രാജകുമാരിയെ കൊന്നത് ബി ബി സി! മാർട്ടിൻ ബഷീർ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുമായി ബ്ലാക്ക്മെയിൽ ചെയ്തപ്പോൾ പേടിച്ച് എല്ലാം തുറന്നുപറഞ്ഞു; വ്യാജ അഭിമുഖത്തിൽ മാപ്പ് പറഞ്ഞ് ബിബി സി; ബ്രിട്ടൻ വീണ്ടും ഡയാനയെ ഓർത്തു വിലപിക്കുന്നു
മറുനാടൻ ഡെസ്ക്
ജനശ്രദ്ധയാകർഷിക്കുന്ന ഒരു വാർത്തായ്ക്കയി ഏതൊരു പത്രപ്രവർത്തകനും കൊതിക്കുക സ്വാഭാവികം. എന്നാൽ, ശൂന്യതയിൽ നിന്നു ഏത് മാർഗ്ഗവുമുപയോഗിച്ച് വാർത്തകൾ സൃഷ്ടിക്കുമ്പോൾ അതിന്റെ ദുരന്തമനുഭവിക്കുന്നത് പലപ്പോഴും നിരപരാധികളായിരിക്കും. സാധാരണക്കാർ മാത്രമല്ല ഉന്നത സ്ഥാനത്തിരിക്കുന്നവരും സമൂഹത്തിൽ സ്വാധീനമുള്ളവരും പോലും പലപ്പോഴും ഇത്തരം വ്യാജവാർത്തകൾക്ക് ഇരയാകാറുണ്ട്. ഇതാ അത്തരമൊരു ദുരന്തകഥയുടെ ചുരുളഴിയുകയാണിപ്പോൾ. ലോകം മുഴുവൻ സ്നേഹിച്ച ഡയാന രാജകുമരിയുടെ ദുർവിധിക്ക് ആരംഭം കുറിച്ചത് അത്തരത്തിലൊരു വാർത്ത സൃഷ്ടിക്കുവാനുള്ള ഒരു പത്രപ്രവർത്തകന്റെ അമിതാവേശമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
മാർട്ടിൻ ബഷീർ എന്ന പത്രപ്രവർത്തകൻ ബി ബി സിക്കായി എടുത്ത ഒരു ടെലിവിഷൻ അഭിമുഖമായിരുന്നു ഡയാന രാജകുമാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. വിവാഹേതര ബന്ധമുൾപ്പടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയ ആ അഭിമുഖമായിരുന്നു ചാൾസിന്റെയും ഡയാനയുടെയും ഔദ്യോഗിക വേർപിരിയലിന് വഴിമരുന്നിട്ടത്. വ്യാജ ബാങ്ക് രേഖകൾ ഉൾപ്പടെ നിർമ്മിച്ച് ഡയാനയെ ബ്ലാക്ക്മെയിൽ ചെയ്തായിരുന്നു ആ അഭിമുഖത്തിന് നിർബന്ധിതയാക്കിയതെന്ന കാര്യമാണ് ഇപ്പോൾ പുറത്തുവരുന്നത്.
കഴിഞ്ഞ 25 വർഷമായി ബി ബി സിയും മാർട്ടിൻ ബഷീറും സ്ഥിരമായി നിഷേധിച്ചുകൊണ്ടിരുന്ന വസ്തുതകൾ പുറത്തുവന്നത് ഇക്കാര്യം അന്വേഷിക്കുവാൻ നിയമിച്ച മുൻ ജഡ്ജി ലോർഡ് ഡൈസൺന്റെ കണ്ടെത്തലുകളാണ്. കഴിഞ്ഞ ആറുമാസമായി നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോൾ ബിബിസിയുടെ റിലിജ്യൺ എഡിറ്റർ ആയ മാർട്ടിൻ ബഷീറിനേയും ഡൈസൺ ചോദ്യം ചെയ്തിരുനു. എന്നാൽ, ഡയാനയുടെ സഹോദർൻ ഏൾ സ്പെൻസറുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് വ്യക്തമായ ഒരു വിവരണം നൽകാൻ ബഷീറിനായില്ല. ഈ കൂടിക്കാഴ്ച്ചയാണ് എല്ലാ സംഭവങ്ങൾക്കും തുടക്കം കുറിച്ചത്. ഇതിനെ കുറിച്ച് വ്യക്തമായ വിവരണം ഏൾ സ്പെൻസർ അന്വേഷണോദ്യോഗസ്ഥന് നൽകിയിരുന്നു.
