'കൊല്ലാം, കൊന്നോളൂ...പക്ഷേ തളർത്താൻ ആകില്ല... സമ്മതിക്കില്ല'; മരിച്ചാലും നിലപാട് നിലപാട് തന്നെ: മംഗളം ഹണിട്രാപ് കേസിൽ സർക്കാർ വക്കീൽ പപരിഹസിച്ചപ്പോൾ ഹുങ്കിനെതിരെ 'മൈൻഡ് യുവർ വേഡ്സ്' എന്ന് പ്രദീപിന്റെ തിരിച്ചടി; ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന് മുമ്പാകെ മൊഴി നൽകാൻ എത്തിയപ്പോഴും എസ്.വി.പ്രദീപ് ഉയർത്തിയത് നിലപാടിന്റെ രാഷ്ട്രീയം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എന്തും തുറന്നടിക്കുന്ന പ്രകൃതം. നേരിന് വേണ്ടി നിലകൊള്ളുമ്പോൾ സുഹൃത്തുക്കളായാലും മുഖം നോക്കാതെ വിമർശിക്കും. എസ്.വി.പ്രദീപ് അത്യുത്സാഹിയായ മാധ്യമപ്രവർത്തകൻ കൂടിയായിരുന്നു. വാർത്തകളോടും വിഷയങ്ങളോടും നിരന്തരം സംവദിച്ച് ആകാശവാണി മുതൽ ഓൺലൈൻ മാധ്യമരംഗം വരെ തന്റേതായ ശൈലിയിൽ കാര്യങ്ങൾ പറഞ്ഞുപോയ ഒരാൾ. അതുകൊണ്ട് തന്നെ നിരവധി ശത്രുക്കളെയും പള്ളിച്ചൽ സ്വദേശിയായ പ്രദീപ് സമ്പാദിച്ചുവെന്ന് പറയാം. മരിച്ചാലും നിലപാട് നിലപാട് തന്നെ ഇതായിരുന്നു പലപ്പോഴും പ്രദീപിന്റെ തൊഴിൽ മന്ത്രം.
'കൊല്ലാം, കൊന്നോളൂ...പക്ഷേ തളർത്താൻ ആകില്ല... സമ്മതിക്കില്ല''; മരിച്ചാലും നിലപാട് നിലപാട് തന്നെ എന്നായിരുന്നു പ്രദീപ് തന്നെ പലപ്പോഴും പറഞ്ഞിരുന്നത്. മംഗളം ഹണി്ര്രഗാപ് കേസിൽ മന്ത്രി എ.കെ.ശശീന്ദ്രൻ രാജി വയ്ക്കേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നുള്ള കേസിൽ, മംഗളത്തിലെ അഞ്ച് മാധ്യമ പ്രവർത്തകരാണ് ആഴ്ചകളോളം ജയിലിൽ കിടന്നത്. തിരുവനന്തപുരത്തെ മുതിർന്ന മാധ്യമ പ്രവർത്തകർ ആരും തിരിഞ്ഞു നോക്കിയില്ല. മംഗളം ടെലിവിഷന്റെ ന്യൂസ് എഡിറ്ററായിരുന്ന പ്രദീപിന് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന് മുമ്പിൽ ഹാജരാകേണ്ടി വന്നു.
്അന്വേഷണക്കമ്മീഷന്റെ മുൻപിൽ ഹാജരായപ്പോൾ നടന്ന സംഭവങ്ങൾ പ്രദീപ് തന്നെ ഫേസ്ബുക്കൽ വിവരിച്ചിട്ടുണ്ട്. ജസ്റ്റിസ് പി.എ. ആന്റണി തന്നെ 'താൻ' എന്ന വിളിച്ചപ്പോൾ കമ്മീഷനെ തിരുത്തിയതും സർക്കാർ വക്കീലിന്റെ ആക്ഷേപഹാസ്യത്തെ തന്റേതായ രീതിയിൽ നേരിട്ടതും ഒക്കെ പ്രദീപ് അന്ന് ഫേസ്ബുക്കിൽ കുറിച്ചു.
