ഓരോ ഫയലും ഒരു ജീവിതമാണ് എന്ന ഡയലോഗ് മുഖ്യമന്ത്രി തന്നെ മറന്നു; സർക്കാർ കാര്യങ്ങൾ ഇപ്പോഴും മുറ പോലെ തന്നെ; സർക്കാർ ഉദ്യോഗസ്ഥരുടെ പിഴവിൽ റീസർവേ നമ്പർ മാറി; തന്റേതല്ലാത്ത പിഴവിൽ കോടതികൾ കയറി ഇറങ്ങേണ്ടി വന്ന 83 വയസുകാരന്റെ ദുരിതകഥ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന് കേരളത്തെ ഓർമ്മിപ്പിച്ചു കൊണ്ടു പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ, അദ്ദേഹം തന്നെ തന്റെ ഈ വാക്കുകൾ മറന്ന മട്ടാണ്. കേരളത്തിൽ ചെറിയ കാര്യങ്ങളിൽ പോലും ഫയലുകൾ തീർപ്പാക്കാതെ കുന്നുകൂടിയ അവസ്ഥ ഇപ്പോഴുമുണ്ട്. ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെടൽ നടത്താത്ത് മാത്രമല്ല, ചിലപ്പോൾ അവർ വരുത്തുന്ന സാങ്കേതിക പ്രശ്നങ്ങളും കൂടിയാകുമ്പോഴും ജീവിതം ദുസ്സഹമാകുന്ന അവസ്ഥയുണ്ട്. ജനങ്ങളെ സേവിക്കേണ്ടവരാണ് ഇത്തരം പിഴവു വരുത്തുന്നത്. എന്നിട്ടും അതിന്റെ പേരിൽ സാധാരണക്കാർ ദുതിരം അനുഭവിക്കേണ്ടി വരുന്നു.
അത്തരമൊരു സംഭവം വിവരിച്ചു കൊണ്ടുള്ള ഒരു കത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്ക് ലഭിച്ചു. റീസർവേ നടത്തിയ ഉദ്യോഗസ്ഥർ വരുത്തി പിഴവിൽ സ്വന്തം സ്ഥലം നഷ്ടമാകുന്നത് തടയാൻ വൻതുക ഫീസ് നൽകി കോടതിയിൽ കയറി ഇറങ്ങേണ്ടി വന്ന 83 വയസുകാരനായ വയോധികനാണ് തന്റെ അനുഭവം വിവരിച്ചു കത്തെഴുതിയത്.
റീസർവേ നടത്തിയ ഉദ്യോഗസ്ഥർ സഹോദരിയുടെയും തന്റെയും സർവേ നമ്പർ പരസ്പ്പരം മാറി നൽകുകയായിരുന്നു. ഇതോടെ തന്റെ സ്ഥലം സാങ്കേതിക കുരുക്കില്ഡ കുരുങ്ങുകയായിരുന്നു എന്നാണ് കോട്ടയം ജില്ലയിൽ ഞീഴൂർ വില്ലേജ് മരങ്ങാലിൽ കരയിൽ ചൂരക്കുഴിയിലെ 83 വയസുകാരനായ വർഗീസ് പറയുനന്ത്. ഇങ്ങനെ തെറ്റായി കിടക്കുന്ന റീ-സർവേ നമ്പർ തിരുത്തി കിട്ടുന്നതിന് സംബന്ധിച്ചുള്ള വിഷയത്തിൽ കോടതി കയറി ഇറങ്ങുകയാണ് ഈ വയോധികൻ.
