മലയാളി പെൺകുട്ടികൾ സായിപ്പന്മാരെ കല്യാണം കഴിച്ചാൽ എന്തുസംഭവിക്കും? പുതുതലമുറയ്ക്ക് മാതാപിതാക്കളുടെ ആശങ്കകൾ മനസ്സിലാവുമോ? ഒരു പാക്കിസ്ഥാനി പെൺകുട്ടിയുടെ ജീവചരിത്രം
മറുനാടൻ ഡെസ്ക്
വെള്ളക്കാരുടെ നാട്ടിൽ ജീവിക്കുന്ന, അവരുമായി അടുത്ത സൗഹൃദം സ്ഥാപിക്കുന്ന നമ്മുടെ മക്കൾ മലയാളികളായ നമ്മുടെ മതക്കാരെ തന്നെ കെട്ടണമെന്ന് വാശിപിടിക്കാൻ കഴിയുമോ? യു കെയിൽ താമസിക്കുന്ന മലയാളികൾ നേരിടുന്ന ഒരു പ്രതിസന്ധിയാണ് ഇത്. പല മക്കളും വെള്ളക്കാരെ കല്യാണം കഴിച്ചു പോവുമ്പോൾ മാതാപിതാക്കൾ നിരാശയിലാവുന്നു. അതിൽ എന്തെങ്കിലും ന്യായമുണ്ടോ? നമ്മുടെ സംസ്കാരവും അവരുടെ സംസ്കാരവും ഒന്നാവുന്നത് എങ്ങനെ?
ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് പത്തുവർഷം മുൻപ് ഒരു വെള്ളക്കാരനെ കല്യാണം കഴിച്ച ഒരു പാക്കിസ്ഥാനി കുടുംബത്തിലെ പെൺകുട്ടി. തന്റെ ഭാവിവരനെ ഒരുനാൾ ഒരു കഫറ്റേരിയയിൽ വച്ചു കണ്ടുമുട്ടുമെന്ന് സ്വപ്നം കണ്ടുനടന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് സത്യത്തിനേക്കാളേറെ കാല്പനികമായ സംഭവങ്ങളായിരുന്നു. തന്റെ ജീവിതപങ്കാളിയെ ഇവൾ കണ്ടുമുട്ടിയത് ഒരു ഓൺലൈൻ ഡേറ്റിങ് സൈറ്റിലൂടെയായിരുന്നു.
തന്റെ പാക്കിസ്ഥാനി മാതാപിതാക്കൾ നിർദ്ദേശിക്കുന്നവരെയല്ലാതെ മറ്റാരുമായും ഓൺലൈൻ ബന്ധങ്ങൾ വേണ്ടെന്ന് തീരുമാനിച്ചിരുന്ന പെൺകുട്ടി പറയുന്നത്, താൻ ചെയ്തത് ഒരു തെറ്റല്ല, അറിയാതെ പ്രണയത്തിൽ അകപ്പെടുകയായിരുന്നു എന്നാണ്. പരിചയപ്പെട്ട് മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും അവൾ റിച്ചാർഡ് എന്ന വെള്ളക്കാരനായ യുവാവിനെ വിവാഹം കഴിച്ചു. അയാൾ ഒരു മുസ്ലിം ആയിരുന്നില്ല. സാംസ്കാരികമായും മതപരമായും തങ്ങൾക്കിടയിൽ പൊതുവായ ഒന്നും തന്നെ ഉണ്ടായിരുന്നുമില്ല, പെൺകുട്ടി പറയുന്നു.
ഇന്ന് പത്ത് വർഷം കഴിയുമ്പോൾ മൂന്ന് മക്കൾ കൂടിയുണ്ട് തങ്ങളുടെ ജീവിതത്തിന്റെ സുഖദുഃഖങ്ങൾ പങ്കിടാനെന്ന് ഒരു എഴുത്തുകാരികൂടിയായ ഹുമ ഖുറൈഷി പറയുന്നു. ഇന്ന് കഴിഞ്ഞകാലങ്ങളെകുറിച്ചോർക്കുമ്പോൾ രസം തോന്നുന്നു എന്നാണ് അവർ പറയുന്നത്. ഇപ്പോൾ 39 വയസ്സുള്ള ഹുമ ഖുറൈഷിയും 40 വയസ്സുള്ള, സോഫ്റ്റ്വെയർ എഞ്ചിനീയറായ റിച്ചാർഡും പത്തുവർഷത്തിനു മുൻപ് വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ അവർക്ക് മുന്നിൽ പ്രധാന വിലങ്ങുതടിയായി നിന്നത് മതം തന്നെയായിരുന്നു.
