കേരളത്തിൽ യഹൂദന്മാർക്ക് വോട്ടില്ല; ഹമാസിനൊപ്പം നിൽക്കുന്നത് മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ; പാർട്ടിയിൽ ജിഹാദികൾ; കമ്മ്യൂണിസ്റ്റ് കണ്ണട ഊരിവെച്ചു ചരിത്രം പഠിക്കണം; സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാലയിട്ട് ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട പാർട്ടിയിലെ അണികൾ
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: ഇസ്രയേൽ ഫലസ്തീൻ സംഘർഷത്തിനിടെ ഇസ്രയേലിനെ സാമ്രാജ്യത്വ ചട്ടുകമായി അധിക്ഷേപിച്ചും ഏകപക്ഷീയമായി ഫലസ്തീനെ പിന്തുണച്ചുമുള്ള സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമർശനം. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് സിപിഎമ്മിന്റെ പ്രതികരണമെന്ന വിമർശനവുമായാണ് ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട അണികളടക്കം സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ രൂക്ഷവിമർശനം ഉന്നയിക്കുന്നത്.
സിപിഎം ഹമാസ് തീവ്രവാദികൾക്കൊപ്പം. കേരളത്തിൽ യഹൂദന്മാർക്ക് വോട്ടില്ല. രണ്ടായിരത്തോളം റോക്കറ്റാക്രമണങ്ങൾ ഇസ്രയേലിന്റെ ജനവാസകേന്ദ്രങ്ങളിലേക്ക് അയച്ച ഹമാസ് ആണ് സിപിഎമ്മിന്റെ ഹീറോ. മുസ്ളിം രാജ്യങ്ങൾ പോലും ഭീകര സംഘടനയായി മനസിലാക്കിയ ഹമാസിനൊപ്പം കട്ടയ്ക്കു നിന്നാലേ കേരളത്തിൽ മുസ്ളീം വോട്ട് ബാങ്ക് പ്രീണിപ്പിക്കപ്പെടൂ അല്ലേ സാറേ. ലാൽ സലാം. വർഗീയത തുലയട്ടെ!. എന്ന ആക്ഷേപവും സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ വിമർശനമായി കുറിക്കുന്നു.
പാർട്ടി ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന ചരിത്രം ഇവിടെയുള്ള ക്രൈസ്തവരുടെ മുമ്പിൽ വിളമ്പരുത്. ഞങ്ങളുടെ വിശുദ്ധ നാടിനെ കുറിച്ചു ഞങ്ങൾക്ക് നല്ലവണ്ണം അറിയാം. അത് ഒരു സഖാവ് പറഞ്ഞു തന്നിട്ട് മനസ്സിലാക്കാനുള്ള ഗതികേടൊന്നും ഞങ്ങൾക്ക് ഇതുവരെ വന്നിട്ടില്ല എന്നും വിമർശിക്കുന്നു.
മോശയുടെ നേതൃത്വത്തിൽ ഈജിപ്പ്ത്തിലെ ഫറവോന്റെ അടിമത്തതിൽ നിന്നു രക്ഷയപ്പെട്ടു വന്ന യഹൂദ ജനം താമസിച്ച സ്ഥലമാണ് ഇസ്രയേൽ. ശൗൽ, ദാവീദ്, ശലോമോൻ അവരുടെ രാജാകന്മാരും. പിൽകാലത്തു ഈ രാജ്യം, അസിറിയ , ബാബിലോൺ എന്നിവർ പിടിച്ചടക്കി. പക്ഷെ അവർ നിരന്തരം യുദ്ധങ്ങൾ ചെയ്തു തിരിച്ചു പിടിച്ചു. ഹിറ്റ്ലർ കാരണം അവർ വീണ്ടും ലോകത്തിന്റെ പല ഭാഗത്തും ചിതറി പോകാൻ ഇടയായി. സയോണിസ്റ്റ് മൂവ്മെന്റ് അവരെ തിരികെ കൊണ്ടുവന്നു. ഇത് യഹൂദ - ക്രൈസ്തവ ചരിത്രം! നിങ്ങൾ പറയുന്നത് ഇസ്ലാമിസ്റ്റ് രാഷ്ട്രീയം. എന്തായാലും ഫലസ്തീൻ സ്വാതന്ത്ര്യ പോരാളികളായ ഹമാസിന് വേണ്ടി ശബ്ദിക്കുന്ന ഇന്ത്യയിലെ ഇടതു പക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന് അഭിവാദ്യങ്ങൾ. എന്ന് ഒര പ്രതികരണത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്നു.
