ബിബിസി വീണ്ടും ഇന്ത്യയെ കീറി മുറിച്ചു; പരാതിയുമായി ബ്രിട്ടനിലെ ഇന്ത്യക്കാർ കരുത്തു കാട്ടിയപ്പോൾ കയ്യോടെ നിരുപാധിക ക്ഷമ യാചനവും; ഒരേ അബദ്ധം പല തവണ ആവർത്തിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമില്ല; ഒരു വശത്തു ഇന്ത്യയെ ലോകത്തിന്റെ 'ഫാർമസി' എന്ന് വിളിച്ചു സുഖിപ്പിക്കലും മറുവശത്തു അവഹേളനവും
പ്രത്യേക ലേഖകൻ
ലണ്ടൻ: ബിബിസി ഇന്ത്യയെ വീണ്ടും വെട്ടിമുറിച്ചിരിക്കുന്നു. നാലു ദിവസം മുൻപ് പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അധികാരം ഏൽക്കുന്നതോടെ ലോക രാജ്യങ്ങളുമായുള്ള ബന്ധത്തിൽ എന്ത് സംഭവിക്കും എന്ന രാഷ്ട്രീയ വിശകലന വാർത്തക്കിടയിലാണ് ഇന്ത്യയെ കശ്മീർ വെട്ടിമുറിച്ച നിലയിൽ ബിബിസി ചിത്രീകരിച്ചത്. ഒറ്റനോട്ടത്തിൽ തികച്ചും മാനുഷികമായ ഒരബദ്ധം. എന്നാൽ തുടർച്ചയായി ഒരേ വിധമുള്ള ഇത്തരം അബദ്ധങ്ങൾ ബിബിസി പോലെ ഉത്തരവാദപ്പെട്ട ഒരു മാധ്യമത്തിൽ നിന്നും സംഭവിക്കുന്നു എന്നതാണ് ഇപ്പോൾ ചർച്ച വിഷയം. അനേകം പേരുടെ കൈകളിൽ കൂടി സഞ്ചരിച്ചു ഒരു വാർത്ത ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തുന്നതിനിടയിലാണ് ഇത്തരം ഒരബദ്ധം സംഭവിച്ചത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. ഏതായാലും വിഡിയോ റിപ്പോർട്ട് ബ്രിട്ടനിലെ ഇന്ത്യക്കാർക്കിടയിൽ വലിയ പ്രതിഷേധം ഉയർത്തിയതോടെ സംഭവത്തിൽ മാപ്പു പറഞ്ഞു തലയൂരാൻ നോക്കുകയാണ് ബിബിസി.
തുടക്കത്തിൽ പ്രതിഷേധങ്ങൾക്കു നേരെ കണ്ണടച്ച ബിബിസി പാർലിമെന്റ് അംഗം വീരേന്ദ്ര ശർമ്മ ഔദ്യോഗികമായി പരാതി നൽകിയതോടെ തെറ്റിൽ മാപ്പു പറയാൻ ബിബിസി നിർബന്ധിതം ആയതു എന്നതും ശ്രദ്ധേയമാണ്. ഇതോടെ എന്തുകൊണ്ട് വീരേന്ദ്ര ശർമ്മ അടക്കമുള്ള ഇന്ത്യൻ വംശജർ എന്തുകൊണ്ട് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ പ്രസ്ക്തമാണ് എന്ന ഉത്തരം കൂടിയാണ് ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിനു ലഭിക്കുന്നതും. യുഎസ് ഇലക്ഷൻ 2020 എന്ന ടൈറ്റിലിൽ ലോകരാജ്യങ്ങളെ ബൈഡൻ ഭരണം എപ്രകാരം സ്വാധീനിക്കും എന്ന മൂന്നു മിനിറ്റ് 58 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ന്യൂസിൽ ഒരു മിനിറ്റ് 30 സെക്കൻഡ് എത്തുമ്പോഴാണ് ഇത്യയെക്കുറിച്ചുള്ള പരാമർശവും തലവെട്ടിമാറ്റിയ ഭൂപടം കാണിച്ചു ബിബിസി പൊല്ലാപ്പിലായതു.