ആ വാക്കുകളിലേക്ക് ഒരിക്കൽ കൂടി:
'ജസ്റ്റിസ് പി എ ആന്റണി കമ്മീഷന് മുന്നിൽ എസ് വി പ്രദീപ് എന്ന ഞാൻ സത്യം മാത്രം ബോധിപ്പിച്ചു കൊള്ളാം. ഇത് സത്യം'
14 07 2017 : രാവിലെ 11 മണി, ജസ്റ്റിസ് പി എ ആന്റണി കമ്മീഷന് മുന്നിലെ മൊഴി രേഖപ്പെടുത്തൽ ആരംഭം, എ കെ ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട്....
പത്രപ്രവർത്തകരെ കളിയാക്കുന്ന ശശീന്ദ്രന്റെയും സർക്കാർ വക്കീലിന്റേയും വാക്കുകൾ..''ഇവരുടെയൊക്കെ തൊഴിൽ..... '
പൂർത്തീകരിക്കാൻ സമ്മതിക്കാതെ എസ് വി പ്രദീപ് എന്ന ഞാൻ :- 'MIND YOUR WORDS'....
ആ പ്രതികരണത്തിൽ കുപിതരായി ചാടി എണീറ്റ് മേശയിലടിച്ച് പ്രതികരിച്ച ശശീന്ദ്രന്റേയും സർക്കാരിന്റേയും വക്കീൽ ഹുങ്ക്...
അവരെ പിന്തുണച്ച് ഇരിപ്പിടത്തിൽ നിന്നും ചാടി എണീറ്റ് മേശയിലടിക്കുന്ന റിട്ട. ജസ്റ്റിസ് പി എ ആന്റണി....
പി എ ആന്റണി:- ''താനൊക്കെ എന്താ കരുതുന്നത് ''.....
ഓടിയടുക്കുന്ന പൊലീസുകാരനും പി എ ആന്റണിയുടെ പി എ യും... പുതിയകാല സിനിമയിൽ പോലും കാണാത്ത തീർത്തും നാടകീയ രംഗം... കൊളോണിയൽ കാലത്തെയും അടിയന്തരാവസ്ഥ കാലത്തേയും വായിച്ചറിവും കേട്ടറിവും മാത്രമായ ചിത്രം....
എസ് വി പ്രദീപ് എന്ന ഞാൻ:- COOL DOWN MY MOST RESPECTED COMMISSION, I THINK AM BEFORE AN INDEPENDENT, IMPARTIAL, JUDICIAL COMMISSION. IT'S BY BELIEF THAT I WILL GET JUSTICE FROM THIS FORUM.. WHOEVER MAY, INSULTING MY PROFESSON, CAN'T BE ALLOWED HERE. IF SO I WILL REACT. BECAUSE PRACTICING A PROFESSION IS ONE'S FUNDEMENTAL RIGHT AS PER CONSTITUTION ...
പി എ ആന്റണിക്ക് അപ്പോഴാവും അപകടം മണത്തത്... വിവേകം തിരികെ കിട്ടിയത്... നീതി ബോധം തിരികെ കിട്ടിയത്...ധർമ്മ ബോധം തിരിച്ചറിഞ്ഞത്.... പി എ ആന്റണി തന്റെ ഇരിപ്പിടത്തിൽ ശാന്തനായി ഉപവിഷ്ഠനായി..
പി എ ആന്റണി:- ''അങ്ങ് എന്നാണോ വിളിക്കേണ്ടത് '? ( കളിയാക്കൽ ധ്വനി )
എസ് വി പ്രദിപ് :- 'U CAN CALL ME MY NAME SV PRADEEP, ONLY THAT, OTHER WORDS CAN'T ENTERTAIN HERE AS THIS IS A JUDICIAL COMMISSION AND AM A WITNESS HERE '
കൈവിട്ട, വാവിട്ട, ''താൻ'' എന്ന വാക്കിന് SORRYരേഖപ്പെടുത്തി അടുത്ത ചോദ്യത്തിലേക്ക് കടന്ന പി എ ആന്റണി കമ്മീഷനോട് എസ് വി പ്രദീപ് :- k'MY MOST RESPECTED COMMISSION, ADVOCATES UNPARLIAMENTARY COMMENT AND MY OBJECTIONS SHOULD BE RECORDED HERE LEGALLY... INCLUDING THE WORD USED BY THE COMMISSION AS SUCH, IT'S A MUST AND ITS MY VERY HUMBLE REQUEST... THEN ONLY THIS PROCEEDINGS WILL CONTINUE ON MY PART '.....
