മാനന്തവാടി ഡോക്ടേർസ് കോളനിയിലെ സ്വകാര്യ വഴി ഭൂമാഫിയ കയ്യേറി; അനധികൃതമായി വഴി ഉപയോഗിക്കുന്നത് പ്രാദേശിക സിപിഎം നേതാക്കളുടെയും നഗരസഭയുടെയും അനുവാദത്തോടെ; കോളനിയിലേക്കുള്ള ഗേറ്റ് തകർത്തുകൊടിനാട്ടി സിപിഎമ്മിന്റെ ഗുണ്ടായിസം; വിശ്രമ ജീവിതം നയിക്കുന്ന തങ്ങൾക്ക് രാഷ്ട്രീയക്കാരോട് പൊരുതി നിൽക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ
ജാസിം മൊയ്തീൻ
മാനന്തവാടി: മാനന്തവാടി ജില്ല ആശുപത്രിക്ക് സമീപത്തെ ഡോക്ടേർസ് കോളനിയിലെ സ്വകാര്യ വഴി ഭൂമാഫിയ കയ്യേറി ഉപയോഗിക്കുന്നതായി പരാതി. അനധികൃതമായി വഴി ഉപയോഗിക്കുന്നതിന് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും മാനന്തവാടി നഗരസഭയുടെയും പിന്തുണയുണ്ടെന്നും ഡോക്ടേർസ് കോളനിയിലെ താമസക്കാരായ ഡോക്ടർമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. മാനന്തവാടി താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തിയ ഘട്ടത്തിൽ വയനാട്ടിലെത്തിയ ഡോക്ടർമാർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ 1996ൽ ഐഎംഎ ഇടപെട്ടാണ് മാനന്തവാടി ജില്ല ആശുപത്രിക്ക് സമീപമായി ജ്യോതി ഹോസ്പിറ്റലിന് എതിർവശത്ത് നേരത്തെ പ്രവർത്തിച്ചിരുന്ന പൊടിമില്ലിന്റെ ഭൂമി വാങ്ങി ഡോക്ടേർസ് കോളനി രൂപീകരിക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലെ ഏറ്റവും മുതിർന്ന ഡോക്ടർമാരിലൊരാളായ നാരാണയൻ നായരുടെ നേതൃത്വത്തിൽ 19 പ്ലോട്ടുകളായി ഈ ഭൂമി വാങ്ങുകയും പിന്നീട് അത് 19 ഡോക്ടർമാർക്കായി വീതിച്ചു നൽകുകയുമായിരുന്നു. നിലവിൽ ആറ് ഡോക്ടർമാരാണ് ഇവിടെ താമസമുള്ളത്. ചിലർ ഭൂമി വാങ്ങി എന്നല്ലാതെ വീടു വെച്ചില്ല. മറ്റു ചിലർ ഭൂമി മറിച്ചുവിൽക്കുകയും മാനന്തവാടിയിൽ നിന്ന് പോകുകയും ചെയ്തു. ഈ 19 പ്ലോട്ടുകളിലേക്ക് ഇവർ വാങ്ങിയ ഭൂമിയിലൂടെ വഴി 10 അടി വീതിയിൽ വഴി നിർമ്മിക്കുകയും ഭൂമിവാങ്ങിയവർ എല്ലാവരും ചേർന്ന് പണം കണ്ടെത്തി വഴി ഇൻർലോക്ക് കട്ടകൾ പാകുകയും ചെയ്തിട്ടുണ്ട്.
രേഖകൾ പ്രകാരം ഈ വഴി ഈ കോളനിയിലെ ഡോക്ടർമാർക്ക് മാത്രം ഉപയോഗിക്കാനുള്ളതും അവർ സംരക്ഷിക്കേണ്ടതുമാണ്. ഈ വഴിയാണ് ഇപ്പോൾ തൊട്ടടുത്ത ഭൂമിയുടെ ഒരാൾ അനധികൃതമായി ഉപയോഗിക്കുകയും കയ്യേറുകയും ചെയ്തിരിക്കുന്നത്. പ്രസ്തുത വ്യക്തിയുടെ ഭൂമിയിലേക്ക് എല്ലാവിധ വാഹനങ്ങൾക്കും പ്രവേശിക്കാൻ കഴിയുന്ന മറ്റ് രണ്ട് പൊതുവഴികൾ ഉണ്ടായിരിക്കെയാണ് ഡോക്ടേർസ് കോളനിയിലൂടെയുള്ള സ്വകാര്യ വഴി കയ്യേറി ഉപയോഗിക്കുന്നത്. ഇയാൾക്ക് പ്രാദേശിക രാഷ്്ട്രീയ നേതാക്കളുടെയും മാനന്തവാടി നഗരസഭയുടെയും പിന്തുണയുമുണ്ട്.
