തുഷാർ മത്സരിച്ചില്ലെങ്കിൽ ബിഡിജെഎസ് പേരിൽ മാത്രം; അച്ചന്റെ നിലപാടുകൾ സിപിഎമ്മിനൊപ്പമെന്നും വിലയിരുത്തൽ; ചോദിക്കുന്നതൊന്നും ഇത്തവണ വെള്ളാപ്പള്ളിയുടെ മകന്റെ പാർട്ടിക്ക് നൽകില്ല; ബിഡിജെഎസിന് എൻഡിഎ നൽകുക 20 ൽ താഴെ സീറ്റുകൾ?
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട് : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അത്രയും സീറ്റുകൾ ബിഡിജെഎസിന് നൽകേണ്ടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം. എന്നാൽ ബിഡിജെഎസിനോട് അത്ര കരുതൽ വേണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 39 സീറ്റിലാണ് ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ അവർക്ക് 20ൽ താഴെ സീറ്റുകളേ ബിജെപി കേന്ദ്ര നേതൃത്വം അനുവദിക്കൂ. മുന്നണി വിട്ടു പോയാലും പ്രശ്നമില്ലെന്ന നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്.
ബിഡിജെഎസിന് 39 സീറ്റ് നൽകാൻ ബിജെപി സന്നദ്ധമാകുമെന്ന് ബിജെപി നേതാക്കൾ വിലയിരുത്തിയിരുന്നു. കേന്ദ്ര നിലപാടിൽ വ്യക്തത ഇല്ലാത്തതു കൊണ്ടായിരുന്നു അത്. എന്നാൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലും വെള്ളാപ്പള്ളി പ്രചരണത്തിന് സജീവമല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ എന്തിനാണ് അത്രയും സീറ്റ് നൽകുന്നതെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ചോദ്യം. വർക്കല, കോവളം പോലുള്ള സീറ്റുകൾ ബിജെപി ഏറ്റെടുക്കും. കുട്ടനാടിലും തുഷാർ മത്സരിച്ചില്ലെങ്കിൽ ബിജെപി ആ സീറ്റും ഏറ്റെടുക്കും. ബിഡിജെഎസ് വിമതരായ സുഭാഷ് വാസുവുമായി സഹകരണത്തിന്റെ സാധ്യതകളും പ്രാദേശികമായി തേടും.
പൊതുസമ്മതർക്കും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കും സ്ഥാനാർത്ഥി നിർണയത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതിനാൽ തൽസ്ഥിതി തുടരാനാവില്ലെന്ന് ബിഡിജെഎസിനെ ബിജെപി അറിയിക്കും. ഘടകകക്ഷികൾക്കുള്ള സീറ്റ് വിഭജനത്തെക്കുറിച്ചുള്ള പ്രാഥമിക ആശയവിനിമയത്തിലാണ് സീറ്റ് എണ്ണത്തെക്കുറിച്ചുള്ള ആവശ്യം തുഷാർ ഉയർത്തിയത്. ഇതിനോട് അന്ന് ബിജെപി പ്രതികരിച്ചിരുന്നില്ല. പ്രധാന സീറ്റുകൾ വിട്ടു നൽകേണ്ടി വരുമെന്നും അറിയിച്ചു.
എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവരെയും സ്ഥാനാർത്ഥികളാക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും പ്രധാന ഘടകകക്ഷിയെന്ന നിലയിൽ ബിഡിജെഎസിന് മാന്യമായ പരിഗണന നൽകുമെന്നും ബിജെപി നേതൃത്വം അറിയിച്ചു, ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം നിലപാടുകളിലേക്ക് എത്തുന്നത്. കൂടുതൽ സീറ്റ് നൽകുന്നത് ബിജെപിക്ക് വോട്ട് വിഹിതം കുറയ്ക്കും. ഈ സാഹചര്യത്തിൽ താമര ചിഹ്നത്തിൽ പരമാവധി മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം.
