രാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും വലിയ എതിരാളി കോവിഡ് തന്നെ; വോട്ടമാരെ ബൂത്തിലെത്തിക്കുക കടുത്ത വെല്ലുവിളി; വീടു കയറിയുള്ള വോട്ടു ചോദിക്കലും എളുപ്പമല്ല; കോവിഡ് രോഗികൾക്ക് തപാൽവോട്ട് ഏർപ്പെടുത്തിയതോടെ അമേരിക്കയിലെ 'ട്രംപിസം' കേരളത്തിലും ആവർത്തിച്ചേക്കും; സൈബർ പ്രചരണം ശക്തമാക്കാൻ മുന്നണികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പ്രത്യക്ഷത്തിൽ ബന്ധമൊന്നും ഇതിന് കാണാൻ സാധിക്കില്ല. എന്നാൽ, ഭാവിയിൽ അമേരിക്കയിലേതിന് സമാനമായ പ്രശ്നങ്ങൾ കേരളത്തിലും കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും തപാൽ വോട്ടുകൾ ഏർപ്പെടുത്തിയത് ഭാവിയിൽ വിവാദങ്ങൾക്ക് ഇടയാക്കുമോ എന്ന ആശങ്കക്കാണ് കാരണം.
കോവിഡ് രോഗികൾക്ക് തപാൽ വോട്ട് ചെയ്യണമെങ്കിൽ മൂന്ന് ദിവസം മുമ്പ് അപേക്ഷ നൽകണം എന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. ഇത് ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തലേദിവസം രോഗം ബാധിച്ചവർ എങ്ങനെ വോട്ടു ചെയ്യും എന്ന കാര്യത്തിൽ അടക്കം ആശങ്കകൾ നിലനിൽക്കുന്നു. പിപിഇ കിറ്റുകൾ ധരിച്ചു വോട്ടു ചെയ്യാക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കുന്നുണ്ടെങ്കിലും അത് എത്രകണ്ട് വിജയിക്കും എന്ന കാര്യം വ്യക്തമല്ല. പോസ്റ്റൽ വോട്ടുകൾ തർക്കങ്ങൾക്ക് ഇടയാക്കിയേക്കുമെന്ന ആശങ്കയും ഉണ്ട്.
രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലും വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കുന്ന കാര്യത്തിൽ അടക്കം പ്രതിസന്ധികൾ നിലനിൽക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുമുണ്ട്. ഇതൊക്കെ എത്രകണ്ട് പാലിക്കപ്പെടുമെന്ന കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. വീടുകൾ കയറി വോട്ടു ചോദിക്കുന്ന ശൈലി അത്രകണ്ട് ഫലപ്രദമായേക്കില്ല. കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ വീടുകളിലേക്ക് വരുന്നതിന് പോലും നോ എൻട്രി ഏർപ്പെടുത്തിയവരുണ്ട്. അത്തരക്കാർക്കിടയിലേക്ക് വോട്ടു ചോദിച്ച് എത്തിയാൽ അതുണ്ടാക്കുക വിപരീത ഫലമായിരിക്കും.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ടി വരുന്നതിനാൽ ചെലവിന് കൂടുതൽ തുക അംഗീകരിച്ചിട്ടുണ്ട്.എന്നാലും രണ്ടുകാര്യങ്ങളിൽ കോവിഡ് വെല്ലുവിളി ഉയർത്തും. ഒന്ന് വോട്ടെടുപ്പിന് തൊട്ടുമുമ്പ് വോട്ടർക്ക് കോവിഡ് ബാധിച്ചാൽ. രണ്ട് പത്രിക നൽകിയശേഷം സ്ഥാനാർത്ഥിക്ക് കോവിഡ് ബാധിച്ചാൽ. തയ്യാറെടുപ്പുകൾ കമ്മിഷനും വെല്ലുവിളിയാണ്. നേട്ടു വോട്ടു ചോദിക്കൽ അടക്കം പ്രതിസന്ധിയിലാകുന്ന ഘട്ടത്തിൽ ഡിജിറ്റൽ പ്രചരണ രീതികളിലും മുന്നിലെത്തേണ്ടത് അനിവാര്യമാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും വിഷയങ്ങളും അടക്കം ചർച്ച ആകുമെങ്കിലും പൊതുചർച്ചയിലേക്ക് എത്തുക അതത് പ്രദേശത്തെ വികസന കാര്യങ്ങളാകും.
