അൽജസീറ അടക്കമുള്ള വിദേശ മാധ്യമങ്ങളുടെ ഓഫീസ് പ്രവർത്തിക്കുന്ന ഗസ്സ ടവർ ബ്ലോക്ക് ബോംബിട്ടു തകർത്തു ഇസ്രയേൽ; ഒഴിഞ്ഞു പോകാൻ സമയം അനുവദിച്ചത് ഒരു മണിക്കൂർ മാത്രം; ടെൽ അവീവിലെ ബീച്ചിൽ കുളിച്ചുകൊണ്ടിരുന്നവർക്ക് നേരെ മിസ്സൈൽ തൊടുത്തുവിട്ട് ഹമാസും; യുദ്ധത്തിൽ നീറി മദ്ധ്യേഷ്യ
മറുനാടൻ ഡെസ്ക്
ഗസ: അതിജീവനത്തിന്റെ ചരിത്രങ്ങൾ ഒരുപാടു രചിച്ച ഇസ്രയേൽ ഒരിക്കൽ കൂടി രണ്ടുംകൽപിച്ച് ഇറങ്ങിയിരിക്കുകയാണ്. അൽ ജസീറ ടെലിവിഷനും അസ്സോസിയേറ്റഡ് പ്രസ്സും ഉൾപ്പടെ പല വിദേശ മാധ്യമങ്ങളുടെയും ആസ്ഥാനമായ ഗസ്സയിലെ 13 നില കെട്ടിടം ബോംബിട്ട് തകർത്ത് പുതിയ യുദ്ധമുഖം സൃഷ്ടിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇത് കനത്ത വിവാദത്തിന് ഇടയായി എന്നുമാത്രമല്ല,മാധ്യമ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹുവുമായി ഫോണിൽ ബന്ധപ്പെടുകവരെ ചെയ്തു.
മാധ്യമങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയ്ക്ക് ഉച്ചയോടുകൂടി ഇസ്രയേലി സൈന്യത്തിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നു. കെട്ടിടം തകർക്കുമെന്നും, അതിൽ ഉള്ളവരോട് ഉടൻ ഒഴിയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോൺ വന്നത് ഒരു മണിക്കൂർ സമയമാണ് അതിലെ താമസക്കാർക്ക് ഒഴിയുവാൻ നൽകിയത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇസ്രയേലിനെ തള്ളിപ്പറയുവാൻ കൂട്ടാക്കിയിട്ടില്ല. ഹമാസിന്റെറോക്കറ്റ് ആക്രമണത്തിനെതിരെ സ്വന്തം നാട്ടിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുവാനുള്ള കർത്തവ്യം ഇസ്രയേൽ നിർവ്വഹിക്കുകയാണ് എന്ന പക്ഷക്കാരനാണ് ബൈഡൻ.
നിരപരാധികളുടെ ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് നേതന്യാഹു ബൈഡന് ഉറപ്പു നൽകി. മാധ്യമസ്ഥാപനങ്ങളുടെ ആസ്ഥാനം തകർക്കുന്നതിനു മുൻപ് പോലും മുന്നറിയിപ്പ് നൽകി അതിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. അതേസമയം ഫലസ്തീനിയൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസും പ്രസിഡന്റ് ബൈഡനുമായി സംസാരിക്കുകയും ഇസ്രയേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഹമാസ് റോക്കറ്റ് ആക്രമണം നിർത്തണമെന്നതായിരുന്നു ബൈഡൻ ആവശ്യപ്പെട്ടത്.
ഇസ്രയേലി നഗരങ്ങളെ ലക്ഷ്യം വച്ച് ഹമാസ്
അതേസമയം കൂടുതൽ ഇസ്രയേലി നഗരങ്ങളെ തകർക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഹമാസ്. ഇസ്രയേലിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ടെൽ അവീവിനെ ലക്ഷ്യം വച്ചായിരുന്നു ഹമാസിന്റെ റോക്കറ്റുകൾ എത്തിയത്. ടെൽ അവീവിലെ ബീച്ചിനു നേരെയുള്ള ആക്രമണത്തിൽ നിന്നും രക്ഷനേടാൻ ജനങ്ങൾ പരക്കം പായുന്നത് കാണാമായിരുന്നു. മുന്നറിയിപ്പ് മുഴക്കി സൈറൺ മുഴങ്ങിയതോടെ ആളുകൾ രക്ഷതേടി ഓടുകയായിരുന്നു. ഒരു റെസിഡെൻഷ്യൽ ബ്ലോക്കിനു നേരെ ഉണ്ടായ ആക്രമണത്തിൽ 50 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടതായി അറിവു ലഭിച്ചു.
അഭയാർത്ഥി ക്യാമ്പ് ആക്രമിച്ച് ഇസ്രയേൽ
നേരത്തേ ഗസ്സയിലെ ഒരു അഭയാർത്ഥി ക്യാമ്പിനു നേരെ കനത്ത ആക്രമണം ഇസ്രയേൽ നടത്തിയിരുന്നു. അതിൽ ഒരു സ്ത്രീയും ഒരു കുട്ടിയും മരിച്ചതായാണ് വിവരം. മൂന്നു നിലകളിലായി ഉള്ള ഷാറ്റി അഭയാർത്ഥി ക്യാമ്പാണ് ഇസ്രയേലി ആക്രമണത്തിൽ തകർന്ന് തരിപ്പണമായത്. ഒരു കൂട്ടുകുടുബത്തിലെ ചുരുങ്ങിയത് 10 അംഗങ്ങളെങ്കിലും അതിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് നിഗമനം. ഒരു ഒറ്റപ്പെട്ട ആക്രമണത്തിൽ ഇത്രയധികം പെർ കൊല്ലപ്പെടുന്നത് ഈ ആക്രമണ പരമ്പര ആരംഭിച്ചതിൽ പിന്നെ ഇതാദ്യമാണ്.
