കോവിഡ് കാലത്തും അൽപ്പം ലക്ഷ്വറിയായി ജീവിക്കാൻ അസറ്റ് ഹോംസിന്റെ ആഡംബര പ്രൊജക്ടുകൾ; മൂന്ന് ഫ്ളാറ്റ് പ്രൊജക്ടുകൾ പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് സമർപ്പിച്ചു; കഴക്കൂട്ടത്തെ അസറ്റ് ഓർക്കസ്ട്രയും കൊല്ലത്തെ ടി കെ എം അസറ്റ് ഗ്രാൻഡിയോസ് സ്റ്റെർലിങും തൃശ്ശൂർ അമലാ നഗറിലെ അസറ്റ് ഗീതാഞ്ജലിയും കൈമാറിയത് വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ
മാർക്കറ്റിങ് ഫീച്ചർ
ശാന്തസുന്ദരമായ അന്തരീക്ഷം, അത്യാധുനിക അമിനിറ്റീസ്...ലക്ഷ്വറി പ്രൊജക്റ്റ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉയർന്നുവരുന്ന ചിത്രങ്ങളാണിത്. ഇതുകൊണ്ട് തന്നെയാണ് സ്റ്റൈലിഷ് ആയി ജീവിതം നയിക്കണം എന്നാഗ്രഹിക്കുന്നവർ അത് വിശ്രമജീവിതം ആയാൽ പോലും ലക്ഷ്വറി പ്രൊജെക്ടുകൾ തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ റെസ്പോൺസിബിൾ ബിൽഡർ എന്ന് പ്രശസ്തിയാർജ്ജിച്ച അസറ്റ് ഹോംസ് 3 ലക്ഷ്വറി പ്രൊജെക്ടുകൾ ആണ് കോവിഡ് പ്രതിസന്ധികൾക്കിടയിലും നിർമ്മാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് സമർപ്പിച്ചത്. തിരുവനന്തപുരം കഴക്കൂട്ടത്തെ അസറ്റ് ഓർക്കസ്ട്ര, കൊല്ലം കടപ്പാക്കടയിലുള്ള ടി കെ എം അസറ്റ് ഗ്രാൻഡിയോസ് സ്റ്റെർലിങ്, തൃശ്ശൂർ അമലാ നഗറിലെ അസറ്റ് ഗീതാഞ്ജലി എന്നീ ലക്ഷ്വറി പ്രൊജെക്ടുകൾ ആണ് വെർച്യുൽ പ്ലാറ്റ് ഫോമിലൂടെ ഉപഭോക്താക്കൾക്ക് കൈമാറിയത്.
അസറ്റ് ഓർക്കസ്ട്ര
ദൃശ്യഭംഗിക്ക് പ്രാധാന്യം നൽകിക്കൊണ്ട് അസറ്റ് ഹോംസ് അടുത്ത കാലത്ത് നിർമ്മിച്ച ഫ്യൂച്ചർ റിച്ച് പ്രൊജെക്ടുകളിൽ ഒന്നായ അസറ്റ് ഓർക്കസ്ട്ര, തലസ്ഥാനത്ത് ഒരു ലക്ഷ്വറി ഫ്ളാറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ്. നഗരഹൃദയമായ കഴക്കൂട്ടത്ത് ജീവിതത്തിന് ഏറ്റവും വേഗതകൂടിയ ടെക്നോപാർക്കിനു സമീപം ശാന്തസുന്ദരമായ ഒരിടം ആഗ്രഹിക്കുന്നവർക്ക് ഓർക്കസ്ട്ര തെരഞ്ഞെടുക്കാം. പേര് സൂചിപ്പിക്കുന്നതുപോലെ ജീവിതത്തിന്റെ വൈവിധ്യമാർന്ന താളങ്ങൾ ആസ്വദിക്കുവാൻ കഴിയുന്ന ഇടമാണ് ഓർക്കസ്ട്ര.
വിശാലമായ കോമ്പൗണ്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്ന രണ്ടു ടവറുകൾ ഉൾക്കൊള്ളുന്ന ഓർക്കസ്ട്രയിലേക്ക് സ്വാഗതം ചെയ്യുന്നത് പ്രൗഢസുന്ദരമായ ഗ്രാൻഡ് ലോബിയാണ്. 2,3,4, ഡ്യൂപ്ളെക്സ് ശ്രേണിയിലുള്ള 103 ഫ്ളാറ്റുകളാണ് ഓരോ ടവറിലുമുള്ളത്.