നേരത്തെ രണ്ട് തവണ ഭൂമി കയ്യേറിയ വ്യക്തി വഴി ഉപയോഗിക്കുന്നതിന് അനുവാദം ചോദിച്ച് ഡോക്ടർമാരെ സമീപിച്ചിരുന്നു. അന്ന് വഴി ഉപയോഗിക്കാൻ അനുവാദം നൽകുകയും ചെയ്തിരുന്നു. ഈ ഉറപ്പ് പ്രകാരം ഡോക്ടേർസ് കോളനിക്കപ്പുറത്തുള്ള ഭൂമിയിലെ നിർമ്മാണ പ്രവർത്തികൾക്കാവശ്യമായ സാമഗ്രികളെല്ലാം കോളനിക്കകത്തെ സ്വകാര്യ വഴിയിലൂടെ തന്നെയാണ് കൊണ്ടുപോയത്. എന്നാൽ വഴി സ്ഥിരമായി ഉപയോഗിക്കാനുള്ള അവകാശം രേഖാമൂലം എഴുതി തരണമെന്ന് ഇയാൾ പറഞ്ഞതോടെയാണ് ഡോക്ടർമാർ എതിർപ്പ് അറിയിച്ചത്. കോളനിക്കപ്പുറത്തെ ഭൂമിയിലേക്ക് രണ്ട് പൊതുവഴികൾ വേറെയുണ്ടെന്നും അത് സ്ഥിരമായി ഉപയോഗിച്ചുകൂടെയെന്നും ഡോക്ടർമാർ ചോദിക്കുകയും ചെയ്തു.
എന്നാൽ കോളനിക്കപ്പുറത്ത് ഭൂമിയുള്ള വ്യക്ത അത് അംഗീകരിച്ചില്ല. ഇയാൾ വലിയ വാഹനങ്ങളടക്കം നിരന്തരമായി ഇതേ സ്വകാര്യ വഴിയിലൂടെ കോളനിയിലെ താമസക്കാർക്ക് ശല്യമുണ്ടാവുന്ന രീതിയിൽ കൊണ്ടുപോകൽ സ്ഥിരമായി. ഈ ഘട്ടത്തിൽ ഡോക്ടർമാർ കോടതിയിലും പൊലീസിലും പരാതി നൽകുകയായിരുന്നു. കോടതി വഴി മറ്റാരെങ്കിലും ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവിട്ടെങ്കിലും മാനന്തവാടി നഗരസഭയുടെയും പ്രാദേശിക സിപിഎം നേതാക്കളുടെയും പിന്തുണയോടെ കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ഈ വഴി കയ്യേറുകയായിരുന്നു.
ഇതിനായി കോളനിക്കപ്പുറത്തെ ഭൂമിയിൽ വിധവയായ ദളിത് വിഭാഗത്തിൽ പെട്ട ഒരു സ്ത്രീയെയും കുടുംബത്തെയും ഭൂമാഫിയ കൊണ്ടുവന്ന് താമസിപ്പിക്കുകയും അവർക്ക് നഗരസഭ ഇടപെട്ട് പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കുകയും ചെയ്തു. ഈ സ്ത്രീയെ മുൻനിർത്തിയാണ് ഇപ്പോൾ ഭൂമാഫിയ റോഡ് കയ്യേറിയിരിക്കുന്നത്. മെയിൻ റോഡിൽ നിന്നും ഡോക്ടേർസ് കോളനിയിലെ സ്വകാര്യ വഴിയിലേക്ക് പ്രവേശിക്കുന്ന ഭഗത്ത് ഡോക്ടർമാർ സ്ഥാപിച്ചിരുന്ന ഗേറ്റ് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി തകർക്കുകയും ഗേറ്റിന്റെ കാലുകളിൽ കൊടിനാട്ടുകയും ചെയ്തിട്ടുണ്ട്. ഗേറ്റ് നഗരസഭ വന്ന് പൊളിച്ച് കൊണ്ടുപോകയും ചെയ്തിട്ടുണ്ട്.
മാനന്തവാടി ജില്ല ആശുപത്രിയിൽ നിന്നും വിരമിച്ച ഡോക്ടർമാരാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. അവരിൽ പലരും വീടുകളിൽ വച്ചാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. ഈ വഴിയിലൂടെ ജെസിബിയും ലോറികളും നിരന്തരം പോകുന്നത് അവിടേക്കെത്തുന്ന രോഗികൾക്കും ഇവടുത്തെ താമസക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഡോക്ടർമാർ പറയുന്നു. മാത്രവുമല്ല വലിയ വാഹനങ്ങൾ പ്രവേശിച്ചത് കാരണം റോഡിലെ ഇന്റർലോക്ക് മുഴുവൻ തകുകയും ചെയ്തിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെയും നഗരസഭയുടെയും പൊലീസിന്റെയും പിന്തുണ ഭൂമാഫിയക്കാണെന്നും ജോലിയിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന തങ്ങൾക്ക് അവരോട് പൊരുതി നിൽക്കാൻ സാധിക്കുന്നില്ലെന്നും ഡോക്ടേർസ് കോളനിയിലെ ഡോക്ടർമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