തനിക്കെതിരായ കേസ് പൊലീസിലെ ഏതാനും ഉന്നതരുടെയും അവരുടെ സഹായികളായ രാഷ്ട്രീയക്കാരുടെയും സൃഷ്ടി; കേസിൽ ഇന്നു വരെ കുറ്റപത്രം കൊടുക്കാൻ സാധിച്ചിട്ടില്ല; ഞാൻ ഇടപെട്ടാൽ കേസ് ഇല്ലാതാകില്ലല്ലോ? യഥാർത്ഥ വസ്തുതകൾ സമീപഭാവിയിൽ തന്നെ പുറത്തു വരും; സ്വാമി ഗംഗേശാനന്ദ മറുനാടനോട്
പ്രകാശ് ചന്ദ്രശേഖർ
കൊല്ലൂർ (കർണ്ണാടക): പൊലീസിലെ ഉന്നതരിൽ ചിലരുടെയും ഇവരുടെ സഹായികളായ ഏതാനും രാഷ്ട്രീയക്കാരുടെയും സൃഷ്ടിയാണ് തനിക്കെതിരെയുള്ള കേസ്സെന്ന് സംശയിക്കുന്നതായി സ്വാമി ഗംഗേശാനന്ദ. ഇന്നുവരെ എന്റെ കേസ്സിൽ കുറ്റപത്രം കൊടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നതാണ് അവസ്ഥ. എന്നോടുള്ള സ്നേഹം കൊണ്ടല്ല അവർ ഇത് ചെയ്യാത്തതെന്ന് എല്ലാവർക്കുമറിയാം. വാസ്തവമുണ്ടായിരുന്നെങ്കിൽ പണ്ടെ അവർ കുറ്റപത്രം നൽകേണ്ടതല്ലെ. ഞാൻ ഇടപെട്ടാൽ ഈ കേസ്സ് ഇല്ലാതാവില്ലല്ലോ. എനിക്ക് പൊലീസിലോ ഭരണതലത്തിലോ യാതൊരുപിടിപാടുമില്ല. ഇതിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ സമീപഭാവിയിൽ എന്റെ ഇടപെടൽ ഇല്ലാതെ തന്നെ പുറത്തുവരും.അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ കണ്ടുമുട്ടിയപ്പോഴാണ് സ്വാമി മറുനാടനുമായി ഇക്കാര്യം പങ്കിട്ടത്.
2017 മെയ് 20-ന് ജനനേന്ദ്രിയം ഒട്ടുമുക്കാലും മുറിഞ്ഞ നിലയിൽ ഗംഗേശാനന്ദയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് പൊലീസ് സ്വാമിക്കെതിരെ കേസെടുക്കുകയും 84 ദിവസം പൊലീസ് കസ്റ്റഡിയിൽ ചികത്സയിൽക്കഴിയുകയും പിന്നെ ജാമ്യം നേടി പുറത്തിറങ്ങുകയുമായിരുന്നു.ഇതിനുശേഷം കേസ്സിൽ താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും ഒരു മാധ്യമത്തിന് മുന്നിൽ സ്വാമി പരസ്യപ്രതികരണത്തിന് തയ്യാറാവുന്ന് ഇത് ആദ്യമാണ്. കൊല്ലൂരിൽ സ്വാമിയുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടെ.
എവിടെയെയൊക്കെയാണൊ ലോകത്ത് വാർത്തകൾ എത്തുന്നത് അവിയെയൊക്കെ എന്റെ കാര്യങ്ങൾ വളരെ മോശമായ തലത്തിലും തരത്തിലും പ്രചരിച്ചിട്ടുണ്ട്. കറച്ചുകാലം സകല മീഡിയകളും എന്നെ ഉത്സവം പോലെ ആഘോഷിക്കുകയായിരുന്നു. ഗോവിന്ദചാമിയെപ്പോലും ഇത്രമോശമായി ചിത്രീകരിച്ചിട്ടുണ്ടാവുമോ എന്ന കാര്യം സംശയമാണ്.എന്നിട്ട് ഈ കേസ്സിൽ പിന്നീട് എന്തുണ്ടായി എന്നന്വേഷിക്കാൻ ആരും മെനക്കെട്ടില്ല.