ഇസ്രയേലിൽ വിവിധ മേഖലകളിൽ ജോലി ചെയ്ത് പ്രവാസ ജീവിതം നയിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹത്തിന് ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷിതത്വം അടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉന്നയിക്കുന്നത്.
മരണത്തിനും ജീവിതത്തിനും ഇടയിലാണ് ഇന്ന് ഞങ്ങളെ പോലെയുള്ള കുറച്ച് ജന്മങ്ങൾ. അതിനിടയ്ക്ക് നിന്റെയൊക്കെ വർഗീയതയും രാഷ്ട്രീയവും കലർത്താതിരിക്കുക. സ്വന്തം മക്കളെയോ കുടുംബത്തെയോ കാണാൻ പറ്റുമോ എന്ന് പോലും അറിയാൻ പറ്റാത്ത അവസ്ഥ അത് അനുഭവിച്ചെങ്കിൽ മാത്രമേ നിനക്കൊക്കെ മനസിലാകൂ. ഇസ്രയേൽ എന്തെന്നും ഇവിടുത്തെ ഭരണകൂടം എന്താണെന്നും ഞങ്ങളെ പോലെ ഇവിടെ ജോലി ചെയുന്ന ഓരോ മലയാളികൾക്കും അറിയാമെന്നും ഒരു പ്രതികരണത്തിൽ തുറന്നു പറയുന്നു.
തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്നത് നാലു വോട്ടിനു വേണ്ടി ആണ് എന്ന് അറിയാം. അടുത്ത ഇലക്ഷൻ ഓടെ കേരളത്തിൽ മാത്രം അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇല്ലാതാകും.
നൈജീരിയയും,സിറിയയിലും, ശ്രീലങ്കയിലും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തപ്പോൾ സഖാക്കന്മാർക്ക് മിണ്ടാൻ പേടിയായിരുന്നു അല്ലേ നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്.
ഉളുപ്പുണ്ടോ നിങ്ങൾക്ക് എന്നാണ് മറ്റൊരു പ്രതികരണത്തിൽ ചോദിക്കുന്നത്. ഒരു മലയാളി വനിതയാണ് കൊല്ലപ്പെട്ടത്...ദൈവത്തിന്റെ സ്വന്തം മാലാഖ...ഒരു ആദരാഞ്ജലി എങ്കിലും അർപ്പിക്കാനുള്ള മാന്യത കാണിക്ക് എന്നാണ് മറ്റൊരാളുടെ പ്രതികരണം.
ഒരു ലക്ഷത്തിനടുത്ത് ഇന്ത്യക്കാരും പതിനായിരത്തിനടുത്ത് മലയാളികളും ജോലി ചെയ്യുന്ന ഇസ്രയേലിൽ അവരുടെ സുരക്ഷയോ നമ്മുടെ ഒരു പെൺകുട്ടി റോക്കറ്റ് ആക്രമണത്തിൽ മരണപ്പെട്ടതോ ഒന്നുമല്ല കേരളത്തിലെ പ്രധാനപ്പെട്ട വിപ്ലവ പാർട്ടിയുടെ ഉന്നം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ബാക്കി പത്രമായി 40000 അധികം കൊറോണ കേസുകളും മഴക്കാല കെടുതിയുമായി ജനങ്ങൾ ബുദ്ധിമുട്ടിമ്പോൾ,2-3 ദിവസം തുടർച്ചയായി സാമ്രാജ്യത്വ -്വശീിശേെ തീവ്രവാദത്തെ കുറിച്ചു ചർച്ചകൾ സംഘടിപ്പിക്കുന്ന ഇവറ്റകളുടെ നല്ല മനസ്സ് ആരും കാണാതെ പോകരുത് കേട്ടോബക്കറ്റ് പിരിവിനു വരുമ്പോളും ഇവരുടെ നയം ഇതാണെന്ന് ഓർത്തോണം.