വാർത്ത പുറത്തു വന്ന ഉടൻ തന്നെ പ്രതിഷേധവും ആരംഭിച്ചു. എന്നാൽ. പതിവ് പോലെ കണ്ടില്ലെന്നു നടിച്ച ബിബിസിക്ക് പാർലിമെന്റ് അംഗത്തിന്റെ പരാതി കണ്ടില്ലെന്നു നടയ്ക്കാനാവില്ലായിരുന്നു. ഇതോടെയാണ് കയ്യോടെ മാപ്പു പറഞ്ഞു തലയൂരാൻ ശ്രമം ഉണ്ടായതു. ഇത് ആദ്യവട്ടമല്ല ബിബിസി ഇത്തരത്തിൽ അപഹാസ്യരാകുന്നത്. പലപ്പോഴും കാശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം കാണിക്കുമ്പോൾ തന്നെയാണ് വിവാദം ഉണ്ടാകുന്നത് എന്നതും പ്രധാനമാണ്. ഒരേ തെറ്റ് പലവുരു ആവർത്തിക്കുന്നത് എന്ത് കാരണത്താൽ ആണെന്ന് വ്യക്തമാക്കാനും ബിബിസിക്ക് കഴിയുന്നില്ല. ഇന്ത്യ വിരുദ്ധരായ ആളുകളാണോ ബിബിസി തലപ്പത്തു ജോലിക്കിരുത്തിയിരിക്കുന്നത് എന്നും ബ്രിട്ടനിലെ ഇന്ത്യക്കാർ രോക്ഷകുലരാകുന്നത് ഇക്കാരണത്താലാണ്. പരസ്പര ബഹുമാനവും നയതന്ത്രവും മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ദേശ സ്നേഹികളായ ഇന്ത്യക്കാരെ അവഹേളിക്കുന്ന പണി ബിബിസി ചെയ്യുന്നത് എന്തുകൊണ്ടെന്നും പരാതിക്കാർ ചോദിക്കുന്നു.
മുൻപ് പൗരത്വ ബിൽ സമയത്തും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോഴും പക്ഷപാതപരമായ റിപ്പോർട്ടിങ്ങിനു ബിബിസി ഏറെ പഴി കേട്ടതാണ്. ഇന്ത്യയിൽ പ്രക്ഷോഭം ഉടലെടുത്തപ്പോൾ അതിനു തീ കത്തിക്കും വിധമാണ് ബിബിസി റിപ്പോർട്ടിങ് നടത്തിയതെന്നായിരുന്നു വിമർശക ശബ്ദം. കാശ്മീർ വിഷയത്തിൽ വാർത്തകൾ നൽകുമ്പോൾ പലപ്പോഴും ഇന്ത്യൻ അധീനതയിൽ ഉള്ള കാശ്മീരിനെ പാക്കിസ്ഥാനോടൊപ്പം ചേർത്ത് കാണിക്കുന്ന നിലപാട് ബിബിസി ആവർത്തിക്കുന്നതാണ് ഓരോ തവണയും വിമർശകരെ ചൊടിപ്പിക്കുന്നതും. ഇപ്പോൾ സംഭവിച്ചത് പോലെ തന്നെ പലപ്പോഴും മാപ്പുപറഞ്ഞു തടിയൂരലും ബിബിസി ആവർത്തിക്കുകയാണ്. ലോകത്തെ ആറു പ്രധാന മേഖലകളിലെ റിപോർട്ടർമാരെ ചേർത്തുകൊണ്ടുള്ള ബിബിസി വാർത്തയാണ് ഇപ്പോൾ തലവെട്ടിയ ഇന്ത്യയുടെ പേരിൽ വിവാദമായി മാറിയത് . ഇതിനെതിരെ ബിബിസിയുടെ പരാതി വിഭാഗത്തിൽ കൂട്ടമായി പ്രതിഷേധം അറിയിച്ചാണ് യുകെയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ തങ്ങളുടെ പ്രതിഷേധം വക്തമാക്കിയതും.