കുട്ടികളുടെ സ്വാഭാവരൂപീകരണത്തിൽ അവർ വളരുന്ന സാഹചര്യങ്ങളുടെ സ്വാധീനം വളരെ വലുതാണ്. കുട്ടികൾക്ക് പൂർണ ശ്രദ്ധ ലഭിക്കുന്ന ഇടമാവണം വീട് എന്ന ചിന്തയിൽ കുട്ടികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രമേയത്തിലാണ് ഓർക്കസ്ട്രയുടെ അമിനിറ്റീസ് മിക്കതും ഒരുക്കിയിരിക്കുന്നത്. ചെറിയ കുഞ്ഞുങ്ങൾക്കായുള്ള ക്രഷ് മുതൽ ഏതു പ്രായത്തിലുമുള്ള കുട്ടികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. 3 വയസിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ ടോഡ്ലേഴ്സ് പാർക്ക് അവയിലൊന്നാണ്.
കുട്ടികളുടെ കായിക വിനോദങ്ങൾക്കും ആരോഗ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ച റോക്ക് ക്ലൈമ്പിങ്, റോപ് ക്ലൈമ്പിങ്, ഓപ്പൺ പ്ലേ ഏരിയ എന്നിവയും ഹെൽത്ത് ക്ലബും ഏറെ ശ്രദ്ധേയമാണ്. കുട്ടികൾക്കായുള്ള ട്രെയിനിങ് റൂമും ലൈബ്രറിയും അവരുടെ മാനസികവളർച്ചയിൽ ഏറെ സഹായിക്കുന്നു. രണ്ടാംനിലയിലാണ് ഇവയെല്ലാം ഒരുക്കിയിരിക്കുന്നത്.
ഗ്രൗണ്ട് ഫ്ളോറിലുള്ള മൾട്ടി പ്ളേ സ്റ്റേഷനിൽ 20 കുട്ടികൾക്ക് ഒരേ സമയം കളിക്കാനുള്ള സൗകര്യമുണ്ട്.
ഫ്ളാറ്റിന്റെ ഭംഗി പൂർണമായി ആസ്വദിക്കാവുന്ന വിധത്തിൽ പ്രത്യേക ഇരിപ്പിടങ്ങളോട് കൂടിയ ഇൻഡോർ ഫൗണ്ടെൻ ഓർക്കസ്ട്രയിലെ രാവുകൾക്ക് നിറം പകരുന്നു. സ്റ്റീം ബാത്ത്, സ്പാ എന്നിവയോടു കൂടിയ പ്രത്യേക ഹെൽത്ത് ക്ലബ്ബുകൾ സ്ത്രീകൾക്കും പുരുഷന്മാർക്കുമായുണ്ട്. കൂടാതെ ബ്യൂട്ടി പാർലർ, ക്ലബ് റൂം എന്നീ സൗകര്യങ്ങളും.
26 പേർക്കിരിക്കാവുന്ന ഹോം തിയേറ്റർ ആണ് മറ്റൊരു സവിശേഷത. 100 പേർക്ക് ഇരിക്കാവുന്ന, പോഡിയം എന്നിവ ഉൾപ്പെടുന്ന പാർട്ടി ഹാൾ, ക്ലബ്ബ് റൂം, കാർഡ് റൂം, എന്നിവ വിനോദവേളകൾക്ക് പുതുമയേകുന്നു.
റൂഫ് ടോപ്പിന്റെ സാധ്യതകളെ പൂർണ്ണമായും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതാണ് ഇവിടത്തെ സൗകര്യങ്ങളെല്ലാം തന്നെ. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം പൂളുകളാണ് ഉള്ളത്. രണ്ടു പൂളുകളിലും അംബ്രല്ല ഫൗണ്ടെനും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓപ്പൺ ഷവർ കാസ്കേഡും. ബാർബിക്യു കൗണ്ടർ ഉൾപ്പെടുന്ന ഓപ്പൺ പാർട്ടി ഏരിയ റൂഫ് ടോപ്പിലെ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകുന്നു. പ്രത്യേക വാട്ടർ പ്യൂരിഫിക്കേഷൻ യൂണിറ്റ്, ഗ്രോസറി റൂം, കോമൺ ഏരിയകളിൽ ഒരുക്കിയിരിക്കുന്ന ബയോമെട്രിക് അക്സസ് കൺട്രോൾ എന്നിവ ഓർക്കസ്ട്രയിലെ ഈസി ലൈഫിന് മുതൽക്കൂട്ടാണ്.
