ 7 ന് കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലെ അഴീക്കൽ എന്ന ദേശത്താണ് ജനിച്ചത്. അച്ഛൻ അമ്മ ഏട്ടൻ അനിയൻ എന്നിവരടങ്ങുന്ന കുടുംബം. പറയാൻ തക്ക വിദ്യാഭ്യാസ യോഗ്യതയോ ജോലിയോ ഇതുവരെയില്ല.. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് അനുഭാവിയാണ് പ്രവർത്തകനുമാണ്..-സ്വന്തം ബ്ലോഗികൽ അർജ്ജുൻ കുറിച്ചിരിക്കുന്ന വാക്കുകളാണ് ഇത്. 2017മുതൽ സോഷ്യൽ മീഡിയയിൽ സജീവമായ അർജ്ജുൻ ആയങ്കി. ഈ സഖാവിനെയാണ് ഇപ്പോൾ കസ്റ്റംസ് അന്വേഷിക്കുന്നത്. അതും സ്വർണ്ണ കടത്തിലെ മുഖ്യ കണ്ണിയെന്ന സംശയത്തിൽ.
ഷുഹൈബ് വധക്കേസിലെ പ്രതിയും സിപിഎം ക്രിമിനലുമായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുകൂടിയായ അർജുനാണ് സ്വർണക്കടത്തിലെ മുഖ്യസൂത്രധാരനെന്നാണ് കസ്റ്റംസ് നിഗമനം. പൊലീസാണ് രാമനാട്ടുകര അപകടത്തിന് പിന്നാലെ അർജുന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന് ശേഷം സൈബർ സ്പേസുകളിലെ സിപിഎം മുഖമായ അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അഴീക്കോട് കപ്പക്കടവിലെ വീട്ടിൽ ആണ് റെയ്ഡ് നടന്നത്. അർജ്ജുൻ ആയങ്കിയാണ് സ്വർണക്കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്തിൽ സ്വർണം കടത്തിയ ആൾ നിരന്തരം അർജ്ജുൻ ആയങ്കിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. സ്വർണം കടത്താൻ ശ്രമിച്ച ആളുടെ അറിവോടെയാണ് അർജ്ജുൻ ആയങ്കി കവർച്ച ചെയ്യാൻ ശ്രമം നടത്തിയതെന്നും കസ്റ്റംസ് വൃത്തങ്ങൾ പറയുന്നു.
ചുവന്ന സ്വിഫ്റ്റ് കാറിൽ ആയങ്കി സംഭവ സ്ഥലത്ത് എത്തിയ സി.സി.ടിവി ദൃശ്യങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കപ്പക്കടവിലെ വീട്ടിൽ കസ്റ്റംസ് എത്തിയത്. എന്നാൽ റെയ്ഡിനെത്തിയ വീട്ടിൽ നിന്നും ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർക്കായിട്ടില്ല. അർജ്ജുൻ ആയങ്കി റെയ്ഡ് നടക്കുന്ന സമയത്ത് വീട്ടിൽ ഇല്ലായിരുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.
ജാനകി രാവണനെ തകർത്ത സൈബർ പോര്
നയതന്ത്ര പാഴ്സൽ കടത്തിൽ പല സിപിഎം പേരുകളും ചർച്ചയായിരുന്നു. കണ്ണൂരിലെ ലോബിക്ക് സ്വർണ്ണ കടത്തിലെ മോഹങ്ങളും പല ഘട്ടത്തിലും ചർച്ചയായി. കണ്ണൂർ വിമാനത്താവളത്തിലെ കടത്തുകാരുടെ നേതാവ് ആകാശ് തില്ലങ്കേരിയാണെന്നും വാർത്തകളെത്തി. ആകാശിനെ സിപിഎമ്മിൽ നിന്ന് ആ സമയത്ത് മാറ്റി നിർത്തുകയും ചെയ്തു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റും ആകാശ് സജീവമായിരുന്നു. അഴിക്കോട്ട് പ്രചരണത്തിൽ അർജ്ജുൻ ആയങ്കിയും. അതുകൊണ്ട് തന്നെ സൈബർ പോരാളിയായ അർജുനെ കസ്റ്റംസ് തെരയുന്നത് സിപിഎമ്മിനും തലവേദനയാകും. സിപിഎമ്മിന്റെ അതിശക്തനായ സൈബർ പോരാളിയായിരുന്നു അർജുൻ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ സദാചാര ഗുണ്ടായിത്തിനിരയായ വിദ്യാർത്ഥിനിക്കെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം ഉയർന്നിരുന്നു. 2017ലായിരുന്നു ഈ സൈബർ ആക്രമണം. സദാചാര അക്രങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐയും ഡിവൈഎഫ്ഐയും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുമ്പേൾ അസ്മിതയെ അപമാനിച്ച് കൊണ്ട് സൈബർ സഖാക്കൾ രംഗത്തെത്തിയത് അന്ന് ഏറെ ചർച്ചകൾ ആയി. ഈ ആക്രമണത്തെ മുന്നിൽ നിന്ന് നയിച്ചത് അർജുൻ ആയങ്കിയായിരുന്നു. അസ്മിതയുടെ ജാനകി രാവൺ എന്ന ഫേസ് ബുക്ക് പേജിലാണ് പീഡോഫീലിയ ചർച്ചകളിൽ ആരോപണ വിധേയനോട് അനുഭാവം പ്രകടിപ്പിച്ചെന്ന ആരോപണവുമായി സൈബർ സഖാക്കൾ ആക്രമണം നടത്തിയത്.
