മലർന്നുകിടന്ന് മേൽപ്പോട്ട് തുപ്പുന്ന കെ.ടി ജലീൽ; നൗഷാദ് മണ്ണിശ്ശേരി എഴുതുന്നു
നൗഷാദ് മണ്ണിശ്ശേരി
മുൻ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീൽ ഫേസ്ബുക്കിൽ എഴുതിയ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ 80:20അനുപാതം, മദ്രസാധ്യാപകർക്ക് സർക്കാർ ശമ്പളം യാഥാർഥ്യമെന്ത്? എന്ന ലേഖനം തന്റെ കഴിവില്ലായ്മയും പക്വതക്കുറവും ഒരിക്കൽ കൂടി തുറന്നുകാട്ടുന്നതായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് 80:20അനുപാതവുമായി ബന്ധപ്പെട്ടോ മദ്റസാധ്യാപകരുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ടോ ഒരു പരാതിയും ആരും ഉയർത്തിയതായി കേട്ടിട്ടില്ല എന്ന ജലീലിന്റെ സാക്ഷ്യപ്പെടുത്തലുകൾ മാത്രം മതി ക്രൈസ്തവ വിഭാഗങ്ങൾക്കുണ്ടായ അനിഷ്ടത്തിന്റെ മുഴുവൻ കാരണവും ജലീൽ എന്ന മന്ത്രിയുടെ ഭരണാധികാരി എന്ന നിലക്കുള്ള വീഴ്ചകൾ മനസ്സിലാക്കാൻ.
ജലീൽ അവകാശപ്പെട്ടതുപോലെ യു.ഡി.എഫിന്റെ സമാന സമീപനം ഇരു കാര്യങ്ങളിലും പിന്തുടരുക മാത്രം ചെയ്തിട്ട് പോലും തന്റെ നേരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ട് എന്തുകൊണ്ട് തക്കസമയത്ത് നേരെചൊവ്വേ ഉത്തരം നൽകാൻ ജലീലിന് കഴിയാതെ പോയി
എന്നാണ് കേരളീയർക്ക് അറിയേണ്ടത്. ജലീലിന്റെയും ഇടതുപക്ഷ സർക്കാരിന്റെയും കുറ്റകരമായ അനാസ്ഥയും മൗനവും കൊണ്ട് കേരളത്തിനു സംഭവിച്ച പരിക്ക് ചില്ലറയല്ല. മുസ്ലിം സമുദായത്തിന് അന്യായമായ എന്തൊക്കെയോ വാരിക്കോരി കൊടുത്തു എന്ന തോന്നൽ ഉണ്ടാക്കിയത് ജലീലിന്റെ ചില പ്രസ്താവനകൾ ആയിരുന്നു. ഇതുവഴി ചില മുസ്ലിം സംഘടനകളുടെയങ്കിലും വോട്ട് ഉറപ്പിക്കാനും യു.ഡി.എഫ് അധികാരത്തിൽ എത്തുന്നതോടെ മുസ്ലിംലീഗിന്റെ അപ്രമാദിത്യമായിരിക്കും വരാൻ പോകുന്നത് എന്ന് ഇതര സമുദായങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും ഇടതുപക്ഷത്തിന് സാധിച്ചു ഇതായിരുന്നു ആ മൗനത്തിന് പിന്നിൽ പ്രവർത്തിച്ച കുബുദ്ധി. എല്ലാം ചെയ്ത് വെച്ചും പ്രബലരായ രണ്ട് സമുദായങ്ങളെ തമ്മിലകറ്റിയും തങ്ങളുടെ ഇംഗിതങ്ങൾ നടപ്പിലാക്കുകയും ചെയ്തിട്ട് യാതൊരു പ്രയോജനവും ഇല്ലാത്ത വിശദീകരണവുമായി വന്നിരിക്കുകയാണ് ജലീൽ ഇപ്പോൾ.
ഇവിടെയും പഴി മുഴുവൻ മുസ്ലിംലീഗിന് തന്നെ. സർക്കാറിലുള്ള സ്വാധീനമുപയോഗിച്ച് തന്റെ ബന്ധുവിന് അന്യായമായി ജോലി വാങ്ങിക്കൊടുത്തതിനെ മുസ്ലിംലീഗ് നഖശിഖാന്തം എതിർത്തിട്ടുണ്ട്. അതിനപ്പുറത്ത് ജലീൽ സമുദായത്തിന് വാരിക്കോരി കൊടുക്കുന്നു എന്ന് മുസ്ലിംലീഗ് എവിടെയും ആരോപിച്ചിട്ടില്ല അത് ആരോപിച്ചത് ക്രൈസ്തവ സമുദായങ്ങളും സംഘപരിവാർ കേന്ദ്രങ്ങളുമായിരുന്നു. പക്ഷേ ജലീലും സിപിഎമ്മും അപകടകരമായ മൗനത്തിന്റെ വല്മീകത്തിൽ ഒളിക്കുകയായിരുന്നു. കൃസ്ത്യൻ സഭകൾ ആരോപണമുന്നയിച്ചത് ജലീലിന് നേരെയാണ് .
അന്ന് പിണറായിയാണ് മുഖ്യമന്ത്രി
പക്ഷെ രണ്ട് പേരും ഒന്ന് രണ്ട് വർഷമായി ആരോപണങ്ങളെ നിഷേധിച്ചില്ല.