അൽപം തർക്കത്തിന് ശേഷം എതിർപ്പ് അതേപടി രേഖപ്പെടുത്താൻ സ്റ്റെനോക്ക് നിർദ്ദേശം നൽകിയ ജസ്റ്റിസ് പി എ ആന്റണി .... മൊഴിപകർപ്പിൽ അത് ഔദ്യോഗികമായി തെളിവായി രേഖപ്പെടുത്തി...ഇനി അത് പൊതു രേഖയാണ്... ആർക്കും പരിശോധിക്കാം.... അഭിഭാഷകരുടെ കമന്റ് അദ്ദേഹം കേട്ടില്ലെന്നും കൂട്ടിച്ചേർത്തു.... അതിനുള്ള എന്റെ മറുപടിയായ 'ചിരി ' അദ്ദേഹം അതിന്റേതായ അർത്ഥത്തിൽ വായിച്ചു എന്നുതന്നെയാണ് വിശ്വാസം.....
ശശീന്ദ്രന്റെ രാജിയിലേക്ക് കാരണമായ വാർത്തയെ കുറിച്ച് എസ് വി പ്രദീപ് :- ''ഭരണഘടനാ പദവി വഹിക്കുന്ന, ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രി സ്ഥാനം വഹിക്കുന്ന, 70 വയസ്സ് പിന്നിട്ട, എ കെ ശശീന്ദ്രൻ, ഏത് സാഹചര്യത്തിലും, ഏത് പ്രലോഭനത്തിലും, അസഭ്യവും അപമാനവും അശ്ലീലവും നികൃഷ്ടവും ആയ നിലയിൽ ഇടപെടാൻ പാടില്ല. അത് അധർമ്മമാണ് ''...... ആ അധർമ്മത്തെ പത്രപ്രവർത്തകൻ ചോദ്യം ചെയ്യുക തന്നെ ചെയ്യും, ചെയ്യണം, അത് ഏത് ഭരണകൂടമായാലും......
ആ സംഭാഷണം ശശീന്ദ്രന്റെ ശബ്ദം അല്ലെന്ന് തെളിയുന്നത് വരെ,, എത്ര കൊടും പീഡനം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും, ഇതാണ് വ്യക്തിപരവും തൊഴിൽപരവുമായ നിലപാട്... ആ വാർത്തയെകുറിച്ച്......
ശശീന്ദ്രന്റെ ശബ്ദം അല്ലെന്ന് തെളിഞ്ഞാൽ മുൻ പിൻ നോക്കാതെ വ്യക്തിപരമായി പ്രായശ്ചിത്തം ചെയ്യും, ഞാനില്ലെങ്കിൽ എന്റെ അടുത്ത തലമുറ...
ആ വാർത്തയുടെ ഓണെയർ മേക്കിങ്ങിലോ സംപ്രേഷണ തീരുമാനത്തിലോ വ്യക്തിപരമായോ തൊഴിൽപരമായോ എനിക്ക് ഒരുവിധ പങ്കുമില്ല....വാർത്ത അവതരിപ്പിച്ചത് ഒഴിച്ചാൽ..... ഇത് സത്യം.. മൊഴി വായിച്ചു കേട്ട് ഒപ്പ് .
11 am to 1.30 pm & 2.30 pm to 4.30 pm,
നാലര മണിക്കൂറത്തെ മൊഴി രേഖപ്പെടുത്തൽ പൂർത്തിയാകുന്ന ഘട്ടത്തിൽ ജസ്റ്റിസ് പി എ ആന്റണി കമ്മീഷൻ നീതിമാനായിരുന്നു... എന്റെ എല്ലാ നിയമപരമായ ആവശ്യങ്ങളും അംഗീകരിച്ച ധർമ്മിഷ്ഠനായിരുന്നു... പരസ്പരം കൈകൂപ്പി പിരിയുമ്പോൾ അദ്ദേഹം തന്ന ചിരി വാത്സല്യത്തിന്റേയും........
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