ജിനോയെ വിഷം കഴിച്ച് അവശനിലയിൽ കാണപ്പെട്ടത് വീട്ടിൽ; പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണം; കോൺഗ്രസ് നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തത് മാനസിക - ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നതു കൊണ്ടെന്ന് ആരോപണം; കുഞ്ഞുങ്ങളെ ഭർതൃവീട്ടുകാരുടെ സംരക്ഷണയിൽ നിന്നും മാറ്റി നിർത്തണമെന്ന് ബാലാവകാശ കമ്മിഷനിൽ പരാതി
എം മനോജ് കുമാർ
തിരുവനന്തപുരം: കാസർകോട്ട് വിഷം കഴിച്ച് മരിച്ച നിലയിൽ കാണപ്പെട്ട കോൺഗ്രസ് നേതാവിന്റെ ഭാര്യയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചും ഇവരുടെ നാല് കുട്ടികളെ ഭർതൃവീട്ടുകാരുടെ സംരക്ഷണയിൽ നിന്നും മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടു ബാലാവകാശ കമ്മിഷനിൽ പരാതി. മരണമടഞ്ഞ ജിനോ (36)യുടെ ഭർത്താവും കരിവേടകം വാർഡ് മെമ്പറുമായ ഭർത്താവും ഭർതൃമാതാവും കോവിഡ് പോസിറ്റീവ് ആണ്. അതിനാൽ ജിനോയുടെ പന്ത്രണ്ടു വയസിൽ താഴെയുള്ള നാല് കുട്ടികളെ സുരക്ഷ ജിനോയുടെ വീട്ടുകാരെ ഏൽപ്പിക്കാൻ ഉത്തരവിടണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
ജിനോയുടെ ബന്ധുവായ തിരുവനന്തപുരത്തെ കലാഞ്ജലി ഫൗണ്ടേഷൻ ഡയരക്ടർ സൗമ്യ സുകുമാരൻ ആണ് പരാതി നൽകിയിരിക്കുന്നത്. തന്റ്റെ ഫെയ്സ് ബുക്ക് പേജിലാണ് ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതി അടക്കം സൗമ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ഫോർ ജിനോ എന്ന ഹാഷ് ടാഗിൽ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞു ജിനോയുടെ ഫോട്ടോ അടക്കമാണ് എഫ്ബി കുറിപ്പ് നൽകിയിരിക്കുന്നത്.
ജിനോയുടെ ഭർത്താവ് കാസർകൊട് കുറ്റിക്കൽ മണ്ഡലം പ്രസിഡനറും കരിവേടകം വാർഡ് മെമ്പറുമാണ്. നാല് ദിവസം മുൻപാണ് ജിനോയെ വീട്ടിൽ വെച്ച് വിഷം കഴിച്ച് അവശ നിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജിനോ മരണമടഞ്ഞു. ജിനോയ്ക്ക് നേരെ നടന്ന-മാനസിക ശാരീരിക പീഡനങ്ങൾക്കും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും ഭർതൃവീട്ടുകാർക്ക് എതിരെ കാസർകോട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ജിനോയുടെ അമ്മ മരിച്ചതാണ് . തന്റെ മക്കൾക്ക് എത്ര പ്രതിസന്ധി ഉണ്ടായാലും മുന്നോട്ടു പോകുമെന്ന് ജിനോ തന്നോടു പറയാറുണ്ട്. അതുകൊണ്ട് തന്നെ തന്റെ കൂട്ടുകാരി ജിനോയുടെ മരണത്തിൽ സംശയമുണ്ട്. ജിനോയുടെ നാല് മക്കളാണ് ചെറുപ്രായത്തിൽ അനാഥരാക്കപ്പെട്ടത്. ജിനോ വിഷം കഴിക്കുന്ന ദിവസം കുട്ടികളുടെ ഭക്ഷണത്തിൽ രണ്ടു തവണ ഭർതൃമാതാവ് ചാരം കോരിയിട്ടിട്ടുണ്ട്. ഭർത്താവിന്റെ നിലപാടും പ്രതിസന്ധി സൃഷ്ടിച്ചു. ഇതാണ് ജിനോ വിഷം കഴിക്കാൻ കാരണം.