അത് വഴി മുസ്ലിംകൾ എന്തൊക്കെയോ അന്യായമായി കൊണ്ടുപോകുന്നു എന്ന തോന്നൽ കൃസ്ത്യാനികൾക്കുണ്ടാവാനും അത് സാമൂഹ്യ ബന്ധം വഷളാവാനും കാരണമായി.
ഇപ്പോൾ പുതിയ മന്ത്രിസഭയിൽ ആ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നു.
ഒരു വിഭാഗം തന്നെ കൈകാര്യം ചെയ്യുന്നതിനാൽ മറു വിഭാഗത്തിന് പരാതിയുണ്ടായതിനാലാണ് നടപടി എന്നാണ് സിപിഎം വിശദീകരിച്ചത്.
ആ പരാതിയിലെ സത്യാവസ്ഥ വെളിപ്പെടുത്തി സമൂഹത്തിലുണ്ടായ അകൽച്ച മാറ്റേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ ഈ വിഷയത്തിലെ തുടരുന്ന മൗനവും വകുപ്പ് ഏറ്റെടുക്കലും പരാതി മുഖ്യമന്ത്രി വിശ്വസിച്ചിരിക്കുന്നു എന്ന ധാരണയാണുണ്ടാക്കുന്നത്.
അതെ സമയം, തന്റെ വശം ന്യായീകരിച്ച് ജലീൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു കൊണ്ടിരിക്കുന്നു. അപ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുന്നു. എന്താണിതിനർഥം.?
പക്ഷെ, ജലീലും മുഖ്യമന്ത്രിയും ഇതിലൊന്നും കക്ഷിയല്ലാത്ത മുസ്ലിംലീഗിന്റെ നേരെ തിരിയുന്നത് എന്തിനാണ്? ആരോപണം ഉന്നയിച്ച സഭാ നേതൃത്വത്തെ അഭിമുഖീകരിക്കാൻ ജലീലെന്തിനാണ് മടിക്കുന്നത്? ലീഗ് വകുപ്പ് കൈകാര്യം ചെയ്തപ്പോഴൊന്നും ഉണ്ടാകാത്ത പരാതികൾ എങ്ങനെ ജലീലിനെതിരെ ഉണ്ടാവുന്നത് ?
മറുപടി പറയേണ്ടത് ജലീലും മുഖ്യമന്ത്രിയുമാണ്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ ഉദ്യോഗ പ്രാതിനിധ്യത്തിന് വേണ്ടിയുള്ളതാണ്. എല്ലാ സമുദായങ്ങൾക്കും വേണ്ടിയുള്ളതല്ല. ആ കാര്യം സർക്കാർ കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട് മുസ്ലിം സമുദായത്തിന് മാത്രം അവകാശപ്പെട്ട ആനുകൂല്യങ്ങൾ എടുത്ത് മറ്റ് സമുദായത്തിന് നൽകുന്നതിൽ അർത്ഥമില്ലല്ലോ.
ക്രിസ്ത്യൻ അവശ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകേണ്ടത് അനിവാര്യമാണ്. ഈ വിഭാഗങ്ങൾക്കായി സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം. തുടർന്നുവരുന്ന അനുപാതം നിലനിർത്തിയാൽ വീണ്ടും ആക്ഷേപമുയരാൻ സാധ്യത ഉള്ളതുകൊണ്ട് പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ മറ്റു വഴികൾ ആലോചിക്കണം.
ക്രിസ്ത്യൻ സമുദായത്തിന്റെ സാമൂഹ്യ-വിദ്യാഭ്യാസ സ്ഥിതിഗതികൾ പഠിക്കുന്നതിനു വേണ്ടി ജസ്റ്റിന് കോശി അധ്യക്ഷനായ ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സർക്കാർ നിയമിച്ചിരുന്നു. ആ റിപ്പോർട്ട് വരുന്നതിനനുസരിച്ച് അവർക്ക് അർഹമായ ക്ഷേമ പദ്ധതികളെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് ഞങ്ങൾ എതിരല്ല കഴിഞ്ഞ പിണറായി സർക്കാർ ക്രിസ്ത്യൻ കമ്യൂണിറ്റിയുടെ വിഷയങ്ങൾ പഠിക്കാൻ ജസ്റ്റിസ് കോശി അധ്യക്ഷനായ കമ്മിറ്റിയെ വെച്ചിട്ടുണ്ടല്ലൊ അവരുടെ റിപോർട്ട് പ്രകാരം അവർക്കായി പാക്കേജുകൾ കൊണ്ടുവരാവുന്നതാണ്
Stories you may Like
- അനിൽകുമാറിനെ പാർട്ടി ഒറ്റപ്പെടുത്തും; ജലീലും ആരിഫും ഒരുമിക്കുമ്പോൾ
- ചോദ്യം ചെയ്യലിൽ കണ്ടത് എൻഐഎയുടെ മറ്റൊരുമുഖം; ജലീൽ അനുഭവങ്ങൾ പറയുമ്പോൾ
- അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ കേരളത്തിലെ സ്വർണക്കടത്ത്
- ഏകസിവിൽകോഡ് ഇന്ത്യയെ ദുർബലമാക്കും, കെ ടി ജലീൽ
- മിസ്റ്റർ ചാണ്ടി ഉമ്മൻ, നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