കാലിഫോർണിയയിലെ, ലോസ് ആഞ്ചലസ് സിറ്റി കൗൺസിലർ നിത്യ രാമനെ വേൾഡ് മലയാളി കൗൺസിൽ അനുമോദിച്ചു
സ്വന്തം ലേഖകൻ
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജയൻ സംഘടിപ്പിച്ച ഒരു വെർച്ച്വൽ മീറ്റിംഗിൽ ലോസ് ആഞ്ചലസ് സിറ്റി കൗൺസിലർ ഡിസ്ട്രിക് - 4 പൊതുതെരഞ്ഞെടുപ്പിൽ നിലവിലെ കൗൺസിലറായ ഡേവിഡ് റയുവിനെ പരാജയപ്പെടുത്തി വിജയിച്ച മലയാളിയായ നിത്യ രാമനെ അഭിനന്ദിച്ചു.
ഐവി ലീഗ് പൂർവ്വ വിദ്യാർത്ഥിയായ രാമൻ, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് നഗരാസൂത്രണ വിഷയത്തിൽ ബിരുദം നേടി. പിന്നീട് തുല്യ മികവും പ്രശസ്തിയാർജിച്ച MIT സർവകലാശാലയിൽനിന്ന് നഗരആസൂത്രണത്തിൽ ബിരുദാനന്തര ബിരുദവും ആർജിചു. കേരളത്തിൽ ജനിച്ച മലയാളിയായ നിത്യാ രാമന്റെ മതാപിതാക്കൾ ശ്രീ. വെങ്കിട്ടരാമൻ, ഭാര്യ സുധ രാമൻ ബോസ്റ്റണിൽ നിന്ന് മകളുടെ അനുമോദന ചടങ്ങിൽ പങ്കെടുത്തത് അവിസ്മരണീയമായി.
യോഗത്തിൽ WMC ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാലപിള്ള പങ്കെടുത്തു. ഗ്ലോബൽ വിപി (ഓർഗനൈസേഷൻ) ശ്രീ പി സി മാത്യു; ഗ്ലോബൽ വൈസ് ചെയർ ഡോ. വിജയലക്ഷ്മി; അമേരിക്കാ റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാർ; ചെയർമാൻ ഫിലിപ്പ് തോമസ്; ജനറൽ സെക്രട്ടറി പിന്റോകണ്ണമ്പള്ളി; വൈസ് പ്രസിഡന്റ് (അഡ്മിൻ) എൽദോ പീറ്റർ; വൈസ് പ്രസിഡന്റ് (ഓർഗനൈസേഷൻ) ജോൺസൺ തലചെല്ലൂർ; ഔദ്യോഗിക വക്താവ് അനിൽ അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൊഴുപ്പേകി.
അടുത്തിടെ രൂപീകരിച്ച ഡബ്ല്യു എംസി കാലിഫോർണിയ പ്രവിശ്യയെ പ്രതിനിധീകരിച്ച് ചാപ്റ്റർ പ്രസിഡന്റ് ശ്രീ ബിജോയ് വടക്കോട്ട് യോഗത്തിൽ പങ്കെടുത്തു.
കഠിനപ്രയത്നത്തിലൂടെ നേടിയെടുത്ത ലോസ് അന്ജലോസ്, കാലിഫോര്‍ണിയക്കാരുടെ ഈ വിജയത്തെ അഭിനന്ദിച്ചു കൊണ്ട് ആദ്യമായി വന്ന ഇന്ത്യൻ പ്രവാസി സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ എന്ന് പറഞ്ഞ് നിത്യ രാമൻ തന്റെ സന്തോഷം പങ്കിട്ടു. കാലിഫോർണിയ പോലുള്ള സംസ്ഥാനം ഒട്ടനവധി ഇന്ത്യക്കാരുടെയും പ്രത്യേകിച്ച് മലയാളികളുടെയും സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ്. തിരഞ്ഞെടുപ്പിലും തന്റെ വിജയത്തിലും തന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി ശ്രീമതി രാമൻ രേഖപ്പെടുത്തി. ലോസ് ഏഞ്ചലസ് നഗരത്തിലെ എല്ലാ അംഗങ്ങളേയും പ്രതിനിധീകരിക്കാൻ സാധിക്കുന്നതിൽ ഞാൻ ഭാഗ്യവതിയാണ് എന്നും ശ്രീമതി രാമൻ കൂട്ടിച്ചേർത്തു.
