ശിപായി ലഹളയെന്ന് പേരിട്ട് ബ്രിട്ടീഷുകാർ അടിച്ചമർത്തിയ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഒടുവിൽ ബ്രിട്ടന്റെ അംഗീകാരം; യുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരന്റെ പേരിലുള്ള റോഡിന് ഇനി ഗുരുനാനാക്കിന്റെ പേര്; സായിപ്പന്മാരുടെ തെറ്റിന് സായിപ്പ് തന്നെ പരിഹാരം കണ്ടെത്തിയ ഇന്ത്യൻ വിജയഗാഥ
മറുനാടൻ മലയാളി ബ്യൂറോ
1857 ലെ സൈനിക കലാപം വെറുമൊരു ശിപായി ലഹളയായിരുന്നു ബ്രിട്ടീഷുകാർക്ക്. എന്നാൽ അതിനെ ആദ്യമായി ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് വീർ സവർക്കർ ആയിരുന്നു. എന്നിരുന്നാലും ഇന്ത്യൻ ചരിത്രകാരന്മാർക്ക് പോലും അത്തരത്തിലൊരു വിശേഷണം അംഗീകരിക്കാൻ പിന്നെയും കാലങ്ങൾ എടുത്തു. ഇപ്പോഴിതാ ബ്രിട്ടനും പരോക്ഷമായിട്ടാണെങ്കിലും അംഗീകരിക്കുകയാണ്, അത് വെറുമൊരു ലഹളയായിരുന്നില്ല, മറിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തന്നെയായിരുന്നു എന്ന്.
സൗത്ത്ഹാളിലെഹാവ്ലോക്ക് റോഡിന്റെ പേരുമാറ്റിയാണ് ബ്രിട്ടൻ ഇക്കാര്യം അംഗീകരിച്ചിരിക്കുന്നത്. 1826 ലെ ആദ്യ ആംഗ്ലോ-ബർമ്മീസ് യുദ്ധം, 1839 ലെ ആദ്യ അഫ്ഗാൻ യുദ്ധം എന്നിവയിൽ സുപ്രധാനമായ പങ്ക് വഹിച്ചതിന് ശേഷമാണ് മേജർ ജനറൽ ഹെന്റി ഹാവ്ലോക്ക് ഇന്ത്യയിലെത്തുന്നത്. ബ്രിട്ടീഷ സൈന്യത്തിലുണ്ടായിരുന്ന പട്ടാളക്കാരുടെ നേതൃത്വത്തിൽ ആരംഭിച്ച കലാപം ഒന്നാം സ്വാതന്ത്ര്യ സമരമായി വികസിച്ചപ്പോൾ അതിനെ നേരിടുന്നതിനായി ഹാവ്ലോക്കിനെയായിരുന്നു നിയമിച്ചത്.
ഇന്ത്യൻ സൈനികരിൽ നിന്നും ലക്നൗ തിരിച്ചു പിടിക്കലായിരുന്നു പ്രധാന ലക്ഷ്യം. രണ്ട് തവണ പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ ഹാവ്ലോക്ക് അത് നേടി. എന്നാൽ ആ വിജയം അധികനാൾ നീണ്ടുനിന്നില്ല. ഇന്ത്യൻ സൈനികരുടെ ഒരു വിഭാഗം എത്തി ലക്നൗ തിരിച്ചുപിടിച്ചു. കടുത്ത യുദ്ധത്തിനൊടുവിൽ ലക്നൗ വീണ്ടും തിരിച്ചുപിടിക്കാൻ ഹാവ്ലോക്കിന് കഴിഞ്ഞു. എന്നാൽ,ലക്നൗ തിരിച്ചുപിടിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ 1857 നവംബർ 24 ന് അദ്ദേഹം അതിസാരം പിടിപെട്ട് മരണമടയുകയായിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യം വിപുലപ്പെടുത്തിയവരിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തികളിൽ ഒരാളായിരുന്നു കാബൂൾ പിടിച്ചെടുത്ത ഹാവ്ലോക്ക്. ഇദ്ദേഹത്തിന്റെ ഒരു പ്രതിമ ട്രഫാൽഗർ ചത്വരത്തിൽ ഇപ്പോഴുമുണ്ട്. ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് സൗത്ത്ഹാളിലെ റോഡിന് ഹാവ്ലോക്ക് റോഡ് എന്ന് നാമകരണം ചെയ്തത്. ഇതാണ് ഇപ്പോൾ മാറ്റി ഗുരു നാനാക്ക് റോഡ് എന്നാക്കി മാറ്റിയിരിക്കുന്നത്. ലണ്ടൻ കൗൺസിലിന്റെ ഈ തീരുമാനം ഇപ്പോൾ കടുത്ത വിമർശനത്തിന് വിധേയമായിരിക്കുകയാണ്.
ചരിത്രത്തെ മായ്ച്ചുകളയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിമർശനം ഉയരുന്നത്. മാത്രമല്ല, ഇത് ബ്രിട്ടന്റെ സാംസ്കാരിക പാരമ്പര്യം ഇല്ലാതെയാക്കാനുള്ള ശ്രമങ്ങളിൽ അവസാനത്തേതാണിതെന്നും വിമർശനമുയരുന്നു. പടിഞ്ഞാറൻ ലണ്ടനിലെ ഈലിംഗിലുള്ള സൗത്ത്ഹാൾ നിവാസികളിൽ 50 ശതമാനത്തിലധികവും ഇന്ത്യൻ വംശജരാണ്. ലണ്ടനിലെ ലിറ്റിൽ ഇന്ത്യ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നതുതന്നെ. ഇവർക്കിടയിൽ ഈ നടപടിക്ക് സ്വീകാര്യതയുണ്ടായിട്ടുണ്ട്.