സൗമ്യയുടെ മരണ വാർത്തയ്ക്ക് അടിയിൽ വന്ന കമന്റുകൾ കണ്ട് സത്യത്തിൽ ഞാൻ ഞെട്ടി.ഇസ്രയേലിൽ നിന്ന് ലൈവ് വന്ന സുനോജിനോട് ചില മലയാളി സഹോദരന്മാർ കമന്റ് എഴുതി ചോദിക്കുന്നു നീ ഇതുവരെ ചത്തില്ലേന്ന്. അങ്ങനെ ചോദിച്ചവനെ നയിച്ച വികാരമാണോ ഈ മാനവികത എന്ന് പറയുന്നത്.
ലോകം മുഴുവനും ലൈവ് ആയിട്ട് കാര്യങ്ങൾ കണ്ട് കൊണ്ടിരിക്കുമ്പോളാണ് വിപ്ലവ പാർട്ടിയുടെ തീവ്രമുതലാളിത്ത-സാമ്രാജ്യത്വ -സയണിസ്റ്റ് മെഴുകൽ.
തീർച്ചയായും ഇരുഭാഗത്തും മരണങ്ങൾ നടന്നു വളരെ ദൗർഭാഗ്യകരം അത് കൂടുതൽ സംഭവിച്ചത് ഗസ്സയിൽ ആണ്, ഫലസ്തീനിൽ അല്ല. യുഎൻ ഭീകരരുടെ ലിസ്റ്റിൽ പേരുള്ള ഒരു സംഘടനയാണ് ഹമാസ്. അവർ സാധാരണക്കാർ താമസിക്കുന്ന കെട്ടിടങ്ങൾ തിരഞ്ഞെടുത്തു ഇസ്രയേലിലെ ജനവാസ മേഖലയിലേക്ക് 1000 കണക്കിന് റോക്കറ്റ് അയക്കുന്നു.
ഹ്യൂമൻ ഷീൽഡായി ആയി സിവിലിയൻസിനെ ഉപയോഗിക്കുന്നു.തിരിച്ചു ഇസ്രയേൽ ഹമാസിനെ ലക്ഷ്യമിട്ടാൽ നിരപരാധികൾ മരിക്കും. ഹമാസിന് അതിൽ വിഷമം ഇല്ല പൗരന്മാരെ കൊല്ലാൻ ഇസ്രയേലിനു താത്പര്യമില്ല കഴിയുന്നതും അത് ശ്രദ്ധിച്ചാണ് ഡിഫെൻസ് അറ്റാക്ക് നടത്തുന്നത്. സിപിഎം പേജുകൾ പിന്തുടരുന്നവർക്ക അത് കൃത്യമായി മനസ്സിലാവും.ഇടത് അനുകൂല മീഡിയ കേരളത്തിൽ കാര്യങ്ങൾ തെറ്റായാണ് അവതരിപ്പിക്കുന്നത്.
രണ്ട് രാജ്യങ്ങൾക്കും സമാധാനം ഉണ്ടാകാൻ ആയുധം താഴെ വെച്ച് സന്ധി സംഭാഷണം നടത്തുക അല്ലെങ്കിൽ തമ്മിലടിച്ചു ജയിക്കുന്നവൻ കാര്യങ്ങൾ തീരുമാനിക്കട്ടെ. അടി അത് കഴിഞ്ഞ് കരച്ചിൽ അത് ഇരട്ടതാപ്പാണ്.
ഫലസ്തീൻകാരും യഹൂദരും എന്റെ അമ്മായിയുടെ മക്കൾ അല്ല.അതുകൊണ്ട് ആര് ജയിക്കുന്നു എന്നത് എന്റെ വിഷയമല്ല പക്ഷേ ഇന്ത്യക്കാർ എന്റെ സഹോദരങ്ങൾ ആണ്.അവരുടെ സുരക്ഷ ഉറപ്പാക്കണം.രണ്ട് പരമാധിക സ്വതന്ത്ര രാജ്യങ്ങളായി സമാധാനത്തോടെ ജീവിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പക്ഷേ അതിൽ മതം കുത്തി കയറ്റുന്ന ഒരുത്തനെയും സപ്പോർട്ട് ചെയ്യില്ല.