നേരത്തെ ഇടതു പക്ഷവും വലതു പക്ഷവുമായി ബിഡിജെഎസ് ചർച്ച നടത്തുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ രണ്ട് മുന്നണികളും അനുകൂല മനസ്സെടുത്തില്ല. വെള്ളാപ്പള്ളിയിലൂടെ ഈഴവ വോട്ടുകൾ അടുപ്പിക്കാനാണ് സിപിഎം നീക്കം. അത് വിജയിക്കുമെന്നും ഉറപ്പുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തു കാട്ടത്ത ബിഡിജെഎസിനോട് കോൺഗ്രസിനും താൽപ്പര്യമില്ല. ഇതെല്ലാം ബിജെപിയുടെ തീരുമാനങ്ങളേയും സ്വാധീനിക്കുന്നുണ്ട്.
ഇടതിനൊപ്പമാണ് വെള്ളാപ്പള്ളി. അതുകൊണ്ട് തന്നെ ബിഡിജെഎസ് മത്സരി്ക്കുന്നിടത്ത് ഇടതിന് അനുകൂലമായി കാര്യങ്ങൾ മാറി മറിയും. ഇതൊഴിവാക്കാനാണ് ബിഡിജെഎസിന് പരമാവധി സീറ്റ് കുറയ്ക്കാനുള്ള തീരുമാനം. എല്ലാ ജില്ലയിലും സീറ്റ എന്ന ഫോർമുലയിൽ 14 സീറ്റ് ബിഡിജെഎസിന് അനുവദിക്കാനാണ് സാധ്യത. ഇടതും വലതും ബിഡിജെഎസിനെ ഉൾക്കൊള്ളില്ലെന്ന തിരിച്ചറിവും ഇതിന് പിന്നിലുണ്ട്. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതാക്കളുമായും സംസ്ഥാന പ്രസിഡന്റുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി.
എസ്എൻഡിപിയുമായി ബന്ധമുള്ള ചില പ്രമുഖരെ മത്സരിപ്പിക്കാനും സംഘടന നീക്കം തുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യൻ സമുദായ നേതൃത്വത്തിന്റെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്, ബിജെപിയോടുള്ള അനുഭാവ നിലപാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. കേന്ദ്ര നേതൃത്വവും ഇതേ സന്ദേശമാണ് നൽകുന്നത്. എൻ എസ് എസിനേയും അടുപ്പിക്കും. ഇത്തവണ ഒരു സമുദായവുമായി അകൽച്ച കാട്ടില്ല.
ഘടകകക്ഷികളുടെ സീറ്റ് വിഭജനം, ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച എന്നിവ 29ന് തൃശൂരിലെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നടക്കും. പാർട്ടിയിലെ ആരൊക്കെ മത്സരിക്കണം എന്നതു സംബന്ധിച്ചും സംസ്ഥാന പ്രസിഡന്റിന്റെ യാത്രയെക്കുറിച്ചും തീരുമാനമെടുക്കും. ജനറൽ സെക്രട്ടറിമാരുടെ കമ്മിറ്റിക്കാണ് യാത്രാ ഒരുക്കങ്ങളുടെ ചുമതല. പുതിയ തീരുമാനമനുസരിച്ച് ഫെബ്രുവരി 20 മുതൽ മാർച്ച് 5 വരെയാണ് കെ സുരേന്ദ്രന്റെ രാഷ്ട്രീയ വിശദീകരണയാത്ര.
കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഫെബ്രുവരി 3, 4 തീയതികളിൽ കേരളത്തിലെത്തുന്ന ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ പങ്കെടുത്തേക്കും. നേതൃത്വവുമായി തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യുന്ന അദ്ദേഹം 4ന് നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കും. പൊതുയോഗ സ്ഥലം നിശ്ചയിച്ചിട്ടില്ല.