മാത്രമല്ല, ബ്രിട്ടീഷുകാരിൽ പലരും ഇതിനെ അനുകൂലിക്കുന്നുണ്ട്. ഒരു ജനതയെ അടിച്ചമർത്തിയ വ്യക്തിയായിരുന്നു ഹാവ്ലോക്ക് എന്നാണ് ഇവർ പറയുന്നത്. മാത്രമല്ല, സാമ്രാജ്യത്വത്തിന്റെ വാടകക്കൊലയാളി കൂടിയായിരുന്നു ഇയാളെന്നും പറയുന്നു. സിക്ക് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ പേര് ഈ റോഡിന് നൽകുന്ന കാര്യം കഴിഞ്ഞ ജൂലായിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തുമ്പോൾ കൗൺസിലർ ജൂലിയൻ ബെൽ അന്നു പറഞ്ഞത് സാമ്രാജ്യത്വത്തിന്റെ ഇരുളടഞ്ഞ ഭൂതകാലത്തിൽ നിന്നുള്ള മോചനമാണിത് എന്നായിരുന്നു.
ഇപ്പോൾ പുനർനാമകരണം ചെയ്തിരിക്കുന്ന റോഡിലാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഗുരുദ്വാരയായ ശ്രീ ഗുരുസിങ് സഭസ്ഥിതിചെയ്യുന്നത്. ഇതും ഈ റോഡിന് ഗുരുനാനാക്കിന്റെ പേര് നൽകുന്നതിനുള്ള ഒരു കാരണമായിട്ടുണ്ട്. അതേസമയം ഗുരുനാനാക്കിന്റെ പേര് റോഡിന് നൽകുന്നതിനെ ചില സിക്കുകാരും എതിർക്കുന്നുണ്ട്. ജീസസ് ക്രൈസ്റ്റ് റോഡ് എന്നതൊന്ന് എവിടെയും കണ്ടിട്ടില്ല എന്നാണ് അക്കൂട്ടത്തിൽ പെട്ട ഒരു വ്യക്തി പറഞ്ഞത്. ഗുരുദ്വാരയുടെ തലവനും പുനർനാമകരണത്തിന് എതിരാണ്.
ജീസസ് ക്രൈസ്റ്റ് റോഡോ, പ്രവാചകൻ മുഹമ്മദ് നബി റോഡോ എവിടെയും കാണില്ല. അവർക്ക് തുല്യമായ സ്ഥാനമാണ് സിക്ക് മതവിശ്വാസികളിൽ ഗുരു നാനാക്കിനോടുള്ളത്. അതുകൊണ്ടുതന്നെ ഗുരു നാനാക്കിന്റെ പേര് റോഡിന് നൽകുന്നത് സിക്ക് വിശ്വാസികളെ വേദനിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. മയക്കു മരുന്ന് കച്ചവടക്കാരും, ലൈംഗിക തൊഴിലാളികളും അഴിഞ്ഞാടുന്ന ഒരു റോഡ് മഹാനായ ഗുരുവിന്റെ പേരിൽ അറിയപ്പെടുന്നത് ശരിയല്ല എന്നാണ് മറ്റൊരാൾ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചത്.
അതേസമയം ഹാവ്ലോക്കിന്റെ പരമ്പരയിലുള്ള എമിലി മെക് കെൻസീ എന്ന യുവതി ഈ നടപടിയെ സ്വാഗതം ചെയ്യുകയാണ് തന്റെ പൂർവ്വികന്റെ ചരിത്രം എല്ലാക്കാലത്തും ബ്രിട്ടീഷ് ചരിത്രത്തിന്റെ ഭാഗമായിരുന്നു എന്നും എന്നാൽ, കുടുംബത്തിലെ പുതിയ തലമുറയ്ക്ക് ലോകത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മറ്റൊന്നാണെന്നും അവർ വ്യക്തമാക്കി.
പേരുമാറ്റത്തെ അനുകൂലിച്ചെത്തിയ എമിലിക്ക് സമൂഹമാധ്യമങ്ങളിൽ വലതുപക്ഷക്കാരുടെ പൊങ്കാലയാണ്. വെള്ളക്കാരിയുടെ കുറ്റബോധം എന്നാണ് പലരും ഇവരുടെ അഭിപ്രായത്തെ പരിഹസിക്കുന്നത്.
Stories you may Like
- 'അതു ശരിയല്ല ഗിരീഷ്, എന്റെ ആ രണ്ട് ചിത്രങ്ങളും ഹിറ്റായിരുന്നു
- പൂഞ്ച് ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് ബുള്ളറ്റുകളും സ്റ്റിക്കി ബോംബും
- 'കേരള സ്റ്റോറി'യുമായി ബന്ധപ്പെട്ട പോസ്റ്റിൽ ലഹള
- ആറ്റുകാൽ അയ്യപ്പനാശാരി കൊലക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം
- തലസ്ഥാനത്തെ കൊലപാതക കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