പി.പി.ഇ.കിറ്റ് ധരിച്ച് വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന നിർദ്ദേശമുണ്ട്. പി.പി.ഇ.കിറ്റും ധരിച്ച് ആരെങ്കിലും വോട്ട് ചെയ്യാനെത്തിയാൽ പോളിങ് ഉദ്യോഗസ്ഥരും മറ്റ് വോട്ടർമാരും ഭയക്കും. ബൂത്തിൽ എത്തിയവർപോലും മടങ്ങിപ്പോയേക്കാം. പത്രിക നൽകിയശേഷം സ്ഥാനാർത്ഥിക്ക് കോവിഡ് ബാധിച്ചാൽ രണ്ടാഴ്ച ചികിത്സയ്ക്ക് വേണം.പിന്നീട് ഒരാഴ്ച ക്വാറന്റൈയിനുംകഴിഞ്ഞ് സ്ഥാനാർത്ഥിയെത്തുമ്പോൾ വോട്ടെടുപ്പ് കഴിഞ്ഞിട്ടുണ്ടാകും.നവംബർ 19 മുതൽ ഡിസംബർ 6 വരെ മൂന്നാഴ്ചയാണ് പ്രചാരണത്തിന് കിട്ടുക. സ്ഥാനാർത്ഥി ഇല്ലാതെ പ്രചാരണം നടത്തേണ്ട സ്ഥിതിയുണ്ടാകും. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ വ്യവസ്ഥയില്ല
.കള്ളവോട്ടിനുള്ളസാദ്ധ്യതയും കൂടുതലാണ്. മാസ്ക്, ഷീൽഡ് എന്നിവ ധരിച്ചെത്തുന്ന വോട്ടർമാരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വ്യക്തമല്ല.തിരഞ്ഞെടുപ്പ് ജോലിക്കെത്തുന്ന രണ്ടുലക്ഷത്തോളം ഉദ്യോഗസ്ഥർക്കും അരലക്ഷത്തിലേറെ വരുന്ന പൊലീസുകാർക്കും സാനിറ്റൈസറും മാസ്ക്കും ഫെയ്സ് ഷീൽഡും, കൈയുറയും നൽകണം. ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചാലുണ്ടാകുന്ന സാഹചര്യവും ആശങ്കയുണ്ടാക്കുന്നതാണ്. വോട്ടിങ് മെഷീനും മറ്റ് സാമഗ്രികളും അണുവിമുക്തമാക്കാനും നല്ല ചെലവ് വരും. സാമൂഹ്യ അകലം പാലിച്ച് വോട്ടെടുപ്പ് സാമഗ്രികളും ജീവനക്കാരെയും എത്തിക്കാനും ചെലവ് കൂടും.
സീറ്റ് വിഭജനം പൂർത്തിയാക്കി എൽഡിഎഫ്, യുഡിഎഫ് ചർച്ചകളിലേക്ക്
പതിവുപോലെ തന്നെ ഇക്കുറിയും ഇടതു മുന്നണി സീറ്റു വിഭജന ചർച്ചകളൊക്കെ പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലകളിൽ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും ഏറെക്കുറെ പൂർത്തിയായി. മറ്റു കാര്യങ്ങൾ പ്രാദേശിക തലത്തിൽ നടന്നുപോകുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു മാസങ്ങൾക്ക് മുമ്പ് തന്നെ മുന്നൊരുക്കങ്ങൾ സിപിഎം അടക്കമുള്ളവർ നടത്തിയിരുന്നു. മറ്റു കാര്യങ്ങൾ വിലയിരുത്താൻ വേണ്ടി എൽഡിഎഫ് നേതൃയോഗങ്ങൾ ചേരാനിരിക്കയാണ്.
