സംസ്കൃത സർവ്വകലാശാലയിൽ നിയമന ക്രമക്കേട് തുടർക്കഥ; പുതുതായി പുറത്ത് വരുന്നത് 1998ലെ മലയാളം അസി. പ്രൊഫസർ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ; തുറവൂർ പ്രാദേശിക കേന്ദ്രം ഡയറക്ടർ ബിച്ചു എക്സ് മലയിലിന്റെയും സുനിൽ പി ഇളയിടത്തിന്റെയും അനധികൃത നിയമനമെന്ന് വിവരാവകാശ രേഖ; നിയമന വിവാദം കാലടിക്ക് ഊരാക്കുടുക്കാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ആലുവ: കാലടി സംസാകൃത സർവ്വകലാശാലയിലെ നിയമന വിവാദം സർക്കാരിന് ഊരാക്കുടുക്കാവുകയാണ്. സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിന് പിന്നാലെ ഈ കാലയളവിൽ സർവ്വകലാശാലയിൽ നടന്ന വഴിവിട്ട നിയമനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രൊഫസർ തസ്തികകൾക്കപ്പുറം സർവ്വകലാശാലയുടെ പ്രദേശിക കേന്ദ്രം ഡയറക്ടറുടെ നിയമനം വരെ ഇത്തരത്തിൽ യോഗ്യതകളെയൊക്കെ കാറ്റിൽ പറത്തിയാണ് പൂർത്തിയാക്കിയതെന്ന് വ്യക്തമാക്കുന്ന ആവർത്തിച്ചു പുറത്തുവരുന്നത്.
1998 ലെ മലയാളം അസി.പ്രൊഫസർ തസ്തികയിലേ വൻ ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്. വിവിധ തസ്തികകളിലേക്ക് ഇഷ്ടക്കാരെ തിരുകികയറ്റുന്നതിന് യോഗ്യത ഇല്ലാത്തവരെ അഭിമുഖത്തിൽ മാർക്ക് വാരിക്കോരി നൽകുകയും യോഗ്യതയുള്ളവരുടെ മാർക്ക് കുറച്ചു കാണിച്ചുമാണ് അഴിമതി നടത്തിയത്. അതിൽ ഏറ്റവും വലിയ ആരോപണം നേരിടുന്നത് തുറവൂർ പ്രാദേശിക കേന്ദ്രത്തിലെ ക്യാംപസ് ഡയറക്ടറും സിൻഡിക്കേറ്റ് മെമ്പറുമായ ബിച്ചു എക്സ് മലയിലിന്റെ നിയമനമാണ്. ലക്ചറർ തസ്തികയിലേക്ക് സമർപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും വിവരാവകാശ നിയമം വഴി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
സംസ്ഥാനം അറിയപ്പെടുന്ന പ്രഭാഷകൻ കൂടിയായ സുനിൽ പി ഇളയിടത്തിന്റെ നിയമനവും നിബന്ധനൾ ലംഘിച്ചു കൊണ്ടാണ്. സുനിൽ പി ഇളയിടത്തിന്റെ നിയമനവും ഇത്തരത്തിൽ നിബന്ധനകൾ ലംഘിച്ചാണെന്നും വിവരാവകശ രേഖകൾ വ്യക്തമാക്കുന്നുണ്ട്.
