പാണക്കാട് തങ്ങളുടെ തീരുമാനം അട്ടിമറിക്കാൻ കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ട് രംഗത്ത്; യുവാക്കൾക്ക് കൂടുതൽ പരിഗണനയെന്ന ലീഗ് ഫോർമുല ചവറ്റ് കൊട്ടയിലേക്ക്; മുസ്ലിംലീഗ് നേതൃത്വത്തിന്റെ തീരുമാനം അണികൾ കൈയടിച്ചതോടെ ചില നേതാക്കൾക്ക് മനംപിരട്ടൽ; അവസാന തീരുമാനം പാണക്കാട് തങ്ങളുടേതോടെ കുഞ്ഞാലിക്കുട്ടിയുടേതോ?
മറുനാടൻ ഡെസ്ക്
മലപ്പുറം:വിപ്ലവ പാർട്ടികൾ പോലും എടുക്കാത്ത സുപ്രധാന തീരുമാനം കൈക്കൊണ്ട ലീഗ് നേത്യത്വത്തിന്റെ തീരുമാനം അട്ടിമറിക്കാൻ ഗുഢനീക്കം.പാണക്കാട് ഹൈദറലി തങ്ങളുടെ നേത്യത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിലാണ് സുപ്രധാന തീരുമാനം പാർട്ടി എടുത്തത്.മൂന്ന് ടേംമിൽ കൂടുതൽ മൽസരിച്ച് ജയിച്ചവർ മാറി നിൽക്കണമെന്ന ചരിത്രപരമായ തീരുമാനമെടുത്താണ് രാഷ്ടീയ കേരളത്തെ ഞെട്ടിച്ചത്.തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന തീരുമാനങ്ങളും മുദ്രാവാക്യങ്ങളും പലപ്പോഴും എടുക്കാറുള്ളത് ഇടതുപക്ഷമാണ്.എന്നാൽ ഇത്തവണ ലീഗിന്റെ ഈയൊരു തീരുമാനമാണ് ഏറെ ചർച്ചചെയ്യപ്പെടുന്നത്. എന്നാൽ ആ തീരുമാനം അണിയറയിൽ അട്ടിമറിക്കാൻ ശ്രമം നടത്തുന്നുവെന്നാണ് ലീഗിൽ നിന്നും ലഭിക്കുന്ന പുതിയ വർത്തമാനം.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകാൻ ലീഗ സംസ്ഥാന നേത്യത്വത്തിന്റെ ആദ്യ തീരുമാനം.മൂന്ന് തവണ മൽസരിച്ച് ജയിച്ച ജനപ്രതിനിധികൾ മാറി നിൽക്കണമെന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ നേത്യത്വത്തിൽ നേരത്തെ നടന്ന സംസ്ഥാന നേത്യ യോഗം തീരുമാനിച്ചു.
നേത്യത്വത്തിന്റെ തീരുമാനത്തിൽ വൻ അനുകൂല പ്രതികരണമാണ് ലീഗണികളിൽ നിന്നും ലഭിച്ചത്.ത്രിതല പഞ്ചായത്തുകളിൽ മൽസരിച്ച് വിവിധ സ്ഥാനങ്ങളോടെ 20 വർഷം വരെ പിന്നിട്ട പലരും വീണ്ടുമൊരു ഊഴത്തിനായി കാത്തു നിൽക്കുന്നതിനിടയിലാണ് ശക്തമായ നിലപാടുമായി സംസ്ഥാന നേത്യത്വം രംഗത്തെത്തിയത്.രണ്ട് വർഷം മുമ്പ് തന്നെ ലീഗ് നേത്യത്വത്തിൽ ഇത്തരത്തിൽ ചർച്ച ആരംഭിച്ചിരുന്നു.എന്നാൽ ഇത്രയും ശക്തമായ തീരുമാനമായി ഇക്കാര്യം പുറത്ത് വരുമെന്ന് പലരും കരുതിയിരുന്നില്ല.
ഇളവ് പ്രതീക്ഷിച്ച് ആരും പാണക്കാട്ടേക്ക് വരേണ്ടതില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് സോഷ്യൽ മീഡിയ വഴി പ്രവർത്തകരോടും പ്രാദേശിക നേതാക്കളെയും ഉണർത്തിയിരുന്നു.പാണക്കാട് കുടുംബത്തിന് ശല്യമുണ്ടാക്കരുതെന്നായിരുന്നു മജിദ് സാഹിബ് പറഞ്ഞതിന്റെ പൊരുൾ.എന്നാൽ ഇപ്പോൾ ലീഗ് കേന്ദ്രങ്ങളിൽ നിന്നും പുറത്ത് വരുന്ന വാർത്തകളാണ് പാണക്കാട് കുടുംബത്തിൽ നിന്നും ശക്തമായ അത്യപ്തി ഉയരുന്നത്.
ഇളവ് പ്രതീക്ഷിക്കുന്നവരെ പാണക്കാട് തങ്ങളുടെ അടുത്തേക്ക് അയക്കുന്ന പ്രവർത്തനത്തിന് പിന്നിൽ പി.കെ.കുഞ്ഞാലിക്കുട്ടി തന്നെയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നത്.പാണക്കാട് തങ്ങളുടെ അടുത്തേക്ക് നിരന്തരം പ്രാദേശിക നേതാക്കളെയും ജില്ലാ കമ്മിറ്റി ഭാരവാഹികളെയും അയച്ച് കൊണ്ട് തീരുമാനം മാറ്റിക്കുക എന്ന തന്ത്രമാണ് ഈയൊരു നീക്കത്തിന് പിന്നിൽ.ശക്തമായ തീരുമാനം പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നും വരുന്നത് ഭാവിയിൽ തനിക്കും ക്ഷീണം ചെയ്യുമെന്നും അതിനാൽ തങ്ങൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി എടുത്ത തീരുമാനം മാറ്റണമെന്നാണ് കുഞ്ഞാലിക്കുടി അടുത്ത കേന്ദ്രങ്ങളോട് പറഞ്ഞത്.