തച്ചങ്കരി അന്വേഷണ സംഘം രൂപീകരിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് സ്ഥാനചലനമുണ്ടായി. പിന്നീട് ടീം ലീഡർ വിളിച്ച് കാര്യങ്ങൾ തിരക്കി,ഏതാണ്ട് ചോദ്യം ചെയ്യൽ ശൈലിയിൽത്തന്നെ. ഇപ്പോൾ എന്നെക്കൂടാതെ ഒരാളെക്കൂടി പ്രതിചേർക്കാനാവുമോ എന്നാണ് അവർ നോക്കുന്നത്. അത് അതിന്റെ വഴിക്ക് നടക്കട്ടെ. ക്രൈംബ്രാഞ്ച് കേസ്സന്വേഷണത്തിന് ടീം രൂപീകരിച്ചു എന്നറിഞ്ഞതുമുതൽ പല മാധ്യമങ്ങളും വിവരങ്ങൾ ആരാഞ്ഞിരുന്നു.ഇപ്പോൾ ഒന്നും പറയാനില്ലന്നാണ് അവരോടൊക്കെ പ്രതികരിച്ചത്.
ഇതുവരെ അനുഭവിച്ച കാര്യങ്ങളിൽ യാതൊരുവിഷമവുമില്ല.പൂർവ്വികരായ ഗുരുക്കന്മമാർ ഇതിലും വലിയ പ്രതിസന്ധികളെ അതിജീവിച്ചവരാണ്. കുറച്ചുദിവസം ആശുപത്രിയിൽക്കിടന്നതൊഴിച്ചാൽ എനിക്ക് ഇപ്പോൾ യാതൊരുകുഴപ്പവുമില്ല. സത്യം ഇന്നല്ലങ്കിൽ നാളെ കാലം തെളിക്കും. ഞാനൊന്നും പറഞ്ഞില്ലങ്കിലും സാധാരണക്കാർക്ക് കാര്യത്തിന്റെ പൊരുളെന്തെന്ന് ഏറെക്കുറെ മനസ്സിലായിട്ടുണ്ട്. എന്നെ ഈ നിലയിലേയ്ക്ക് കൊണ്ടുവരാൻ പരിശ്രമിച്ചവർ ഇപ്പോൾ വലിയ വിഷമം പിടിച്ച അവസ്ഥയിലാണെന്നാണ് ഞാന്മനസ്സിലാക്കുന്നത്. രാഷ്ട്രീയക്കാരായ അത്തരക്കാരിൽ ചിലരുടെ ഇന്നത്തെ അവസ്ഥപരിതാപകരമാണ്. ഇതിനുവേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല.എന്റെ നേട്ടത്തിനായി ഞാനൊന്നും ചെയ്തിട്ടില്ല.ഇനിചെയ്യുകയുമില്ല. അതിനൊട്ടുതാൽപര്യവുമില്ല. ഇപ്പോൾ യാതൊരുബുദ്ധിമുട്ടുമില്ല.
കുറച്ചുനാളായി എനിക്ക് വളരെ വിശ്വാസമുള്ള മൂകാംബിക ക്ഷേത്രസന്നിധിയിൽ ഉണ്ട്. പൂർവ്വികരായ ഗുരുക്കന്മാർക്ക് അനുഗ്രഹം ലഭിച്ച സ്ഥലമാണ്. പ്രത്യേക ഉദ്ദേശങ്ങളൊന്നുമില്ല.താമസിക്കാൻ കാശുമുടക്കില്ല. രണ്ട് നേരം ക്ഷേത്രത്തിൽ നിന്നും അന്നദാനമുണ്ട്. പേരുദോഷമുള്ളതിനാൽ കേരളത്തിൽൽ ഇരുന്നിട്ട് കാര്യമില്ലന്ന് ബോദ്ധ്യപ്പെട്ടിരുന്നു. ആരുമായും ആരു കാര്യത്തിനും ബന്ധപ്പെടാറില്ല.ഒരു സാഹായം ചോദിച്ച് ആരുടെ മുന്നിലും പോകാറുമില്ല. ഇവിടെയിപ്പോൾ ചിലരൊക്കെ കാണുമ്പോൾ നമസ്തെ പറയുന്നുണ്ട്. ഞാനാണ് പീഡിപ്പിക്കപ്പെട്ടത്. ഞാനാരെയും പീഡിപ്പിച്ചിട്ടില്ല.എന്നിട്ടും ക്രൂരമായ മാധ്യമ വിചാരണ നേരിടേണ്ടി വന്നു.കാരണമില്ലാതെ ജയിൽ വാസവും അനുഭവിക്കേണ്ടിവന്നു. പരാതി ഉണ്ടെങ്കിൽ എഴുതിനൽകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഒന്നും വേണ്ടെന്നാണ് അന്ന് പൊലീസിനോട് പറഞ്ഞത്.ഇപ്പോഴും ഈ നിലപാടിന് മാറ്റമില്ല.