തന്റെ വിവാഹക്കാര്യം താൻ തന്നെ പ്രഖ്യാപിച്ചപ്പോൾ, തന്റെ കുടുംബത്തിലും മറ്റു ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം തന്റെ അമ്മ പറഞ്ഞത് താൻ റിച്ചാർഡിനെ കണ്ടുമുട്ടിയത് റീജന്റ് പാർക്കിലെ മോസ്ക്കിൽ വച്ചായിരുന്നു എന്നായിരുന്നു. ഒഴിവു സമയങ്ങളെല്ലാം മോസ്കിൽ ചെലവഴിക്കുന്ന മതഭയമുള്ള, മുസ്ലിം യുവതയ്ക്ക് മാതൃകയായവർ എന്ന രീതിയിലായിരുന്നു തന്റെ അമ്മ തങ്ങളെ പരിചയപ്പെടുത്തിയത് എന്ന് അവർ പറയുന്നു.
റിച്ചാർഡ് ഇസ്ലാമതത്തിലേക്ക് മാറി എന്ന് കുടുംബത്തെ ബോദ്ധ്യപ്പെടുത്താനുള്ള തത്രപ്പാടിലായിരുന്നു അമ്മ എന്ന് അവർ പറയുന്നു. മാത്രമല്ല, താരതമ്യേന യാഥാസ്ഥിതികമായ ഒരു സമൂഹത്തിൽ തന്റെ പെരുമാറ്റം കുടുംബത്തിന് മാനഹാനി ഉണ്ടാക്കിയേക്കാമെന്നും അവർ ഭയപ്പെട്ടു. താൻ തന്റെ ഭാവി ഭർത്താവിനെ മോസ്കിൽ വച്ച് പരിചയപ്പെട്ടു എന്നതീനർത്ഥം താൻ നല്ലൊരു മതവിശ്വാസമുള്ള, സത്സ്വഭാവിയായ പെൺകുട്ടിയാണെന്നർത്ഥം. അവർ പറയുന്നു. അതേസമയം, മതം മാറുന്നതിനെ കുറിച്ച് റിച്ചാർഡ് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു എന്നതാണ് സത്യം.
2011 മാർച്ച് മാസം ഒരു ട്യുബ് സ്റ്റേഷനിൽ റിച്ചാർഡിനെ ആദ്യമായി കാണുവാൻ പോയപ്പോൾ താൻ ആകെ പരിഭ്രമിച്ചിരുന്നു എന്ന് അവർ പറയുന്നു. അപ്പോഴേക്കും തന്റെ അമ്മ വഴിയും മറ്റ് ബന്ധുക്കൾ വഴിയും വന്ന ചില വിവാഹാലോചനകളുമായി ബന്ധപ്പെട്ട് ചില യുവാക്കളെ താൻ കണ്ടിരുന്നു. അപ്പോഴൊന്നും തോന്നാത്ത ഒരു ഭയമായിരുന്നു റിച്ചാർഡിനെ കാണൻ പോയപ്പോൾ ഉണ്ടായിരുന്നത്. വാർവിക്ക് യൂണീവേഴ്സിറ്റിയിലെ ബിരുദപഠനത്തിനു ശേഷം തന്നെ വീട്ടുകാർ വിവാഹത്തിനു നിർബന്ധിച്ചപ്പോൾ അത് തട്ടിക്കളഞ്ഞായിരുന്നു താൻ പാരീസിൽ ഉന്നത പഠനത്തിനു പോയതെന്നും അവർ പറയുന്നു.
പിന്നീട് 2005 ൽ പിതാവിന്റെ മരണത്തോടെയാണ് വിവാഹം എന്ന ചിന്ത തന്നിലുണ്ടായത്. എന്നാൽ, ഒരു മുസ്ലിം ലോകത്തിൽ തനിക്ക് ഒരു ഭാവി വധു എന്ന നിലയിൽ വലിയ പരിഗണന ലഭിക്കില്ലെന്ന് മനസ്സിലായതായി അവർ പറയുന്നു. അപ്പോഴേക്കും പ്രായം 30 ആയിക്കഴിഞ്ഞിരുന്നു. മാത്രമല്ല അഞ്ചടി 2 ഇഞ്ച് ഉയരവും. താൻ ഒരു ഡോക്ടറല്ല, ഉറുദു സംസാരിക്കാൻ അറിയില്ല എന്നിവയൊക്കെ വിവാഹക്കമ്പോളത്തിലെ തന്റെ പോരായ്മകൾ വർദ്ധിപ്പിച്ചു.
മുസ്ലിം വിവാഹ സൈറ്റുകളിലൊക്കെ തെന്റെ ഭാഗ്യം പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല എന്ന് അവർ തുറന്നുപറയുന്നു. പിന്നീടാണ് പൊതുവായ ഒരു ഡേറ്റിങ് സൈറ്റിൽ എത്തുന്നത്. അവിടെവച്ചാണ് റിച്ചാർഡിനെ കണ്ടുമുട്ടുന്നത്. തങ്ങളുടെ ആദ്യ കൂടിക്കാഴ്ച്ചയിൽ ട്യുബ്സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഒരു കഫേയിൽ പോയി ഇരുന്നാണ് സംസാരിച്ചത്. അന്ന് അത് അടയ്ക്കുന്നതുവരെ തങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. പക്ഷെ ഒരിക്കൽ പോലും മതം ഒരു വിഷയമായി ഉയര്‍ന്നു വന്നില്ല എന്ന് അവർ പറയുന്നു.
പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടുംതങ്ങൾ തമ്മിൽ കണ്ടുമുട്ടി. അന്നാണ് റിച്ചാർഡ് ആദ്യമായി തന്റെ കൈയിൽ സ്പർശിച്ച്ത്. അന്നും തങ്ങൾ ഏറെ സംസാരിച്ചതായി അവർ പറയുന്നു. കുടുംബത്തെ കുറിച്ചും, ജീവിത സാഹചര്യങ്ങളെ ക്കുറിച്ചുമൊക്കെ ഏറെ സംസാരിച്ചപ്പോൾ പോലും, അന്നും മതം ഒരു സംസാരവിഷയമായില്ല. പക്ഷെ തുടർന്ന് കൂടുതൽ അടുക്കാൻ തുടങ്ങിയപ്പോൾ മതം തങ്ങൾക്കിടയിൽ കയറിവന്നു എന്ന് അവർ സമ്മതിക്കുന്നു. മതത്തേക്കാളേറെ തന്നെ ആശങ്കപ്പെടുത്തിയത് തികഞ്ഞ യാഥാസ്ഥികയായ അമ്മയുടെ പ്രതികരണം എന്തായിരിക്കും എന്നായിരുന്നു. ഇക്കാര്യം റിച്ചാർഡിനോട് തുറന്നുപറയുകയും ചെയ്തു.
പൂർവ്വികർ യാഥാസ്ഥിക കൃസ്ത്യാനികളായിരുന്നു എങ്കിലും പള്ളിയിൽ പോകുന്ന പതിവൊന്നും ഇല്ലാത്തവരായിരുന്നു റിച്ചാർഡിന്റെ മാതാപിതാക്കൾ. റിച്ചാർഡും മതപരമായ താത്പര്യങ്ങൾ ഇല്ലാത്ത വ്യക്തിയാണ്. താൻ ഇക്കാര്യം പറഞ്ഞപ്പോൾ, ഞാൻ ഇസ്ലാമിലേക്ക് മാറണമോ എന്നായിരുന്നു റിച്ചാർഡ് ചോദിച്ചതെന്ന് അവർ പറയുന്നു. പിന്നീട് റിച്ചാർഡിനൊപ്പം മോസ്കിലേക്ക് പോയി. ഒരു വെള്ളിയാഴ്ച്ച പ്രാർത്ഥനയുടെ സമയത്തായിരുന്നു അത്. അന്ന് താൻ ശിരോവസ്ത്രം അണിഞ്ഞിരുന്നില്ലെന്നു മാത്രമല്ല, ജീൻസ് ധരിച്ചായിരുന്നു പോയതെന്നും അവർ പറഞ്ഞു.
എന്നാൽ, അവിടെയുള്ളവരാരും അതൊരു വലിയ പ്രശ്നമായി കണ്ടില്ല. അവരുടെ ചടങ്ങുകൾ തീർത്ത് അവർ പോയതല്ലാതെ മറ്റൊന്നും അവർ പറഞ്ഞില്ല. പിന്നീടാണ് ഇമാമിനെ കണ്ടത്. ഒരു ചെറിയ പുഞ്ചിരിയോടെ വരവേറ്റ ഇമാം വളരെ സ്നേഹത്തോടെയാണ് സംസാരിച്ചത്. പിന്നീട് തമ്മിൽ പിരിയാൻ ആകില്ലെന്ന് വന്നാപ്പോഴാണ് ഇരുവരും ഒരുമിച്ച് തന്റെ മാതാവിനെ കണ്ട് കാര്യം പറയാൻ തീരുമാനിച്ചതെന്നും അവർ പറയുന്നു. അസ്ലാം അലൈക്കും എന്നുപറഞ്ഞുകൊണ്ടാണ് ആദ്യ കൂടിക്കാഴ്ച്ചയിൽ റിച്ചാർഡ് തന്റെ അമ്മയെ അഭിവാദ്യം ചെയ്തത്.
എന്തിന് തന്റെ മകളുമായി അടുത്തു എന്ന ചോദ്യത്തിന്, തന്റെ ജീവിത വീക്ഷണങ്ങൾ പിന്തുടരുന്ന ഒരു വ്യക്തിയുമായുള്ള അടുപ്പമാണത് എന്നായിരുന്നു റിച്ചാർഡ് പറഞ്ഞത്. അങ്ങനെയാണ് തങ്ങളുടെ വിവാഹം നടന്നത്. ഇന്ന് പത്തുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മതം ഇന്നുവരെ തങ്ങളുടെ ജീവിതത്തിലേക്ക് എത്തിനോക്കിയിട്ടില്ല. മൂന്നു കുട്ടികൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുമ്പോൾ,അന്ന് ഡേറ്റിങ് സൈറ്റിൽ കയറാൻ തോന്നിയത് ഭാഗ്യമായി കരുതുന്നു എന്നാണ് അവർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