പാൻട്രി ഏരിയ, ലിവിങ് ഏരിയ എന്നിവയോടു കൂടിയ ഗസ്റ്റ് റൂം ആതിഥ്യ മര്യാദയോടൊപ്പം മോഡേൺ ലൈഫിന്റെ സാധ്യതകൾ കൂടി പങ്കുവെക്കുന്നു. ലോബിയിലെ ഇലക്ട്രോണിക് ഹാൻഡ് സാനിറ്റൈസർ, വെഹിക്കിൾ ചാർജിങ് പോയിന്റ് എന്നിവ അതിഥികൾക്കായി ഒരുക്കിയവയാണ്. ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ളോർ, ഫസ്റ്റ് ഫ്ളോർ എന്നിവയും സെക്കന്റ് ഫ്ളോറിൽ പകുതി ഭാഗവും കാർ പാർക്കിങ് സൗകര്യവുമുണ്ട്.
ബുക്കിംഗിനും സൈറ്റ് വിസിറ്റിനുമായി വിളിക്കൂ, ഷൈൻ വിക്ടർ: +91 99467 11106
ടി കെ എം അസറ്റ് ഗ്രാൻഡിയോസ് സ്റ്റെർലിങ്
കൊല്ലം നഗരത്തിൽ ഒരു ഫ്ളാറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ അനുയോജ്യമാണ് നഗരത്തിന്റെയും അഷ്ടമുടിക്കായലിന്റെയും സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ നിർമ്മിച്ചിരിക്കുന്ന ടി കെ എം അസറ്റ് ഗ്രാൻഡിയോസ് സ്റ്റെർലിങ്. ഗ്രാൻഡിയോസിന്റെ 2 ടവറുകളിൽ ഒന്നായ സ്റ്റെർലിങ്ങിൽ 16 നിലകളിലായി 2,3, 4 ബെഡ്റൂം ശ്രേണിയിലുള്ള 61 ഫ്ളാറ്റുകളാണുള്ളത്.
ഡബിൾ ഹൈറ്റ് ലോബി ആണ് സ്റ്റെർലിംഗിൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. പതിനാലാം നിലയിൽ ഒരുക്കിയിരിക്കുന്ന പൂൾ ഡെക്കോടുകൂടിയ സ്വിമ്മിങ് പൂളാണ് സ്റ്റെർലിങ്ങിന്റെ ഏറ്റവും വലിയ ആകർഷണം.
ഹെൽത്ത് ക്ലബ്, മൾട്ടി പർപ്പസ് ഹാൾ, റീഡിങ് റൂം, ഇൻഡോർ ഗെയിംസ്, ബാർബിക്യു ഏരിയ എന്നിവയും ഈ നിലയിലാണ്. പതിനാലാം നിലയിലും പതിനേഴാം നിലയിലും ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ ദൂരക്കാഴ്ചയുടെ സൗന്ദര്യം ആസ്വദിക്കാനായി പ്രത്യേകം തയ്യാറാക്കിയവയാണ്.
ഗ്രൗണ്ട് ഫ്ളോറിൽ കിഡ്സ് പ്ലേഏരിയയും ഗസ്റ്റ് റൂമും ഒരുക്കിയിരിക്കുന്നു. രണ്ട് ലിഫ്റ്റുകൾ, വീഡിയോ ഡോർ ഫോൺ, സെൻട്രലൈസെഡ് ഗ്യാസ് സപ്ലൈ, വേസ്റ്റ് മാനേജ്മെന്റ് സംവിധാനം എന്നിവയും സ്റ്റെർലിംഗിൽ ഉണ്ട്.