തന്റെ മകൾക്ക് പൊതുപ്രവർത്തനത്തിനുള്ള താല്പര്യവും മനസും എവിടെ നിന്ന് വന്നു എന്ന് ശ്രീമതി നിത്യയുടെ പിതാവ് ഇത്തിരി നർമ ഭാവത്തിൽ, പക്ഷെ മകളുടെ വലിയ വിജയത്തിൽ ഏറെ അഭിമാനത്തോടെ പങ്കുവച്ചു. ഒരുപക്ഷെ അപരനോടുള്ള ഒരു ഭാരതീയ വനിതയുടെ മാതൃ-സഹോദരീ പൈതൃക കരുതലാണ് തന്റെ മകൾക്കു പൊതു രാഷ്ട്രീയ നേതൃത്വ ധാരയിലേക്ക് വരുവാൻ കരുത്തു നൽകിയത് എന്ന് ശ്രീ. വെങ്കിട്ടരാമൻ പറഞ്ഞു.
കൗൺസിലർ നിത്യയുടെ തിരഞ്ഞെടുപ്പ് അജണ്ട യിലെ ഏറ്റവും പ്രധാന വിഷയം തന്നെ ലോസ് അന്ജലോസ് പട്ടണത്തിലെ അതി രൂക്ഷ ഭാവനരതിത നിർമ്മാർജനം എന്ന വിഷയവും അതിനോട് അനുബന്ധിതമായ നിവൃത്തികേടുകളുടെ, നിര്‍ഭാഗ്യങ്ങളുടെ സാമൂഹ്യ പ്രശ്നങ്ങളും ആണ്. ആധുനികതയുടെ എല്ലാ സൗഭാഗ്യങ്ങളുടെയും മടിത്തട്ടായ അമേരിക്കയുടെ ഒരു നേർചിത്രം ശ്രീമതി നിത്യ പ്രവാസി നേതാക്കളോട് പങ്കുവെച്ചു. തന്റെ സ്വതശൈലിയിൽ പക്വതയാർന്ന കരുതലോടെ തന്റെ തിരഞ്ഞെടുപ്പ് അനുഭവങ്ങളും കാഴ്ചപാടുകളും ഭാവി പരിപാടികളും ശ്രീമതി നിത്യ ഹൃദയപൂർവ്വം വിവരിച്ചു. അമേരിക്കയുടെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ലോസ് അന്ജലോസ് പട്ടണത്തിലെ ഇനിയും സാധിക്കുവാൻ ബാക്കിയായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യം വളരെ യാഥാർഥ്യബോധത്തോടെ അഡ്രസ് ചെയ്യ്യും എന്ന് പറഞ്ഞു. അതിനു തന്റെ അനുഗ്രഹീതമായ വിദ്യാഭ്യാസ മികവും, വിവിധ നോൺ പ്രോഫിറ് പ്രസ്ഥാങ്ങളിൽ പ്രവർത്തിച്ചുള്ള അനുഭാനുഭവ സമ്പത്തും, കുടിയേറ്റ ജീവിതാനുഭവങ്ങളും തന്നിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഗവണ്മെന്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിച്ചു അവരുടെ പരിമിതികൾക്കുള്ളിൽനിന്നു ജനങ്ങൾക്ക് നേടി കൊടുക്കുവാൻ സാധിക്കുമെന്ന് പ്രത്യാശിച്ചു.
WMC ഗ്ലോബൽ പ്രസിഡന്റ് ശ്രി.ഗോപാല പിള്ള, ബഹുമാനപ്പെട്ട കൗൺസിലർക്കു ഹൃദ്യമായി അഭിനന്ദനം നേർന്നു. കൗൺസിലർ നിത്യയുടെ അഭിമാനകരമായ ഈ ഉത്തമ മാതൃക പ്രവാസി സഹോദരിമാർക്ക് അമേരിക്കൻ സമകാലീന രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ പ്രചോദനവും, മാതൃകയും ആവട്ടെ എന്ന് ആശംസിച്ചു.
ഡോ. K. G. വിജയലക്ഷ്മി, WMC ഗ്ലോബൽ വൈസ്ചെയർ പേഴ്സൺ, ഇന്ത്യയിൽനിന്ന് മീറ്റിംഗിൽ പങ്കുചേർന്നത് കൗൺസിലർ നിത്യ പ്രത്യകം സന്തോഷം പ്രകടിപ്പിച്ചു. തന്റെ അഭിനന്ദനങൾ രേഖപെടുത്തിയപ്പോൾ പ്രവാസികളായ പെൺ കുട്ടികൾക്ക് WMC ഗ്ലോബൽ ആലോചിക്കുന്ന മെന്ണ്ടറിങ് പ്രോഗ്രാമുകളിൽ സഹകരണം അഭ്യർത്ഥിച്ചു.
