എന്നെ തൊട്ടാൽ ഇവിടെയുള്ളവർ അവനെ വെറുതെ വിടുമോ;. തലയങ്ങാടി അർജ്ജുനൻ വന്ന് എന്തോ പറഞ്ഞിട്ടു പോയെന്നറിഞ്ഞു; മുല്ലപ്പിള്ളിയോട് പറഞ്ഞ് കെ പി സി സി എക്സിക്യൂട്ടീവിൽ അയാളെ ഉൾപ്പെടുത്തിയത് ഞാനാ..; ഐശ്വര്യ കേരള യാത്രക്കിടെ കൈയേറ്റം ചെയ്തുവെന്നത് വ്യാജം; രാജ്മോഹൻ ഉണ്ണിത്താൻ മറുനാടനോട്
പ്രകാശ് ചന്ദ്രശേഖർ
കാസർഗോഡ്: ഐശ്വര്യകേരള യാത്രയ്ക്കിടെ കാസർകോട്ട് തനിക്കുനേരെ കയ്യേറ്റ ശ്രമമുണ്ടായെന്ന വാർത്തകൾ തള്ളിക്കളയുകയാണ് കാസർകോട് എംപിയായ രാജമോഹൻ ഉണ്ണിത്തൻ. കെപിസിസി. നിർവാഹകസമിതി അംഗവും ബ്ലോക്ക് പ്രസിഡന്റുമടങ്ങിയ സംഘം ഉണ്ണിത്താനെ കൈയേറ്റംചെയ്യാൻ ശ്രമിച്ചു എന്നാണ് പുറത്തുവന്ന വാർത്ത.എന്നാൽ ഇക്കാര്യത്തിൽ വാസ്തവമില്ലന്നാണ് ഉണ്ണിത്താൻ വിശദമാക്കുന്നത്. ഈ വാർത്തയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന കാണുകയാണ് രാജ്മോഹൻ ഉണ്ണിത്തൻ.
എന്നെ തൊട്ടാൽ ഇവിടെയുള്ളവർ അവനെ വെറുതെ വിടുമോ ..എം പി യ്ക്ക് എല്ലാവരും ഒരുപോലെയാ.. തലയങ്ങാടി അർജ്ജുനൻ വന്ന് എന്തോ പറഞ്ഞിട്ടു പോയിന്നറിഞ്ഞു. മുല്ലപ്പിള്ളിയോട് പറഞ്ഞ് കെ പി സി സി എക്സിക്യൂട്ടീവിൽ അയാളെ ഉൾപ്പെടുത്തിയത് ഞാനാ..ഐശ്വര്യകേരള യാത്രയ്ൽ എനിക്ക് കിട്ടിയ ജനസമ്മതി ഇഷ്ടപ്പെടാത്ത മറ്റുചിലരുടെ കളിയും ഈ സംഭവത്തിന് പിന്നിലുണ്ട്. അതൊന്നും കാര്യമാക്കുന്നില്ല.പാർട്ടി നേതൃത്വത്തെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്-രാജ്്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു.
യാത്രയുടെ ഉദ്ഘാടനം ദിവസം രാത്രി ചേർക്കുളത്ത് ഏഷ്യനെറ്റ് സംഘത്തിനൊപ്പം ചർച്ചയിൽ പങ്കെടുത്ത് ശേഷം അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പി.ബി.അബ്ദുൾ റസാഖിന്റെ വീട്ടിലെ വിരുന്ന് സൽക്കാരത്തിലും പങ്കെടുത്തിരുന്നു. മുതിർന്ന നേതാക്കളും ഇവിടെയുണ്ടായിരുന്നു. കല്യാണവീട്ടിൽ നിന്നും മടങ്ങാനിറങ്ങിയപ്പോൾ തലയങ്ങാടി അർജ്ജുനൻ അടുത്തേയ്ക്ക് വന്ന് എം പി പാർട്ടി നടപടികളിൽ ഇടപെടുന്നത് ശരിയല്ലന്ന് പറഞ്ഞു. ഇത് എന്നോട് പറയണ്ട ,മുല്ലപ്പിള്ളിയോട് പറഞ്ഞാൽ മതി എന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും പോന്നു. പിന്നെ എന്തുനടന്നതെന്ന എന്നകാര്യം അറിയില്ല. ഉണ്ണിത്താൻ വ്യക്തമാക്കി.