കഠിനമായ വേദനയും സഹിച്ച്,മൂത്രസഞ്ചിയുമായി 284 ദിവസം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും എന്റെ മനസ്സിന്റെ ധൈര്യം ഒരു കണിക പോലും ചോർന്നിട്ടില്ല.ശരീരം പൂർവ്വസ്ഥിതിയിലായി.ഇപ്പോൾ പറയത്തക്ക ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.ആരെയും വിമർശിക്കാനില്ല. തലസ്ഥാനത്ത് ചട്ടമ്പി സ്വാമികളുടെ ജന്മ സ്ഥലത്ത് ഒരു സ്മാരകം വേണമെന്ന് അതിയായ മോഹമുണ്ട്.ഇന്നല്ലങ്കിൽ നാളെ അത് യാഥാർത്ഥ്യമാവുമെന്നാണ് പ്രതീക്ഷ.അതിനായി ഇനിയും രംഗത്തിറങ്ങും.തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്നാണ് പ്രാധാന ജാമ്യവ്യവസ്ഥ.ഇത് മാറിക്കിട്ടിുന്ന അവസരത്തിൽ ഇതിനായുള്ള പ്രവർത്തനങ്ങളിൽ സജീവമാവാമെന്നാണ് കരുതുന്നത്. സ്വാമി കൂട്ടിച്ചേർത്തു.
സംഭവത്തിന് ശേഷം ചികത്സയിൽക്കഴിഞ്ഞിരുന്ന എറാണാകുളം സ്പെഷ്യലിറ്റ് ആശുപത്രി അധികൃതർ വിളിച്ചുചേർത്ത ഒരു പത്ര സമ്മേളനത്തിലാണ് ഒടുവിൽ സ്വാമി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.അന്ന് കേസ്സ് വിവരങ്ങളിൽ കാര്യമായി പ്രതികരിക്കാൻ സ്വാമി തയ്യാറായില്ല.പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് കാര്യമായ വിവരമൊന്നും പുറത്തുവന്നിരുന്നില്ല.ഇതിനിടെ ഏതാണ്ട് ഒരുവർഷം മുമ്പ് സ്വാമി തിരുനെല്ലിയിലുണ്ടെന്ന വിവരം കിട്ടി.
അന്വേഷിച്ചെത്തുമ്പോൾ സ്വാമി തിരുനെല്ലിയിലെ കൃഷിയിടത്തിലായിരുന്നു.ഇവിടെ സ്വാമിക്ക് മറ്റൊരുമുഖമായിരുന്നു.നല്ല കർഷകന്റെ ഇരുത്തം വന്ന ഭാവം.അന്ന് മറുനാടനുമായി സ്വാമി സംസാരിച്ചത് കൃഷിയിലേയ്ക്കെത്തിയതിന്റെ സാഹചര്യത്തെയും ലക്ഷ്യത്തെയും കുറിച്ചും മാത്രമായിരുന്നു.കേസിന്റെ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് ഒഴുക്കൻ മട്ടിൽ പ്രതികതരിച്ച് വഴുതുമാറുകയായിരുന്നു. 2017 മെയ് 20-ന്് ജനനേന്ദ്രിയം ഒട്ടുമുക്കാലും മുറിഞ്ഞ നിലയിലാണ് ഗംഗേശാനന്ദയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.23-ന് പേട്ട സി ഐ ഗംഗേശാനന്ദയെ അറസ്റ്റുചെയ്തു.തന്നേ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചുവെന്ന് 23-കാരി നൽകിയ മൊഴിയതിന്റെ അടിസ്ഥാനത്തിലാണ് സ്വാമിയെ അറസ്റ്റുചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു.റിമാന്റ് ചെയ്യപ്പെട്ട സ്വാമി രണ്ട് ദിവസം ജയിലിൽക്കിടന്നു.പൊലീസ് കാവലിൽ 94 ദിവസത്തോളം മെഡിക്കൽ കോളേജിൽ ചികത്സിച്ചു.
ഇതിനിടയിൽ പരാതിക്കാരി ,പൊലീസ് വെളിപ്പെടുത്തിയ വിവരങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി മാധ്യമങ്ങൾക്ക് മുന്നിലെത്തി. അയ്യപ്പദാസ് എന്ന തന്റെ അടുപ്പക്കാരനാണ് ഇത് ചെയ്തതെന്ന് യുവതി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നിലപാട് പെൺകുട്ടി കോടതിയിലും ആവർത്തിച്ചു.ഇതോടെ പൊലീസ് വെട്ടിലായി. ലോക്കൽ പൊലീസിൽ നിന്നും അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇപ്പോഴും കേസ്സിൽ അന്വേഷണം തുടരുകയാണെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