അന്ന് അർജുൻ ആയങ്കി എന്ന പ്രൊഫൈലിൽ നിന്നാണ് ജാനകിക്കെതിരെ അസഭ്യ കമന്റുകൾ വന്നത്. ''നീയാരാണെന്നും എന്താണെന്നും അറിയാമെന്നും പത്തു രൂപയ്ക്ക് പബ്ലിക്കായി മൂത്രമൊഴിക്കുന്ന തറക്കൂതറയായ നീയൊക്കെ ഫേസ്ബുക്കിൽ തല്ല് വാങ്ങി മോങ്ങിയപ്പോ തലോടാനും തലേൽ ഉമ്മ വെക്കാനും പലരും വന്നിട്ടുണ്ടാവും പക്ഷേ വന്നവർക്ക് വാനരന്മരോടൊപ്പം കിടന്ന് ശീലിച്ച മരം കേറിപ്പെണ്ണാണ് നീയെന്നും അറിയില്ലല്ലോയെന്നാണ്'' അർജ്ജുൻ ആയങ്കി കുറിച്ചത്. അർജ്ജുന്റെ കമന്റിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്തെത്തി്. എന്നാൽ കമന്റിനെതിരായി രംഗത്തെത്തിയവർക്കെതിരെയും രൂക്ഷമായ പ്രയോഗമാണ് സൈബർ സഖാക്കൾ നടത്തുന്നത്. അങ്ങനെ സൈബർ സഖാക്കളുടെ മുഖമായിരുന്നു കുറച്ചു കാലം മുമ്പു വരെ ഇപ്പോൾ കസ്റ്റംസ് തേടുന്ന കേസിലെ ആസൂത്രകൻ.
സ്വാധി സരസ്വതിയേയും വെറുതെ വിട്ടില്ല
യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസത്തിന് ഇരയായ അഷ്മിതയ്ക്കു നേർക്ക് അർജ്ജുനും കൂട്ടരും നടത്തിയ സമാനതകളില്ലാത്ത ആക്രമണമാണ്. കൊച്ചിയിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസവും യൂണിവേഴ്സിറ്റി കോളജിൽ നടന്ന സംഭവവും ഒന്നുതന്നെയാണെന്ന് അഷ്മിത ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് അഷ്മിതയുടെ ഫേസ്ബുക് പേജായ ജാനകി രാവണിൽ ആക്രമണം ശക്തമാക്കിയത്. കേട്ടാലറയ്ക്കുന്ന തെറിയഭിഷേകമാണ് അറിയപ്പെടുന്ന സിപിഐഎം പ്രൊഫൈലുകളുൾപ്പെടെ അഷ്മിതയ്ക്കെതിരേ നടത്തുന്നത്. മറൈൻ ഡ്രൈവിലെ സദാചാരവേട്ടയ്ക്കെതിരെ സ്നേഹഇരിപ്പിന് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ, യൂണിവേഴ്സിറ്റി കോളേജിലും ഇതിന് തയ്യാറുണ്ടോ എന്നും ജാനകി ചോദിച്ചിരുന്നു. ഇതും ആക്രമണത്തിന് പുതിയ കാരണമായി.
ലൗ ജിഹാദുമായി വരുന്നവരെയും കന്നുകാലി കശാപ്പുകാരെയും വെട്ടിക്കൊല്ലണമെന്ന് ആഹ്വാനം ചെയ്ത വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സാധ്വി സരസ്വതിയുടെ പേജിലും 2018ൽ സൈബർ സഖാക്കൾ കടന്നാക്രമണം നടത്തിയിരുന്നു. ബദിയടുക്കയിൽ നടന്ന വിരാട് ഹിന്ദു സമാജ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് സാധ്വി വിദ്വേഷ പ്രസംഗം നടത്തിയത്. ഇതിനെതിരെ ഉയർന്ന പ്രതിഷേധത്തിലും താരമായത് അർജുനായിരുന്നു. ഏയ് നായിന്റമോളെ ... ഈടെ കേരളത്തിൽ ബീഫിത്ര ജനകീയമായതും കഴിക്കാത്തവർ പോലും കഴിക്കാൻ തുടങ്ങിയതും നിന്റെയൊക്കെ കോണകക്കൊടിയുടെ ചാണകസംഘികളെ കൊണ്ട് തന്നെയാണ്...ബീഫ് തിന്നാൽ കൊന്ന് കളയണമെന്ന് പറഞ്ഞ് പോവുമ്പോൾ രണ്ട് പ്ലേറ്റ് കൂടുതൽ വാങ്ങിക്കഴിച്ചാ ഞങ്ങൾക്ക് ശീലം..#Stupid_Girl-ഇതായിരുന്നു അർജുന്റെ വൈറലായ കമന്റ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്