സാധാരണ ലീഗിന്റെ തീരുമാനത്തിൽ ചില ഇളവുകൾ നൽകാറുണ്ടെങ്കിലും ഇപ്രാവിശ്യം ഇളവുകൾ ഒന്നും നൽകേണ്ടതില്ലെന്നാണ് നേത്യത്വത്തിന്റെ പൊതു തീരുമാനം.30 ശതമാനത്തിന് മുകളിൽ യുവതീ യുവാക്കളായ പുതുമുഖങ്ങൾ മൽസര രംഗത്ത് വരുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ.വരും നാളുകളിൽ ഇത് പാർട്ടിക്ക് കൂടുതൽ ഊർജ്ജം നൽകുമെന്നും നേത്യത്വം നേരത്തെ വിലയിരുത്തുന്നു.
25 ശതമാനം നേരത്തെയുള്ളവരും 75 ശതമാനം പുതുമുഖങ്ങളും വരട്ടെ എന്ന രീതിയാണ് കുഞ്ഞാലിക്കുട്ടി ഇപ്പോൾ മുമ്പോട്ട് വെക്കുന്നത്.ഇത് ഫലത്തിൽ നേരത്തെ പാണക്കാട് തങ്ങൾ സ്വീകരിച്ച നിലപാടിന് കടക വിരുദ്ധമാണ്.ഈയൊരു ആശയം കൊണ്ട് വന്ന് പാണക്കാട് തങ്ങൾ സ്വീകരിച്ച നിലപാടിനെ അട്ടിമറിക്കുന്നതിലൂടെ തനിക്ക് പാർട്ടിലെ സ്വീധീനം ഒന്ന് കൂടി ഉയർത്താമെന്നാണ് കുഞ്ഞാലിക്കുട്ടി കരുതുന്നത്.കുഞ്ഞാലിക്കുട്ടിയുടെ സമീപനത്തിനെതിരെ യൂത്ത്ലീഗ്,വനിതാ ലീഗ് എന്നിവിടങ്ങളിൽ നിന്നും പാർട്ടിയിലെ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ശക്തമായ എതിർപ്പുയരുന്നുണ്ട്.
ലീഗിലെ പ്രധാനപ്പെട്ട ചിലരോട് പാണക്കാട് തങ്ങളുടെ തീരുമാനം മാറ്റിക്കുമെന്ന തരത്തിൽ കുഞ്ഞാലിക്കുട്ടി സംസാരിച്ചതായുള്ള വിവരം പുറത്ത് വന്നിട്ടുണ്ട്.എന്നാൽ പാണക്കാട് ഹൈദറലി തങ്ങൾ സ്വീകരിച്ച നിലപാട് കർശനമായി നടപ്പിലാക്കണമെന്ന നിർദേശമാണ് മലപ്പുറം ജില്ലാ കമ്മിറ്റിക്കുള്ളത്.വയനാട്,കോഴിക്കോട്,മലപ്പുറം ജില്ലകളിൽ നിന്നുള്ള ചില നേതാക്കന്മാരാണ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ കൂടിയത്.
കുഞ്ഞാലിക്കുട്ടിയെ സ്ഥാനത്തും ആസ്ഥാനത്തും പിന്തുണച്ച നേതാക്കന്മാരുടെ ശക്തമായ സമ്മർദം മൂലമാണ് പാണക്കാട് തങ്ങന്മാരുടെ അടുത്തേക്ക് നേതാക്കളെ അയക്കാൻ കുഞ്ഞാലിക്കുട്ടി തന്നെ പുതിയ പദ്ധതി തയ്യാറാക്കിയത്.എന്നാൽ ഈ പ്രാവിശ്യം ഈ തീരുമാനം നടപ്പിലാക്കണമെന്ന പൊതു വികാരമാണ് ഭൂരിപക്ഷം ലീഗ് നേതാക്കൾക്കുമുള്ളത്.എന്നാൽ പരസ്യമായി പറയുന്നില്ലെന്ന് മാത്രം.തീരുമാനം വൈകുന്നത് പ്രാദേശിക തലത്തിൽ കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ തീരുമാനം എടുത്തത് നടപ്പിലാക്കണോ അതോ തിരുത്തൽ വുത്തണണോ എന്നതാണ് ഇപ്പോൾ ചൂടേറിയ ചർച്ച.ഇതിൽ അന്തിമ വിജയം പാണക്കാട് തങ്ങൾക്കോ കുഞ്ഞാലിക്കുട്ടിക്കോ എന്നതാണ് ലീഗ് നേത്യത്വം ഉറ്റ്നോക്കുന്നത്.
Stories you may Like
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- മുഈൻ അലി തങ്ങൾ കേസ് പിൻവലിക്കുമോ?
- ഹമീദ് മാസ്റ്ററുടെ കേരളാ ബാങ്ക് നിയമനം മുസ്ലിംലീഗ് വീണ്ടും ചർച്ച ചെയ്യും
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- 'തങ്ങളെ, ഈ പോക്കാണെങ്കിൽ ഇനി വീൽചെയറിൽ പോകേണ്ടിവരും'
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