മാനവികത എന്നത് മതത്തിനു മറപിടിക്കാനുള്ള കുട അല്ല.ചരിത്രവും വർത്തമാനവും വസ്തുതകളും മാത്രമായിരിക്കെട്ടെ നമ്മുടെ ചിന്താഗതിയെ സ്വാധീനിക്കുന്നത്.
ഫലസ്തീൻ - ഇസ്രയേൽ വിഷയത്തിൽ ഏകപക്ഷീയമായ നിലപാട് നീതിയല്ല അത് ഏത് തമ്പുരാൻ പറഞ്ഞാലും അങ്ങനെ തന്നെ എന്ന് മറ്റൊരു പ്രതികരണത്തിൽ പറയുന്നു.
കമ്മ്യൂണിസ്റ്റ് കണ്ണട ഊരിവെച്ചു ചരിത്രം പഠിക്കണം. ലേഖനം വായിച്ചു കമ്മ്യൂണിസ്റ്റുകൾ എന്തുകൊണ്ട് തീവ്രവാദികളായ ഹമാസിനെ പിന്തുണക്കുന്നു എന്ന് മനസിലായി. നമ്മുടെ വയറ്റിപിഴപ്പും നാലു വോട്ടിനും വേണ്ടിയല്ല നടക്കട്ടെ. തത്കാലം ഫലസ്തീൻ തീവ്രവാദികളെ പിന്തുണക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല എന്ന് തുറന്നുപറയുന്നു.
ഫലസ്തീന് പിന്തുണ നൽകി നമ്മുടെ പാർട്ടിക്കാർ ഇസ്രയേൽ ഭരണസിര കേന്ദ്രത്തിലേക്ക് പന്തം കൊളത്തി ജാഥ നടത്തുന്നതാണ്. പറ്റുമെങ്കിൽ ഇസ്രയേലിലെ പോസ്റ്റ് ഓഫീസുകൾ ഉപരോധിക്കാനും അവിടത്തെ ബസ്സുകളുടെ ചില്ലുകൾ തല്ലിപൊളിക്കാനും ഞങ്ങൾ മടിക്കില്ല. ഞങ്ങളുടെ ഇരട്ടച്ചെങ്കൻ ഒരു ഫോൺ വിളിച്ചാൽ നിക്കറിൽ മുള്ളുന്ന ഇസ്രയേൽക്കാരെ ഞങ്ങളുടെ ഡിഫിക്കാരെ അങ്ങോട്ട് അയക്കാൻ നിങ്ങൾ ഇടയ്ക്കരുത് എന്ന പരിഹാസവും സിപിഎമ്മിന്റെ പേജിൽ പ്രതികരിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജിഹാദികൾ കടന്നുകൂടിയിട്ടുണ്ട്. അത് തിരിച്ചറിയേണ്ടതാണ്. അവരെ പ്രീതിപ്പെടുത്താനായി എടുക്കുന്ന നിലപാടുകൾ പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്ന അണികളുടെ ചിന്താശേഷിയെ ചോദ്യം ചെയ്യുന്ന രീതിയിൽ ആകരുത്. ഫലസ്തീനിൽ മരിക്കുന്ന ആളുകളും ഇസ്രയേലിൽ മരിക്കുന്ന ആളുകളും നിരപരാധികളാണ് എന്ന കാഴ്ചപ്പാടാണ് വേണ്ടത്
ഹമാസ് തീവ്രവാദികൾ തീവ്രവാദികളാണ് എന്നു പറയാനുള്ള ചങ്കൂറ്റം ആണ് വേണ്ടത്. എന്നാൽ എല്ലാ മുസ്ലിം സഹോദരങ്ങളും തീവ്രവാദികളല്ല. രണ്ടു രാജ്യങ്ങൾക്കും ഒരുപാട് ചരിത്രങ്ങൾ പറയാനുണ്ടാവും ഓരോരുത്തരുടെ വശത്തുനിന്ന് നോക്കുമ്പോൾ അതായിരിക്കും ശരി. തീവ്രവാദം ഏതു മതം നടത്തുന്നുണ്ടോ അതിനെ എതിർക്കണം മത ജാതി വ്യത്യാസമില്ലാതെ എന്ന് വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്