ഡയാനയിലേക്ക് എത്തുന്നത് സഹോദരനിലൂടെ
ആരെയും വശീകരിക്കാൻ കഴിവുള്ള വ്യക്തി എന്ന് അന്വേഷണോദ്യോഗസ്ഥനായ മുൻ ജൻഡ്ജി നിരീക്ഷിച്ച മാർട്ടിൻ ബഷീർ ഡയാനയിലേക്ക് എത്തുന്നത് അവർക്ക് ഏറെ പ്രിയപ്പെട്ട സഹോദരൻ ഏൾ സ്പെൻസറിലൂടെയായിരുന്നു. അന്നേ ചില പൊട്ടലും ചീറ്റലും ഉണ്ടായിരുന്ന ഡയാനയുടെ ജീവിതത്തിൽ സഹതാപം രേഖപ്പെടുത്തിക്കൊണ്ട്, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെ കുറിച്ച് വ്യാജവാർത്തകൾ പറഞ്ഞാണ് ഇയാൾ ഡയാനയുടെ സഹോദരന്റെ സ്നേഹം പിടിച്ചുപറ്റിയത്.
ഇതിനായി ഒരുകൂട്ടം വ്യാജരേഖകളും ഇയാൾ ചമച്ചിരുന്നു. ജഡ്ജിയുടെ അഭിപ്രായപ്രകാരം, ഇയാൾ കാണിച്ചത് മുഴുവനുമല്ലെങ്കിൽ പോലും മിക്കതും വ്യാജരേഖകളായിരുന്നത്രെ. ഡയാനയുടെ സ്വകാര്യ എഴുത്തുകൾ പരിശോധിക്കുക, കാർ ട്രാക്ക് ചെയ്യുക, ഫോൺ ട്രാപ്പ് ചെയ്യുക തുടങ്ങിയവയ്ക്കൊപ്പം ഡയാനയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അടുത്ത സുഹൃത്തുക്കളും വരെ രാജകുടുംബാംഗങ്ങൾക്കായി ഡയാനയെ വഞ്ചിക്കുകയാണെന്ന് ഇയാൾ വിവിധ കൃത്രിമ രേഖകളുടെ സഹായത്തോടെ വരുത്തിത്തീർത്തു.
ചാൾസ് രാജകുമാരനും, കുട്ടികളായിരുന്ന വില്യമിനേയും ഹാരിയേയും നോക്കാൻ വന്ന ടിഗ്ഗി ലെഗ്ഗെ ബൂർക്ക് എന്ന സ്ത്രീയുമായി രഹസ്യ യാത്രകൾ നടത്തിയെന്നുമൊക്കെ ഇയാൾ വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ചെടുത്തു. മാത്രമല്ല, ചാൾസും ടിഗ്ഗിയും തമ്മിൽ പ്രണയമാണെന്നു വരെ ഇയാൾ വരുത്തിതീർത്തു. വ്യാജരേഖകൾ സഹിതമുള്ള കൃത്യമായ മസ്തിഷ്ക പ്രക്ഷാളനം ഡയാനയെ ചിത്തഭ്രമത്തിനടുത്തെത്തിച്ചതായി ലോർഡ് ഡൈസൺ കണ്ടെത്തി. അവരുമായി അടുത്ത വൃത്തങ്ങളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ അനുമാനത്തിലെത്തിയത്. തന്റെ സുരക്ഷയെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെയുള്ള അകാരണമായ ഭയം അവരിൽ ഉടലെടുത്തിരുന്നു.