WMC ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ. P. C. മാത്യു , തന്റെ അനുമോദന പ്രസംഗവേളയിൽ അമേരിക്കൻ-ഇന്ത്യക്കാർക്ക് ഏതു ഒരു ചരിത നിമിഷം ആണ് എന്ന് പ്രസ്താവിച്ചു. അമേരിക്കൻ വൈസ് പ്രേസിടെന്റ് ശ്രീമതി കമല ഹാരിസ് നൊപ്പം ശ്രീമതി. നിത്യ രാമൻ പല വ്യവസ്ഥാപിത തടസ്സചിന്താഗതികളെയും പൊട്ടിച്ചെറിഞ്ഞു. ഈ വരുന്ന മെയ് മാസത്തിൽ നടക്കാൻ പോകുന്ന ഗാർലാൻഫ് സിറ്റി കൗൺസിൽ എലെക്ഷനിൽ മത്സരിക്കാൻ ആലോചിക്കുന്ന വിവരം ശ്രീ. P. C. മാത്യു പങ്കുവെച്ചപ്പോൾ, ശ്രീമതി നിത്യ അതിനെ മുക്തകണ്ഠം പ്രോത്സാഹിപ്പിക്കുകയും, എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ശ്രി. ഫിലിപ്പ് തോമസ്, WMC അമേരിക്കൻ റീജിയൻ ചെയർമാൻ അവസരോചിതമായി തങ്ങൾ പ്രവാസി സഹോദരങ്ങളുടെ പ്രാർത്ഥനയാണ് ശ്രീമതി നിത്യയുടെ വിജയം അനുഗ്രഹം ആക്കിയത് എന്ന് പറഞ്ഞു. ജനറൽ എലെക്ഷന് ശേഷമാണ് WMC ക്ക് കാലിഫോര്‍ണിയയിൽ പ്രൊവിൻസു സ്ഥാപിക്കുവാൻ പറ്റിയത് എന്നതിനാൽ ശ്രിമതി നിത്യയെ സഹായിക്കാൻ പറ്റാതെ പോയതിൽ ഖേദം പ്രകടിപ്പിച്ചു. സഹപ്രവാസികളുടെ പ്രേഷണങ്ങളിൽ WMC യോടൊപ്പം സഹകരിക്കണം എന്ന അഭ്യർത്ഥനയെ ബഹുമാനപെട്ട കൗൺസിലർ അത് തന്റെ ഉത്തരവാതിത്വവും, സന്തോഷവും ആണന്നു മറുപടി പറഞ്ഞു.
WMC അമേരിക്കൻ റീജിയൻ പ്രസിഡന്റ് ശ്രി.സുധീർ നമ്പ്യാർ ബഹുമാനപെട്ട കൗൺസിലറെ അഭിനന്ദിച്ചതോടൊപ്പം കാര്യമാത്രപ്രസക്തമായ രീതിയിൽ പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളെകുറിച്ച് സംസാരിച്ചു. 2020 തിരജെടുപ്പിനു തൊട്ടുമുമ്പ് അമേരിക്കൻ രാ്ര്രഷ്ടീയത്തിൽ വിജയിച്ച 9 മലയാളീ-അമേരിക്കൻ ര്രാഷ്ട്രീയ നേതാക്കന്മാരെ പങ്കെടുപ്പിച്ചു നടത്തിയ Civic awareness സെമിനാറും, US സെൻസസ് ബ്യൂറോ യുടെ അംഗീകാരത്തോടെ സെൻസസ് രെജിസ്റ്ററേഷൻ ഉൽബോദ്ധന സെമിനാറും മറ്റു വിവിധ സാമൂഹ്യ പരിപാടികളെ കുറിച്ചും സംസാരിച്ചു. US Presidents' volunteer certification program അംഗീകാരവും US Census bureau യുടെ അംഗീകാരമുള്ള ഏക പ്രവാസി പ്രസ്ഥാനം www.WMCAmerica.org എന്ന ഔദ്യോഗിക അമേരിക്കൻ റീജിയൻ മാത്രമാണ് എന്ന വസ്തുത ഊന്നി പറഞ്ഞു.
ശ്രി.പിൻടോ കണ്ണമ്പള്ളി, അമേരിക്കൻ റീജിയൻ ജനറൽ സെക്രട്ടറി ബഹുമാനപെട്ട കൗൺസിലറെ അഭിനന്ദിച്ചതോടൊപ്പം WMC പ്രവാസി പ്രസ്ഥാനത്തിന് ശ്രീമതി നിത്യയുടെ മാർഗദർശനം വലിയ അനുഗ്രഹം ആയിരിക്കും എന്ന് പ്രത്യാശിച്ചു. അതോടൊപ്പം കാലിഫോർണിയയിൽ അടുത്ത് ആരംഭിച്ച WMC പ്രൊവിൻസ് സാരഥികളായ ശ്രി. ബിനോയ് വടക്കൂട്ടിനെയും, ശ്രി. ക്രിസ്റ്റോ തോട്ടത്തിലിനെയും പരിചയപ്പെടുത്തി.