ബുക്കിംഗിനും സൈറ്റ് വിസിറ്റിനുമായി വിളിക്കൂ, ഗോപൻ: +91 99614 62111
അസറ്റ് ഗീതാഞ്ജലി
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഹരിത ഭംഗിയാലും ഏറെ അനുഗൃഹീതമാണ്. നഗര ജീവിതത്തിന്റെ എല്ലാ ഗുണങ്ങളും അനുഭവിച്ചുകൊണ്ടു പ്രകൃതിയെ തൊട്ടറിയാനുള്ള ഒരവസരം. അതാണ് തൃശ്ശൂർ അമലാ നഗറിലെ അസറ്റ് ഗീതാഞ്ജലി എന്ന വില്ല പ്രൊജക്റ്റ് നൽകുന്നത്. തൃശ്ശൂരിലെ പുതിയ കൊമേർഷ്യൽ ഹബ് ആയ പുഴക്കലിൽ നിന്ന് 2 കിലോമീറ്റർ മാറി ഹരിതാഭമായ 2 ഏക്കർ 5 സെന്റിൽ ആണ് 29 വില്ലകൾ ഉൾക്കൊള്ളുന്ന അസറ്റ് ഗീതാഞ്ജലി സ്ഥിതി ചെയ്യുന്നത്. 6000 സ്ക്വയർ ഫീറ്റിലധികം വിസ്തീർണമുള്ള വാടിക എന്ന ക്ലബ് ഹൗസ് ആണ് ഗീതാഞ്ജലിയുടെ ഏറ്റവും വലിയ സവിശേഷത.
ആഡംബര ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത എല്ലാ സൗകര്യങ്ങളുമടങ്ങിയതാണ് വാടിക. വിവിധ ഫങ്ഷനുകൾക്കായി ക്ലോസ്ഡ് പാർട്ടി ഏരിയ, ഓപ്പൺ പാർട്ടി ഏരിയ എന്നിവ ഒരുക്കിയിരിക്കുന്നു. ഹെൽത്ത് ക്ലബ്, സ്റ്റീം ബാത്ത്, സോനാ ബാത്ത്, സ്വിമ്മിങ് പൂൾ എന്നിവയുമുണ്ട്. ചിൽഡ്രൻസ് പ്ലേ ഏരിയയും ഗസ്റ്റ് റൂമും ഉൾപ്പെടെയുള്ള അമിനിറ്റീസും ക്ലബ് ഹൗസിലുണ്ട്.
കണ്ടംപററി ഡിസൈനിൽ നിർമ്മിച്ച വില്ലകൾ കാഴ്ചക്ക് പുതുമ പകരുന്നു. ഓരോ വില്ലയ്ക്കും മുന്നിൽ കുട്ടികൾക്ക് കളിക്കുന്നതിനും മറ്റുമായി ഓപ്പൺ സ്പേസ് നൽകിയിരിക്കുന്നു. ഡ്യൂവൽ കാർ പാർക്കിങ് സൗകര്യവുമുണ്ട്. വില്ലയുടെ ഉള്ളിലായി ഒരു പ്രൈവറ്റ് കോർട്ടിയാർഡ് നൽകിയിരിക്കുന്നു.
യൂട്ടിലിറ്റി റൂം ആണ് മറ്റൊരു പ്രത്യേകത. വാഷിങ് മെഷീൻ, അയേൺ ബോക്സ് എന്നിവ ഉപയോഗിക്കുന്നതിനായി അറ്റാച്ചഡ് ബാൽക്കണിയോട് കൂടിയതാണ് യൂട്ടിലിറ്റി റൂം. കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ ഒരുക്കിയ കിഡ്സ് പ്ലേ ഏരിയയും ഏറെ ശ്രദ്ധേയമാണ്.
ബുക്കിംഗിനും സൈറ്റ് വിസിറ്റിനുമായി വിളിക്കൂ, വിനോദ്: +91 81298 01555
Call: 98464 99999, [email protected] visit : www.assethomes.in
(വേണ്ടത്ര അന്വേഷണങ്ങൾ നടത്തിയ ശേഷം ആണെങ്കിൽ കൂടി പ്രതിഫലം വാങ്ങി പ്രസിദ്ധീകരിക്കുന്ന ഒരു മാർക്കറ്റിങ് ഫീച്ചർ ആണിത്)
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്