ബഷീറിന്റെ വാദങ്ങൾ പൊളിയുന്നു
ഡയാനയുടെ സഹോദരനായ സ്പെൻസറുടെ മുൻ സെക്യുരിറ്റി ഉദ്യോഗസ്ഥന് പണം നല്കി, അദ്ദേഹത്തിന്റെപ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ടെന്നായിരുന്നു ബഷീർ സ്പെൻസറെ ധരിപ്പിച്ചത്. ഇത് തെളിയിക്കുവാനായുള്ള ഒരു ബാങ്ക് സ്റ്റേറ്റ്മെന്റും അയാൾ സ്പെൻസറെ കാണിച്ചിരുന്നു. ഡയാനയുമായി പരിചയപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം താൻ അവരോടൊപ്പം ഒരു ഹ്രസ്വ യാത്ര നടത്തിയെന്നും അവിടെ വച്ച് ഡയാനയാണ് ഈ വിവരങ്ങൾ കൈമാറിയതെന്നുമായിരുന്നു ബഷീറിന്റെ വാദം. എന്നാൽ, ബഷീർ തന്നെ ഫോണിൽ വിളിച്ച് രണ്ട് ബാങ്ക്സ്റ്റേറ്റുമെന്റുകൾ കൃത്രിമമായി തയ്യാറാക്കണമെന്നും, അത്യാവശ്യമാണെന്നും പറഞ്ഞവിവരം ബി ബി സിയുടെ ഗ്രാഫിക് ആർട്ടിസ്റ്റ് വെളിപ്പെടുത്തിയത് ബഷീറിന്റെ വാദങ്ങളെ പൊളിച്ചു.
അതുപോലെ, ചിലകാര്യങ്ങൾ തന്നോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഡയാന വിളിക്കുകയായിരുന്നു എന്ന വാദവുംതെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. സ്പെൻസറിനെ പ്രീതിപ്പെടുത്തി ഡയാനയുമായി സംസാരിക്കുവാനുള്ള മാർഗ്ഗം ബഷീർ സൃഷ്ടിക്കുകയായിരുന്നു എന്നും കണ്ടെത്തി. ചോദ്യം ചെയ്യലിന്റെ നാലാം ഘട്ടത്തിൽ മാത്രമാണ് വേറെ നിവർത്തിയില്ലാതെ വന്നപ്പോൾ താൻ സ്പെൻസറെ കാണിച്ചത് വ്യാജരേഖകളായിരുന്നു എന്ന് ബഷീർ സമ്മതിച്ചത്. ബി ബി സിയുടെ നയങ്ങളേയും നീതിസാരങ്ങളേയും ബഷീർ ലംഘിച്ചതായി ലോർഡ് ഡൈസൺ കണ്ടെത്തി.
എന്നാൽ, വ്യാജരേഖകളേക്കാൾ ഏറെ ഡയാനയെ തളർത്തിയത് ഇയാൾ അവരിൽ വളർത്തിയെടുത്ത അരക്ഷിതബോധമായിരുന്നു. അവർക്കെതിരെ ഒരു വധശ്രമമോ അല്ലെങ്കിൽ, എല്ലാം ഉപേക്ഷിച്ച് നാടുവിടേണ്ട അവസ്ഥയോ ഉണ്ടാകുമെന്ന ഭയം ഡയാനയിൽ ഉറപ്പിക്കുന്നതിൽ അയാൾ വിജയിച്ചു. ഇതിനെ തുടർന്നാണ് ഇവർ രാജകുടുംബവുമായി കഴിയാവുന്നത്ര അകലം പാലിക്കാൻ ശ്രമിച്ചതും ഒടുവിൽ വിവാദ അഭിമുഖമുണ്ടാകുന്നതും..
അതുകഴിഞ്ഞും ബി ബി സിക്ക് തെറ്റുമനസ്സിലാക്കി ധാരാളം സമയമുണ്ടായിരുന്നെങ്കിലും അവർ എന്തുകൊണ്ട് അത് ചെയ്തില്ല എന്നതും അദ്ഭുതമാണ്. മാത്രമല്ല, അന്ന് താരതമ്യേന അത്ര അറിയപ്പെടാത്ത മാർട്ടിൻ ബഷീറിനെ പോലെ ഒരു പത്രപ്രവർത്തകന് ഡയാന രാജകുമാരിയെ പോലെയുള്ള ഒരു വ്യക്തിയിൽ നിന്നും അഭിമുഖത്തിനുള്ള അനുമതി ലഭിച്ചതിലും ആരും അസ്വാഭാവികത കണ്ടില്ലെന്നതും അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. പനോരമയിലെ ചില റിപ്പോർട്ടർമാർ ഇക്കാര്യത്തിൽ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും പനോരമ എഡിറ്റർ അത് കാര്യമായി എടുക്കുകയുമുണ്ടായില്ല.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