അദ്ദേഹം എഴുതിയ കത്ത് ഇങ്ങനെയാണ്:
സർ,
ഞാനും, എന്റെ സഹോദരി റോസമ്മയും 1977ൽ എന്റെ വീടിന് സമീപം മൂന്നര ഏക്കർ സ്ഥലം വാങ്ങി എന്റെ വീതം 1.16 സെന്റ് അളന്ന് തിരിച്ച് കരം അടച്ചുപോന്നു. (സർവേ നമ്പർ 426/1B2) എന്നാൽ 1999 ൽ നടന്ന റീ സർവേ പ്രകാരം ഞങ്ങളുടെ സ്ഥലം അളന്ന് തിരിച്ച് കല്ലിട്ടു അതിർത്തി നിർണയിച്ചപ്പോളാണ് എന്റെ സ്ഥലം 1 ഏക്കർ 8 സെന്റായി കുറഞ്ഞത് ഞാൻ അറിഞ്ഞത്. പുതിയ സർവേ പ്രകാരം എന്റെ സ്ഥലം 323/1 ഉം റോസമ്മയുടെ 323/2 ഉം പ്രകാരം കരം അടച്ചു പോന്നു. എന്റെ സ്ഥലത്തിന്റെ രണ്ടു വശവും പാറമടക്കാരുടെ സ്ഥലമായതിനാലും, നടപാതയല്ലാതെ മറ്റു വഴികൾ ഇല്ലാത്തതിനാല്ലും എന്റെ സ്ഥലം അവർ വാങ്ങുവാൻ തയ്യാറായി.
അതിൽ പ്രകാരം ഞാൻ സ്ഥലം ആധാരം കൊടുക്കുവാൻ കടുത്തുരുത്തി രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ എന്റെയും, സഹോദരിയുടെയും സർവേ നമ്പരുകൾ പരസ്പരം മാറി കിടക്കുകയാണെന്ന് അറിഞ്ഞു. അതു തിരുത്തിക്കിട്ടുന്നതിന് ഞാൻ ഞീഴൂർ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി. അവർ അത് വൈക്കം താലൂക്കിലേയ്ക്ക് അപേക്ഷ നൽകുകയും ചെയ്തു. തുടർന്ന് അവിടെ നിന്നും എന്റെ സ്ഥലം അളന്നു റീസർവേ പ്രകാരം അതിരുകൾ കൃത്യമാണെന്ന് കണ്ടു. പരസ്പരം സർവേ നമ്പരിലെ തെറ്റുകൾ തിരുത്തുന്നതിന് എന്റെ സഹോദരിക്ക് നോട്ടീസ് അയച്ചു. എന്നാൽ അവർ ഈ തെറ്റു തിരുത്തുവാൻ തയ്യാറായില്ല.
ഞാൻ ഈ സ്ഥലം വില്‍ക്കുന്നത് അവർക്ക് ഇഷ്ടമല്ലായിരുന്നു. ഹൈക്കോടതിയിലെ വക്കീലായ എന്റെ സഹോദരിയുടെ മകൻ എനിക്കെതിരെ വൈക്കം മുൻസീഫ് കോടതിയിലും, ബഹു ഹൈക്കോടതയിലും ഇതിനെതിരെ കേസുകൊടുത്തു. ഈ തെറ്റ് തിരുത്തുവാൻ തഹസീൽദാർക്കോ, ഇതുമായി ബന്ധപ്പെട്ടവർക്കോ അധികാരമില്ല എന്ന് പറഞ്ഞാണ് ബഹു ഹൈക്കോടതിയിൽ കേസ് കൊടുത്തത്. ഹൈക്കോടതിയിൽ എനിക്ക് എതിരായി കേസ് നടത്തുന്നതിന് പെരുമ്പാവൂരിലുള്ള അഡ്വ. ബോബി കുര്യാക്കോസിനെ ഏല്പിച്ചു. എന്നാൽ കേസ് കോടതി പരിഗണിച്ച ദിവസം ഈ വക്കീൽ ഹാജരായില്ല. തുടർന്ന് കോടതി ഏകപക്ഷിയമായി കേസ് വിധിച്ചു.
അത് (26.06.2019 മ്പർ WPC No. 15076 07 2019) രണ്ടു കക്ഷികളുടെയും ഭാഗങ്ങൾ കേട്ട ശേഷം തുടർ നടപടികൾ സ്ഥീകരിക്കുവാൻ തഹസിൽദാർക്ക് ബഹു ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഈ വിധി എന്റെ വക്കീൽ എന്നിൽ നിന്നും മനഃപൂർവം മറച്ചു വച്ചു. ഞാൻ നിരന്തരം വക്കീലിനെ ഫോണിലൂടെയും, അല്ലാതെയും ബന്ധപ്പട്ടുകൊണ്ടിരുന്നു. കേസ് അവധിക്ക് വച്ചിരിക്കുകയാണെന്നാണ് എന്നോട് പറഞ്ഞത്.