WMC അമേരിക്കൻ റീജിയൻ വൈസ് പ്രസിഡന്റ് (Admin) ശ്രീ. എൽദോ പീറ്റർ, തന്റെയും പ്രസ്ഥാനത്തിന്റെയും അഭിനന്ദനങ്ങൾ രേഖപെടുത്തിയതോടൊപ്പം WMC പ്രസ്ഥാനത്തിന്റെ ഘടനയെക്കുറിച്ചും, ലക്ഷ്യങ്ങളെക്കുറിച്ചും വിവരിച്ചു. WMC ഒരു ആൾകൂട്ടം അല്ലായെന്നും, തിരഞ്ഞെടുക്കപ്പെട്ട, ക്ഷണിക്കപ്പെട്ട, വിദ്യാഭ്യാസവും, കുലീനത്വമുള്ള മലയാളികളുടെ കൂട്ടായ്മ ആണ് എന്നുള്ള അടിസ്ഥാന ആശയം, വളരെ അർത്ഥയുകതമാണ്. അതിനാൽ തന്നെ WMC പ്രൊവിൻസുകളിൽ 15 മുതൽ 25 അംഗങ്ങൾ ആണ് ഉചിതമായ സംഘ്യ. WMC യുടെ ഓരോ പ്രൊവിൻസും പാധിനിത്യംകൊണ്ട് സാമൂഹ്യ-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്കാരിക മികവുള്ള കുലീന കേരള സമൂഹത്തിന്റെ നേർപതിപ്പാക്കുവാനാണ് സ്ഥാപകപിതാക്കന്മാർ ആഗ്രഹിക്കുകയും, പ്രാർത്ഥിക്കുകയും വിഭാവനം ചെയ്യുകയും; ഇപ്പോഴുള്ള ഗ്ലോബൽ നേതൃത്വം ശ്രീ. ഗോപാല പിള്ള സാറിന്റെയും, Dr. ഇബ്രാഹിം ഹാജി അവറുകളുടെയും, ശ്രീ P.C. മാത്യു അവറുകളുടെയും നേതൃത്വത്തിൽ അക്ഷീണം, ആർജവത്തോടെ ശ്രമിക്കുന്നു. ആഗോള മലയാളികളുടെ സാർവത്രിക സാഹോദര്യം ലക്ഷ്യമാക്കി വേൾഡ് മലയാളി കൗൺസിൽ സ്ഥാപിതമായി.
അനിൽ അഗസ്റ്റിൻ, WMC യുടെ ഔദ്യോഗിക വാകത്താവാണ് ഈ അഭിനന്ദന യോഗം ക്രമീകരിക്കുന്നതിന് നേതൃത്വം നൽകിയത്. തന്റെ മറുപടി പ്രസംഗത്തിൽ ശ്രീമതി നിത്യ രാമൻ അത് നന്ദിപൂർവം സ്മരിച്ചു.
WMC അമേരിക്കൻ റീജിയൻ വൈസ് പ്രസിഡന്റ് ( Org.) . ജോൺസൺ തലച്ചെല്ലൂർ നന്ദിപ്രകടന പ്രസംഗ വേളയിൽ നിത്യയുടെ വിജയം എല്ലാ മലയാളി പ്രവാസി യുവതികളുടെയും മാതൃകാ വിജയം ആണെന്നും തിരഞ്ഞടുക്കപ്പെട്ടിരിക്കുന്ന ഉതിരവാദിത്വങ്ങളിൽ എല്ലാ വിജയ ശ്രേഷ്ടതകൾക്കുള്ള പ്രാർത്ഥനാ അനുഗര്ഹാഹാശംസകളും നേർന്നു.
ഭാരതത്തിന്റെ പ്രഖ്യാതനായ ബഹുമാനപ്പെട്ട മുൻ ഇലക്ഷൻ കമ്മിഷണർ അന്തരിച്ച ഡോ. T .N ശേഷന്റെ ദീർഘ വീക്ഷണത്തിൽ1995 -ൽ തിരഞ്ഞെടുക്കപ്പെട്ട, ക്ഷണിക്കപ്പെട്ട, വിദ്യാഭ്യാസവും, കുലീനത്വമുള്ള മലയാളികളുടെ കൂട്ടായ്മയും, ആഗോള മലയാളികളുടെ സാർവത്രിക സാഹോദര്യം ലക്ഷ്യമാക്കി വേൾഡ് മലയാളി കൗൺസിൽ സ്ഥാപിതമായി.
രജത ജൂബിലി ആഘോഷ നിറവിൽ നിൽക്കുന്ന ഈ മഹത്തായ പ്രസ്ഥാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.WorldMalayaleeCouncil.org, www.WMCAmerica.org എന്നിവ സന്ദർശിക്കുക.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