ഇന്റർവ്യൂ ബോർഡ് മുതൽ തുടങ്ങുന്ന അഴിമതി
1998 യിൽ കാലടിയൂണിവേഴ്സിറ്റിയിൽ മലയാളം അസി.പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ടു 22 ഓളം തസ്്തികയിലേക്കാണ് അഭിമുഖം നടത്തിയത്. ഇതിൽ 22 പേരയും അന്ന് തന്നെ നിയമിച്ചിരുന്നു. ഇന്റർവ്യൂ ബോർഡുമുതൽ തുടങ്ങുന്നതാണ് ഈ വിഷയത്തിലെ ക്രമക്കേട്. അംഗങ്ങളെ കൂടുതലായി ബോർഡിൽ ഉൾപ്പെടുത്തി എന്നതായിരുന്നു ഈ വിഷയത്തിൽ വന്ന ആരോപണം.വൈസ്ചാൻസലർ ഡോ എൻ പി ഉണ്ണി,പ്രിൻസിപ്പൽ ഡീൻ ഓഫ് സ്റ്റഡീസ് ഡോ എൻ വി പി ഉണ്ണിത്തിരി,സിൻഡിക്കേറ്റംഗം കെ ശരത് ചന്ദ്രൻ,വകുപ്പ് തല മേധാവി ഡോ സ്കറിയ സഖറിയ, വിഷയ വിദ്ഗധരായ കെ എം പ്രഭാകര വാര്യർ, ഒ എം അനുജൻ എന്നിവരായിരുന്നു ബോർഡംഗങ്ങൾ.
പ്രസ്തുത ബോർഡിന്റെ നേതൃത്വത്തിൽ അധികയോഗ്യതയുള്ളവരെ അഭിമുഖത്തിൽ മാർക്ക് കുറച്ച് അയോഗ്യരാക്കുകയും അധികയോഗ്യതില്ലാത്തവരെ അധികം മാർക്ക് നൽകി നിയമിക്കുകയും ചെയ്തുവെന്നാണ് പരാതി.ഡോ വി ആർ സുധീഷ്, ഡോ പി കെ രാജശേഖരൻ, വീരാൻ കൂട്ടി, തുടങ്ങിയ യോഗ്യതയുള്ളവരും പ്രശസ്തരുമായ നിരവധി പേരെ ഒഴിവാക്കിയാണ് ഇഷ്ടക്കാരെ അനധികൃതമായി തിരികുക്കയറ്റിയത് എന്ന ആരോപണവും ശക്തമാണ്.കൃത്യമായി രേഖകൾ പരിശോധിച്ചാൽ ഇന്റർവ്യൂ ബോർഡനെക്കാളും യോഗ്യതകൾ ഇവരിലുണ്ടെന്ന വാദവും ശക്തമാണ്.
ഷംസാദ് ഹുസൈൻ കെ.ടി.(നെറ്റ്് മാത്രം), സന്തോഷ് എച്ച്.കെ(നെറ്റ് മാത്രം),സുനിൽ പി ഇളയിടം(നെറ്റും ജെ ആർ എഫും), ബിച്ചു എക്സ് മലയിൽ(എംഫിൽ മാത്രം). തോമസ് താമരശ്ശേരി(എംഫിൽമാത്രം) സജിത കെ.ആർ(എംഫിൽ മാത്രം) എന്നിവരെ തെരഞ്ഞെടുത്തപ്പോൾ ഇവരെക്കാൾ യോഗ്യതയും പ്രവർത്തന പരിചയവുമുള്ള ഡോ.കെ എം അനിൽ, ഡോ പി ആന്റണി,ഡോ കെ എം ഭരതൻ,ഡോ സി ജെ ജോർജ്ജ്,ഡോ.പി എം ഗിരീഷ് , ഡോ ജ്യോതിലക്ഷ്മി പി എസ് , ഡോ പി കെ കുശല കുമാരി, ഡോ നുജൂം ഏ, ഡോ പി കെ രാജശേഖരൻ, കെ ആർ ടോണി, ഡോ. ഉമർതറമേൽ , ഡോ കെ വീരാൻകുട്ടി തുടങ്ങിയവരെയാണ് ഒഴിവാക്കിയത്. അഭിമുഖത്തിൽ മാർക്ക് കുറച്ച് നൽകിയായിരുന്നു ക്രമക്കേട്.