ഇതിനു തൊട്ടു പിന്നാലെയാണ് അൽ ജസീറ, അസ്സോസിയേറ്റഡ് പ്രസ്സ് തുടങ്ങി നിരവധി വിദേശ മാധ്യമങ്ങളുടേ ആസ്ഥാനമായ ജല ടവർ ഇസ്രയേൽ ആക്രമിച്ചത്. 13 നിലകെട്ടിടം ആക്രമത്തിൽ അപ്പാടെ തകര്‍ന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിനു പുറമെ ഗസ്സയിലെ തീരപ്രദേശങ്ങളിലാകെ ഇസ്രയേൽ വ്യാമസേന കനത്ത ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം വെസ്റ്റ് ബാങ്കിൽ നടന്ന സംഘർഷത്തിൽ 11 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്
അതേസമയം ഈ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക യാതൊന്നും ചെയ്യുന്നില്ല എന്ന ആരോപണം ശക്തിയായി ഉയരുന്നുണ്ട്. ഇക്കാര്യം ചർച്ച ചെയ്യുവാൻ വെള്ളിയാഴ്ച്ച കൂടാനിരുന്ന സെക്യുരിറ്റി കൗൺസിൽ യോഗം അമേരിക്ക ഇടങ്കോലിട്ട് റദ്ദാക്കിയതായും ആരോപണമുയരുന്നു. ഇന്നലത്തെ ആക്രമണം കൂടി കഴിഞ്ഞതിനു ശേഷം ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 140 ആയി ഉയർന്നിട്ടുണ്ട്. അതിൽ 30 പേർ കുട്ടികളാണ്. 950 പേർക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
അതേസമയം കൂടുതൽ ഇസ്രയേലി നഗരങ്ങളെ തകർക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഹമാസ്. ഇസ്രയേലിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ടെൽ അവീവിനെ ലക്ഷ്യം വച്ചായിരുന്നു ഹമാസിന്റെ റോക്കറ്റുകൾ എത്തിയത്. ടെൽ അവീവിലെ ബീച്ചിനു നേരെയുള്ള ആക്രമണത്തിൽ നിന്നും രക്ഷനേടാൻ ജനങ്ങൾ പരക്കം പായുന്നത് കാണാമായിരുന്നു. മുന്നറിയിപ്പ് മുഴക്കി സൈറൺ മുഴങ്ങിയതോടെ ആളുകൾ രക്ഷതേടി ഓടുകയായിരുന്നു. ഒരു റെസിഡെൻഷ്യൽ ബ്ലോക്കിനു നേരെ ഉണ്ടായ ആക്രമണത്തിൽ 50 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടതായി അറിവു ലഭിച്ചു.
അഭയാർത്ഥി ക്യാമ്പ് ആക്രമിച്ച് ഇസ്രയേൽ
നേരത്തേ ഗസ്സയിലെ ഒരു അഭയാർത്ഥി ക്യാമ്പിനു നേരെ കനത്ത ആക്രമണം ഇസ്രയേൽ നടത്തിയിരുന്നു. അതിൽ ഒരു സ്ത്രീയും ഒരു കുട്ടിയും മരിച്ചതായാണ് വിവരം. മൂന്നു നിലകളിലായി ഉള്ള ഷാറ്റി അഭയാർത്ഥി ക്യാമ്പാണ് ഇസ്രയേലി ആക്രമണത്തിൽ തകർന്ന് തരിപ്പണമായത്. ഒരു കൂട്ടുകുടുബത്തിലെ ചുരുങ്ങിയത് 10 അംഗങ്ങളെങ്കിലും അതിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് നിഗമനം. ഒരു ഒറ്റപ്പെട്ട ആക്രമണത്തിൽ ഇത്രയധികം പെർ കൊല്ലപ്പെടുന്നത് ഈ ആക്രമണ പരമ്പര ആരംഭിച്ചതിൽ പിന്നെ ഇതാദ്യമാണ്.
ഇതിനു തൊട്ടു പിന്നാലെയാണ് അൽ ജസീറ, അസ്സോസിയേറ്റഡ് പ്രസ്സ് തുടങ്ങി നിരവധി വിദേശ മാധ്യമങ്ങളുടേ ആസ്ഥാനമായ ജല ടവർ ഇസ്രയേൽ ആക്രമിച്ചത്. 13 നിലകെട്ടിടം ആക്രമത്തിൽ അപ്പാടെ തകര്‍ന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിനു പുറമെ ഗസ്സയിലെ തീരപ്രദേശങ്ങളിലാകെ ഇസ്രയേൽ വ്യാമസേന കനത്ത ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം വെസ്റ്റ് ബാങ്കിൽ നടന്ന സംഘർഷത്തിൽ 11 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്
അതേസമയം ഈ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്ക യാതൊന്നും ചെയ്യുന്നില്ല എന്ന ആരോപണം ശക്തിയായി ഉയരുന്നുണ്ട്. ഇക്കാര്യം ചർച്ച ചെയ്യുവാൻ വെള്ളിയാഴ്ച്ച കൂടാനിരുന്ന സെക്യുരിറ്റി കൗൺസിൽ യോഗം അമേരിക്ക ഇടങ്കോലിട്ട് റദ്ദാക്കിയതായും ആരോപണമുയരുന്നു. ഇന്നലത്തെ ആക്രമണം കൂടി കഴിഞ്ഞതിനു ശേഷം ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 140 ആയി ഉയർന്നിട്ടുണ്ട്. അതിൽ 30 പേർ കുട്ടികളാണ്. 950 പേർക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