തുഷാർ മത്സരിച്ചില്ലെങ്കിൽ ബിഡിജെഎസ് പേരിൽ മാത്രം; അച്ചന്റെ നിലപാടുകൾ സിപിഎമ്മിനൊപ്പമെന്നും വിലയിരുത്തൽ; ചോദിക്കുന്നതൊന്നും ഇത്തവണ വെള്ളാപ്പള്ളിയുടെ മകന്റെ പാർട്ടിക്ക് നൽകില്ല; ബിഡിജെഎസിന് എൻഡിഎ നൽകുക 20 താഴെ സീറ്റുകൾ?
പാലക്കാട് : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അത്രയും സീറ്റുകൾ ബിഡിജെഎസിന് നൽകേണ്ടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം. എന്നാൽ ബിഡിജെഎസിനോട് അത്ര കരുതൽ വേണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 39 സീറ്റിലാണ് ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ അവർക്ക് 20ൽ താഴെ സീറ്റുകളേ ബിജെപി കേന്ദ്ര നേതൃത്വം അനുവദിക്കൂ. മുന്നണി വിട്ടു പോയാലും പ്രശ്നമില്ലെന്ന നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്.
ബിഡിജെഎസിന് 39 സീറ്റ് നൽകാൻ ബിജെപി സന്നദ്ധമാകുമെന്ന് ബിജെപി നേതാക്കൾ വിലയിരുത്തിയിരുന്നു. കേന്ദ്ര നിലപാടിൽ വ്യക്തത ഇല്ലാത്തതു കൊണ്ടായിരുന്നു അത്. എന്നാൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലും വെള്ളാപ്പള്ളി പ്രചരണത്തിന് സജീവമല്ലാതിരിക്കുകയും ചെയ്യുന്നതിനാൽ എന്തിനാണ് അത്രയും സീറ്റ് നൽകുന്നതെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ചോദ്യം. വർക്കല, കോവളം പോലുള്ള സീറ്റുകൾ ബിജെപി ഏറ്റെടുക്കും. കുട്ടനാടിലും തുഷാർ മത്സരിച്ചില്ലെങ്കിൽ ബിജെപി ആ സീറ്റും ഏറ്റെടുക്കും. ബിഡിജെഎസ് വിമതരായ സുഭാഷ് വാസുവുമായി സഹകരണത്തിന്റെ സാധ്യതകളും പ്രാദേശികമായി തേടും.
പൊതുസമ്മതർക്കും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കും സ്ഥാനാർത്ഥി നിർണയത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതിനാൽ തൽസ്ഥിതി തുടരാനാവില്ലെന്ന് ബിഡിജെഎസിനെ ബിജെപി അറിയിക്കും. ഘടകകക്ഷികൾക്കുള്ള സീറ്റ് വിഭജനത്തെക്കുറിച്ചുള്ള പ്രാഥമിക ആശയവിനിമയത്തിലാണ് സീറ്റ് എണ്ണത്തെക്കുറിച്ചുള്ള ആവശ്യം തുഷാർ ഉയർത്തിയത്. ഇതിനോട് അന്ന് ബിജെപി പ്രതികരിച്ചിരുന്നില്ല. പ്രധാന സീറ്റുകൾ വിട്ടു നൽകേണ്ടി വരുമെന്നും അറിയിച്ചു.
എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവരെയും സ്ഥാനാർത്ഥികളാക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും പ്രധാന ഘടകകക്ഷിയെന്ന നിലയിൽ ബിഡിജെഎസിന് മാന്യമായ പരിഗണന നൽകുമെന്നും ബിജെപി നേതൃത്വം അറിയിച്ചു, ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം നിലപാടുകളിലേക്ക് എത്തുന്നത്. കൂടുതൽ സീറ്റ് നൽകുന്നത് ബിജെപിക്ക് വോട്ട് വിഹിതം കുറയ്ക്കും. ഈ സാഹചര്യത്തിൽ താമര ചിഹ്നത്തിൽ പരമാവധി മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം.