വ്യാജ പ്രചരണത്തെ തുടർന്ന് സംഭവം സംബന്ധിച്ച് ഉണ്ണിത്താൻ എ.ഐ.സി.സി. സെക്രട്ടറി പി.വി.മോഹനന് പരാതി നൽകിട്ടുണ്ട്. പരാതിയിൽ ഉൾപ്പെട്ട കെപിസിസി. നിർവാഹക സമിതി അംഗത്തോടും ബ്ലോക്ക് പ്രസിഡന്റിനോടും പാർട്ടി വിശദീകരണം തേടിയിടിയതായി്ട്ടാണ് സൂചന. ജില്ലയിലെ നേതാക്കൾക്കിടയിലെ അഭിപ്രായഭിന്നതയാണ് സംഭവത്തിന് കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. രണ്ട് ഐ ഗ്രൂപ്പിൽ ഉൾപ്പെട്ട മണ്ഡലം പ്രസിഡന്റുമാരെ മാറ്റി പകരം എ ഗ്രൂപ്പിൽപ്പെട്ടവരെ ചുമതലകൾ ഏൽപ്പിച്ചുകൊണ്ട് പാർട്ടി പ്രാദേശിക നേതാക്കൾ നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു.
വിഷയത്തിൽ ഉണ്ണിത്താൻ വിയോജിപ്പ് പ്രകടിപ്പിച്ചെന്നും ഇതേത്തുടർന്ന് രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെടുകയും ഈ നടപടി റദ്ദാക്കുകയും ചെയ്തു. ഇതിൽ പാർട്ടിനേതാക്കളിൽ ചിലർക്കുണ്ടായിരുന്ന വൈരാഗ്യമാണ് കല്യാണവീട്ടിൽ ഉണ്ണിത്താനുനേരെയുണ്ടായ നീക്കത്തിന് കാരണമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കാസർഗോഡ് സ്ഥാനാർത്ഥിയായി വരുമ്പോൾ മുതൽ ഡിസിസി പ്രസിഡന്റ് അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ മുറുമുറുപ്പുമായി രംഗത്തെത്തിയിരുന്നു. കൈയിൽ എത്ര കോടി ഉണ്ടെന്നും ചോദിച്ചവർ ഇവിടെയുണ്ട്. എന്റെ കൈയിൽ കാശൊന്നും ഇല്ലന്നും രമേശിനോടും ഉമ്മൻ ചാണ്ടിയോടും ചോദിക്കാനാണ് എന്നോട് ചോദിച്ചവനോട് ഞാൻ പറഞ്ഞത്-വിവാദങ്ങളോട് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത് ഇങ്ങനെയാണ്.
ഇത്രയുമായപ്പോൾ കാസർഗോഡ് മത്സരത്തിനില്ലന്നും പിൻവാങ്ങുകയാണെന്നും രമേശിനോടും ഉമ്മൻ ചാണ്ടിയോടും പറഞ്ഞു.അവർ ഒരുതരത്തിലും സമ്മതിച്ചില്ല. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കൂടി ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ കാസർഗോഡ് ഉറച്ചുനിൽക്കണമെന്നും എല്ലാ പിൻതുണയും ഉണ്ടാവുമെന്നും പറഞ്ഞു. ജില്ലയിലെ മുതിർന്ന നേതാക്കളെ എല്ലാം വിളിച്ചുചേർത്തു. ഇവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. ഇതിന് പിന്നാലെ എന്റെ ഇലക്ഷൻ കഴിയും വരെ ഡിസിസി ഓഫീസിന്റെ നാലയലത്ത് വരരുത് എന്ന് രമേശും ഉമ്മൻ ചാണ്ടിയുമൊക്കെ ഇയാളോട് നിർദ്ദേശിക്കുകയായിരുന്നു.
ഇതിന്റെ വൈരാഗ്യത്തിൽ എന്നെ കാസർഗോഡ് നിന്നും പെട്ടിയെടുപ്പിക്കുമെന്ന് ഇയാൾ വെല്ലുവിളിച്ചിരിക്കുകയാണ്. ഞാൻ ഇവിടെ ഗ്രൂപ്പുനോക്കിയൊന്നുമല്ല പ്രവർത്തിക്കുന്നത്. ആര് എന്റെ അടുത്തു വന്നാലും കഴിയാവുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കും. ഒരു ഗ്രൂപ്പുകാരന്റെ ഇടപെടലും ഇക്കാര്യത്തിൽ ഞാൻ അനുവദിക്കാറുമില്ല-ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
Stories you may Like
- ഞാൻ വിശ്വാസി, പത്രികാ സമർപ്പണത്തിന് നേരത്തെ തന്നെ സമയം കുറിച്ചിരുന്നു
- താളവട്ടത്തിന് 37 വർഷങ്ങൾ തികയുമ്പോൾ: സഫീർ അഹമ്മദ് എഴുതുന്നു
- 'കമലദള'ത്തിന്റെ മുപ്പത്തിരണ്ട് വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
- 'മുഖ്യമന്ത്രി കസേരയിലിരിക്കുന്ന അവസാനത്തെ കമ്യൂണിസ്റ്റുകാരനായിരിക്കും പിണറായി'
- 'വരവേൽപ്പ്' മോഡൽ തർക്കം ഒത്തുതീർന്നത് ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