03.03.2020 താലൂക്കാഫീസിൽ നിന്നും എനിക്ക് നോട്ടീസ് വന്നപ്പോഴാണ് 27.06.2019 ലെ ഹൈക്കോടതി വിധിയുടെ വിവരം ഞാനറിയിരുന്നത്. എന്നാൽ 2019 ഒക്ടോബർ മാസത്തിൽ ബേബി വക്കീൽ എന്റെ വീട്ടിൽ വന്ന് കേസിന്റെ ആവശ്യത്തിനായി 25,000 രൂപ വാങ്ങി. നോട്ടീസ് പ്രകാരം ഞാൻ താലൂക്ക് ഓഫീസിൽ ചെന്നു. അവരുടെ ഒരു വക്കീലും വന്നിട്ടുണ്ടായിരുന്നു. തഹസീൽദാർ എന്റെ ഭാഗം കേട്ടപ്പോൾ അവരുടെ വക്കീൽ നിലവിൽ ഒരു സിവിൽ കേസ് ഉള്ളതിനാൽ യാതൊരു നടപടിയും എടുക്കരുതെന്നും പറഞ്ഞ് റിപ്പോർട്ട് കൊടുത്തു. തുടർന്ന് അദ്ദേഹം ഇതിന്മേലുള്ള എല്ലാ നടപടികളും നിർത്തിവച്ചു.
ഇതിന്മേൽ യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ ഞാൻ എറണാകുളത്തുള്ള സിറാജ് എന്ന വ്യക്തി മുഖേന ബഹു. ഹൈക്കോടതിയെ സമീപിച്ചു. അത് 2020 മാർച്ചിലായിരുന്നു. വക്കീൽ കേസ് ഫയൽ ചെയ്തത് 13.08.2020ലായിരുന്നു. തുടർന്ന് എതിർ കക്ഷികൾക്ക് കോടതിയിൽ നിന്നും നോട്ടീസ് നൽകി. അവർ അതിന് മറുപടിയും കോടതിക്കു കൊടുത്തു. തുടർന്ന് ഈ കേസിന്റെ പുരോഗതിയെപ്പറ്റി അറിയുന്നതിനായി ഞാൻ നേരിട്ടും, അല്ലാതെയും വക്കീലുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കോവിഡ് കാരണം കോടതി ഇത്തരം കേസുകൾ ഇപ്പോൾ പരഗണിക്കുന്നില്ലെന്നാണ് പറയുന്നത്. ഈ കേസിലെ എതിർ കക്ഷിയുടെ മകൻ ഹൈക്കോടതിയിൽ വക്കീൽ ആയതിനാൽ അങ്ങേരുടെ സ്വാധീനത്തിന്റെ ഫലമായിട്ടാണോ ഈ കേസ് ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നതെന്ന് സംശയിക്കുന്നു. താലൂക്ക് ഓഫീസിൽ നിന്നും കോടതിക്ക് അയച്ചിരുന്ന റിപ്പോർട്ട് എനിക്ക് നിശ്ചയമായിരുന്നു. അതിന്റെ കോപ്പി വച്ചിട്ടുണ്ട്.
എന്റെ ഭാഗത്ത് നിന്നും സംഭവിക്കാത്തതും റീ സർവേയിൽ സംഭവിച്ച ഒരു പിശകിന് വയോധികനും, രോഗിയുമായ എന്നെ സാമ്പത്തികമായും, ശാരീരികമായും, മാനസികമായും വളരെയധികം ബുദ്ധിമുട്ടിക്കുകയാണ്. ഒരു സാധാരണക്കാരനായ എനിക്ക് സറിനെ നേരിൽ കണ്ട് നിയമോപദേശം തേടുന്നതിനും, ഇതിന്റെ എല്ലാ രേഖകളും കാണിക്കുന്നതിന് സറിന്റെ വിലപ്പെട്ട സമയം കുറച്ച് ദയവായി എനിക്ക് തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
എന്ന് വിനയപൂർവം
സി വി വർക്കി,
ഞീഴൂർ
ചൂരക്കുഴിയിൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