ഇവർക്ക് അഭിമുഖത്തിന് ലഭിച്ച മാർക്ക് കൂടി അറിയുമ്പോഴാണ് അഴിമതിയും സ്വജനപക്ഷപാതവും എത്രത്തോളം ഭീകരമായി നമ്മുടെ യൂണിവേഴ്സിറ്റികളെ ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്ന് വ്യക്തമാകുന്നത്.വകുപ്പുമേധാവിയുടെ മേൽ നോട്ടത്തിലുള്ള 6 പേർക്കും ഒരാൾക്ക് 25 മാർക്ക് വച്ച് ആകെ മാർക്ക് 150 നൽകാമെന്നുള്ളത് തന്നെയാണ് ഇന്റക്സ് മാർക്കിനേക്കാൾ കുടുതൽ അഭിമുഖത്തിനു നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ബിച്ചു എക്സ് മലയിലിന്റെത് പോലെ വിവാദമായ നിരവധി നിയമനങ്ങൾ വെളിച്ചത്ത് വരുന്നത്.ഒരു വർഷം പോലും പ്രവൃത്തന പരിചയം ഇല്ലാത്തവർ പോലും ക്രമക്കേടിലുടെ ജോലിയിൽ പ്രവേശിച്ചതിന്റെ വ്യക്തമായ രേഖകളും പുറത്ച് വന്നിട്ടുണ്ട്.
ബിച്ചു എക്സ് മലയിലിന്റെ നിയമനം: വിവാദത്തിലാവുന്നത് മൂന്ന് സർവ്വകലാശാലകൾ
തുറവൂർ പ്രാദേശിക കേന്ദ്രത്തിലെ ക്യാംപസ് ഡയറക്ടറും സിൻഡിക്കേറ്റ് മെമ്പറുമായ ബിച്ചു എക്സ് മലയിലിന്റെ നിയമനം വഴിവിട്ടതാണെന്ന് തെളിയുമ്പോൾ വിവാദ നിഴലിലാകുന്നത്. മറ്റ് രണ്ട് സർവ്വകലാശാലകൾ കൂടിയാണ്.എം എ, എംഫിൽ നൽകിയ കേരള യുണിവേഴ്സിറ്റിയും പിഎച്ച്ഡി നൽകിയ എംജി യുണിവേഴ്സിറ്റിയും.'
ഇവർ നിയമനത്തിനായി സമർപ്പിച്ച രേഖകളിൽ പോലും വീഴ്ച്ചകൾ ഉണ്ട്. നിയമനത്തിന്റെ അടിസ്ഥാന രേഖയായ പിജി രേഖകളിൽ മാർക്ക് ലിസ്റ്റിന്റെ കോപ്പി പോലും സമർപ്പിച്ചിട്ടില്ല.1991 ഇൽ 60% മാർക്ക് വാങ്ങി എംഎ ബിരുദം നേടിയതായാണ് ഇവർ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അത് സംബന്ധിച്ച് രേഖകൾ ഒന്നും തന്നെ ഇല്ല.മാത്രമല്ല ഇതോടൊപ്പം സമർപ്പിച്ചിരിക്കുന്ന മാർക്ക് ലിസ്റ്റിൽ രജിസ്റ്റർ നമ്പർ 4296 പ്രകാരം എംഎ ഡിഗ്രി പരീക്ഷ ഏഴുതിയിരികുന്നത് 1993 ഏപ്രിൽ/മെയ് മാസങ്ങളിലാണ്. ഒപ്പം 1993 ഇൽ രജിസ്റ്റർ നമ്പർ 1508 പ്രകാരം എംഫിൽ കോഴ്സ് പാസ്സായതായി പറഞ്ഞിരിക്കുന്നു.ബിച്ചു എക്സ് മലയിൽ 1993 ഇൽ ഏതു നിയമപ്രകാരം എംഎ, എംഫിൽ പരീക്ഷകൾ ഒരേ വർഷം എഴുതി എന്നതാണ് ഇവിടെ പ്രസക്തമാകുന്ന ചോദ്യം.