ഇത്തവണ സംപ്രേഷണം ചെയ്ത ഭൂപടത്തിൽ ജമ്മു കാശ്മീരിനെ ഏറെക്കുറെ പൂർണമായും അടർത്തി മാറ്റിയതും പ്രതിഷേധത്തിനു ആക്കം കൂട്ടാൻ കാരണമായി. ഇൻഡോ ബ്രിട്ടീഷ് ഓൾ പാർട്ടി പാർലിമെന്ററി ഗ്രൂപ്പ് ചെയർമാൻ കൂടി ആയ വീരേന്ദ്ര ശർമ്മ റിപ്പോർട്ട് തികച്ചും അവഹേളനം ആണെന്ന് ചൂണ്ടിക്കാട്ടി ബിബിസി ഡയറക്ടർ ജനറൽ ടിം ഡെവിയോട് വിശദീകരണം ആവശ്യപ്പെടുക ആയിരുന്നു. റിപ്പോർട്ട് പിൻവലിച്ചു ഇന്ത്യയുടെ പൂർണ ഭൂപടം സംപ്രേഷണം ചെയ്യാനും അദ്ദേഹം കത്തിൽ ആവശ്യപ്പെടുക ആയിരുന്നു. തുടർച്ചയായി ബിബിസി ഇന്ത്യ വിരുദ്ധ നിലപാട് എടുക്കുന്ന കാര്യവും ഇന്റർനാഷണൽ ഡെവലപ്മെന്റ് സെലക്ട് കമ്മിറ്റി അംഗം കൂടിയായ വീരേന്ദ്ര ശർമ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .
ഇന്ത്യയെ കുറിച്ചുള്ള റിപ്പോർട്ട് നൽകുമ്പോൾ ഉപയോഗിക്കുന്ന സാധാരണ മാപ്പല്ല ഇത്തവണ ഉൾപ്പെടുത്തിയതെന്നും തെറ്റ് പറ്റിയതിൽ ഖേദിക്കുന്നതായും ബിബിസി കത്ത് കിട്ടിയ ഉടൻ വെളിപ്പെടുത്തുക ആയിരുന്നു . തെറ്റായ ഭൂപടം പ്രദർശിപ്പിച്ച ഭാഗം വാർത്തയിൽ നിന്നും നീക്കം ചെയ്തെന്നാണ് ബിബിസി വക്തമാക്കുന്നത് . എന്നാൽ കാശ്മീരിന് മുകളിലൂടെ തർക്ക പ്രദേശം എന്ന് വക്തമാകത്തക്ക വിധം കുത്തുകളിട്ടു പ്രദര്‍ശിപ്പിക്കുകയാണ് മാറ്റം വരുത്തിയ വിഡിയോ റിപ്പോർട്ടിൽ ബിബിസി ചെയ്തിരിക്കുന്നത് . ഒരു ഭാഗത്തു ഇന്ത്യ ലോകത്തിന്റെ ഫാർമസി എന്നൊക്കെ വിളിച്ചു സുഖിപ്പിക്കുന്ന പരിപാടി ബ്രിട്ടൻ ആവർത്തിക്കുമ്പോൾ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമം കൊളോണിയൽ കാലത്തു തന്നെ ചുവടുറപ്പിക്കുന്ന കാഴ്ചയാണ് ഇത്തരം നിലപാടുകൾ വഴി ആവർത്തിക്കുന്നതെന്നും ഇന്ത്യക്കു വേണ്ടി ശബ്ദം ഉയർത്തുന്നവർ വക്തമാക്കുന്നത്.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