നേരത്തെ ഇടതു പക്ഷവും വലതു പക്ഷവുമായി ബിഡിജെഎസ് ചർച്ച നടത്തുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ രണ്ട് മുന്നണികളും അനുകൂല മനസ്സെടുത്തില്ല. വെള്ളാപ്പള്ളിയിലൂടെ ഈഴവ വോട്ടുകൾ അടുപ്പിക്കാനാണ് സിപിഎം നീക്കം. അത് വിജയിക്കുമെന്നും ഉറപ്പുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തു കാട്ടത്ത ബിഡിജെഎസിനോട് കോൺഗ്രസിനും താൽപ്പര്യമില്ല. ഇതെല്ലാം ബിജെപിയുടെ തീരുമാനങ്ങളേയും സ്വാധീനിക്കുന്നുണ്ട്.
ഇടതിനൊപ്പമാണ് വെള്ളാപ്പള്ളി. അതുകൊണ്ട് തന്നെ ബിഡിജെഎസ് മത്സരി്ക്കുന്നിടത്ത് ഇടതിന് അനുകൂലമായി കാര്യങ്ങൾ മാറി മറിയും. ഇതൊഴിവാക്കാനാണ് ബിഡിജെഎസിന് പരമാവധി സീറ്റ് കുറയ്ക്കാനുള്ള തീരുമാനം. എല്ലാ ജില്ലയിലും സീറ്റ എന്ന ഫോർമുലയിൽ 14 സീറ്റ് ബിഡിജെഎസിന് അനുവദിക്കാനാണ് സാധ്യത. ഇടതും വലതും ബിഡിജെഎസിനെ ഉൾക്കൊള്ളില്ലെന്ന തിരിച്ചറിവും ഇതിന് പിന്നിലുണ്ട്. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതാക്കളുമായും സംസ്ഥാന പ്രസിഡന്റുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി.
എസ്എൻഡിപിയുമായി ബന്ധമുള്ള ചില പ്രമുഖരെ മത്സരിപ്പിക്കാനും സംഘടന നീക്കം തുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്ത്യൻ സമുദായ നേതൃത്വത്തിന്റെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്, ബിജെപിയോടുള്ള അനുഭാവ നിലപാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. കേന്ദ്ര നേതൃത്വവും ഇതേ സന്ദേശമാണ് നൽകുന്നത്. എൻ എസ് എസിനേയും അടുപ്പിക്കും. ഇത്തവണ ഒരു സമുദായവുമായി അകൽച്ച കാട്ടില്ല.
ഘടകകക്ഷികളുടെ സീറ്റ് വിഭജനം, ബിജെപി സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ച എന്നിവ 29ന് തൃശൂരിലെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നടക്കും. പാർട്ടിയിലെ ആരൊക്കെ മത്സരിക്കണം എന്നതു സംബന്ധിച്ചും സംസ്ഥാന പ്രസിഡന്റിന്റെ യാത്രയെക്കുറിച്ചും തീരുമാനമെടുക്കും. ജനറൽ സെക്രട്ടറിമാരുടെ കമ്മിറ്റിക്കാണ് യാത്രാ ഒരുക്കങ്ങളുടെ ചുമതല. പുതിയ തീരുമാനമനുസരിച്ച് ഫെബ്രുവരി 20 മുതൽ മാർച്ച് 5 വരെയാണ് കെ സുരേന്ദ്രന്റെ രാഷ്ട്രീയ വിശദീകരണയാത്ര.
കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഫെബ്രുവരി 3, 4 തീയതികളിൽ കേരളത്തിലെത്തുന്ന ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ പങ്കെടുത്തേക്കും. നേതൃത്വവുമായി തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യുന്ന അദ്ദേഹം 4ന് നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കും. പൊതുയോഗ സ്ഥലം നിശ്ചയിച്ചിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്