ബിച്ചു എക്സ് മലയിൽ ഏതു വർഷമാണ് എംഎ കോഴ്സ് പൂർത്തിയാക്കിയതെന്ന് വ്യക്തമല്ല.സർട്ടിഫിക്കറ്റുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ 1991 ഇൽ പൂർത്തിയാക്കിയ ബിരുദാനന്തര ബിരുദ പരീക്ഷ ഒരുവർഷം പലകാര്യങ്ങൾക്കായി ഉപയോഗിക്കുകയും 1992 ഇൽ ആ സർട്ടിഫിക്കറ്റിന്റെ മെറിറ്റിൽ എം ഫിൽ കോഴ്സിന് ചേരുകയും എം ഫിൽ പഠനം പൂർത്തിയാക്കുന്ന സമയത്ത് എംഎ പരീക്ഷ റീ അപ്പിയർ ചെയ്യുകയും ചെയ്തതായാണ് വ്യക്തമാകുന്നത്. 1991 ൽ ഒന്നാം ക്ലാസിൽ ബിരുദാനന്തര ബിരുദം പാസാകാത്ത ഒരാളെ എങ്ങിനെ 1992ൽ എംഫിലിന് പ്രവേശിപ്പിച്ചു എന്നതും വിചിത്രമാണ്.മാത്രമല്ല 1993ൽ എംഎ റീ അപ്പിയർ സർട്ടിഫിക്കറ്റിന്റെ ആധികാരികതയും ചോദ്യചിഹ്നമാവുകയാണ്.ഈ നിയമനവുമായി അന്നത്തെ സിൻഡിക്കേറ്റ് മെമ്പറായ ഇന്നത്തെ മന്ത്രി ജി.സുധാകരന്റെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടോയിട്ടുണ്ടോ എ്ന്ന ആരോപണവും ശക്തമാണ്.
ഇതിന്റെ തുടർച്ചയായാണ് ഇവരുടെ പിഎച്ച്ഡിയുമായി ബന്ധപ്പെട്ട സംശയങ്ങളും ഉടലെടുക്കുന്നത്. പിഎച്ച്ഡിയുടെ യോഗ്യത തന്നെ സംശയാസ്പദമായിരിക്കെ പിഎച്ച്ഡിക്ക് അവസരം നൽകുക മാത്രമല്ല 1996 ൽ അപേക്ഷിച്ച പിഎച്്ഡി ഇവർ പൂർത്തിയാക്കുന്നത് 20 വർഷങ്ങൾക്കിപ്പുറമാണെന്ന രേഖകളും ഉണ്ട്. 996 ഇൽ പിഎച്ച്ഡി ക്ക് രജിസ്ട്രേഷൻ ചെയ്ത ഒരു അദ്ധ്യാപിക 20 വർഷംകൊണ്ട് അത് പൂർത്തിയാക്കിയത് ഏത് സാഹചര്യത്തിൽ ആണെന്നും ഇവർ സമർപ്പിച്ച തട്ടിക്കൂട്ട് പ്രബന്ധം ഇതേവരെ യൂണിവേഴ്സിറ്റി സൈറ്റിൽ അപ്ലോഡ് ചെയ്യാത്തതിനുമാണ് എംജി സർവ്വകലാശാല സംശയ നിഴലിലാകുന്നത്.
അപേക്ഷയിൽ തന്നെ വ്യാജമായി തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിവരങ്ങൾ നൽകി ജോലി സമ്പാദിച്ച സാഹചര്യത്തിൽ ഒരു സിൻഡിക്കേറ്റ് മെമ്പറായ ഇവരെ എത്രയും വേഗം സർവ്വീസിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. വ്യാജരേഖകളും കള്ളസത്യവാങ്മൂലവും നൽകി മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തിയതിന് ക്രിമിനൽ നടപടി കൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. യൂണിവേഴ്സിറ്റി യുടെ അന്തസ്സ് കളങ്കപ്പെടുത്തിയതിന് എത്രയുംവേഗം ഈ സിൻഡിക്കേറ്റ് മെമ്പറെ അവർ വഹിക്കുന്ന പദവികളിൽ നിന്നെല്ലാം മാറ്റിനിർത്തി അന്വേഷണം പ്രഖ്യാപിക്കുകമാത്രമാണ് യൂണിവേഴ്സിറ്റി യുടെ മുന്നിലുള്ള ഏക മാർഗ്ഗം.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