കഴിഞ്ഞ തവണ 6 ഘടക കക്ഷികളുണ്ടായിരുന്ന മുന്നണി 11 പാർട്ടികളുടേതായതോടെ ചിലയിടത്തു സീറ്റ് വിഭജനം പ്രശ്നമായിട്ടുണ്ട്. എന്നാൽ, കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ അടക്കം പിണക്കാതെ മുന്നോട്ടു പോകുക എന്ന ശൈലിയിലാണ് സിപിഎം സ്വീകരിക്ുകന്നത്. സിപിഎം കേരള കോൺഗ്രസ് (എം) രാഷ്ട്രീയ പരീക്ഷണത്തിന്റെ ഉരകല്ലായിരിക്കും ഈ തിരഞ്ഞെടുപ്പ്. 2015 ലെ മുന്നേറ്റം നിലനിർത്തുക വലിയ വെല്ലുവിളിയാണ് ഇടതു മുന്നണിക്ക് മുന്നിലുള്ളത്. ഭരണകക്ഷി എന്ന നിലയിൽ മികച്ച വിജയം എൽഡിഎഫിന് അനിവാര്യമാണ്.
മറുവശത്ത് യുഡിഎഫ് പതിവുപോലെ മെല്ലേപ്പോക്കിലാണ്. സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളിലേക്ക് മുന്നണി കടന്നിട്ടേയുള്ളൂ. 12 നുശേഷം യുഡിഎഫ് നേതൃയോഗം ചേര്ഡ#ന്ന ശേഷമാകും സീറ്റു വിഭജനത്തിലേക്ക കടക്കുക. കേരളാ കോൺഗ്രസ് മുന്നണി വിട്ടതോടെ ഒഴിവു വന്ന ഇടങ്ങളിലെ സീറ്റുകൾ വിഭജിച്ചു എടുക്കാനാണ് കോൺഗ്രസിന്റെയും ലീഗിന്റെയും തീരുമാനം. അനുകൂല രാഷ്ട്രീയ സാഹചര്യം മുതലാക്കി ജില്ലാ പഞ്ചായത്തുകളും കോർപറേഷനുകളും കൂട്ടത്തോടെ പിടിക്കുക എന്നാണ് യുഡിഎഫ് ലക്ഷ്യം.
ബിജെപിയും ഒരുങ്ങി ഇറങ്ങുന്നു
ബിജെപി ഉൾപ്പെടുന്ന എൻഡിഎ മുന്നണിയും ഇക്കുറി ഒരുങ്ങി ഇറങ്ങുകയാണ്. ഏറിയ സീറ്റുകളും ബിജെപിയും പ്രധാന സഖ്യകക്ഷി ബിഡിജെഎസും പങ്കിടുന്നു. 6000 വാർഡുകൾ പ്രത്യേകമായി തിരഞ്ഞെടുത്തു ശ്രദ്ധ കേന്ദ്രീകരിക്കാനാണു ബിജെപി തീരുമാനം. മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തും. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളൊന്നും തെരഞ്ഞെടുപ്പിൽ പ്രശ്നമാകില്ലെന്നാണ് കണക്കു കൂട്ടൽ.
തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണം പിടിക്കുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. പാലക്കാട് മുൻസിപ്പാലിറ്റി പോലുള്ള ശക്തികേന്ദ്രങ്ങളിലും ബിജെപി വിജയം പ്രതീക്ഷിക്കുന്നു. ബിഡിജെഎസിന് ശക്തിയുള്ള പാർട്ടിയായി നിലനിൽക്കാൻ മികച്ച വിജയം അനിവാര്യമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