ജിനോയുടെ ബന്ധുക്കൾക്ക് ഇതുവരെ കുട്ടികളെ കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ല. ജിനോയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് കിട്ടിയിട്ടുമില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ അവസ്ഥയിൽ നാല് കുട്ടികളുടെ സുരക്ഷയ്ക്ക് കമ്മിഷൻ നടപടി സ്വീകരിക്കണം. കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ജിനോയുടെ സഹോദരനും കുടുംബവും തയ്യാറാണ്. ക്രിമിനൽ ആയ പിതാവിന്റെയും കുടുംബത്തിന്റെയും കൂടെ കുട്ടികൾ സുരക്ഷിതരല്ല. ഈ കാര്യത്തിൽ നടപടി സ്വീകരിക്കണം എന്നാണ് സൗമ്യ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ജിനോയുടെ മരണത്തിൽ സംശയമുണ്ടെന്നു സൗമ്യ സുകുമാരൻ മറുനാടനോട് പറഞ്ഞു. ജിനോയുടെ കുട്ടികളെ പതിനാറാം തീയതി വരെ എന്റെ സഹോദരിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ബാലാവകാശ കമ്മിഷൻ ഇടപെടൽ വഴിയാണ് ഇത് നടന്നത്. പതിനാറാം തീയതി ആരുടെ കൂടെ കുട്ടികളെ വിടണം എന്ന് തീരുമാനിക്കും. കുട്ടികൾ കോവിഡ് നെഗറ്റീവ് ആണ്. 13 വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർതൃവീട്ടിലെ പ്രശ്നങ്ങൾ കാരണം സ്വന്തം വീട്ടിലേക്ക് വന്നാലും രാഷ്ട്രീയ സ്വാധീനം കാരണം ജിനോയ്ക്ക് ഭർതൃവീട്ടിലേക്ക് എപ്പോഴും തിരികെ പോകേണ്ടി വന്നു. ജീവിതം മുഴുവൻ അവൾക്ക് കഷ്ടപ്പാടായിരുന്നു. വീട്ടിൽ വെച്ച് വിഷം അകത്ത് ചെന്നതിനെ തുടർന്ന് പരിയാരം ആശുപത്രി കിടക്കയിൽ വെച്ച് നാല് ദിവസം മുൻപാണ് അവൾ മരിച്ചത്.
മരിക്കുമ്പോൾ ജിനോ കോവിഡ് പോസിറ്റീവ് ആയിരുന്നു. അതിനാൽ ഞങ്ങൾക്ക് അവളെ സന്ദർശിക്കാൻ കഴിഞ്ഞില്ല. ആശുപത്രിക്കിടക്കയിൽ വെച്ച് അവളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവസാന മൊഴിക്ക് ഞങ്ങൾ അവളെ പ്രേരിപ്പിച്ചതാണ്. അവൾ ബെഡിൽ നിന്നും തിരികെ വരില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതിനാൽ ഫോണിൽ ഞങ്ങൾ മൊഴിക്ക് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അവൾ തിരികെ വരുമെന്ന് പ്രതീക്ഷിച്ചു. എനിക്ക് ശ്വാസം മുട്ടുന്നു.... അതിനാൽ വന്നിട്ട് എല്ലാം പറയാം എന്നാണ് ഫോണിൽ അവൾ പറഞ്ഞത്. വന്നിട്ട് അവൾ ഒന്നും പറയില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് മനസിലാക്കിയാണ് അവസാന മൊഴിക്ക് ഞങ്ങൾ ആവശ്യപ്പെട്ടത്. ജീവിക്കും എന്ന പ്രതീക്ഷ അവസാനം വരെ അവൾ നിലനിർത്തിയിട്ടുണ്ടായിരിക്കണം.
അവളുടെ അകത്ത് ചെന്നത് എലി വിഷം ആണ്. കിഡ്നി ഫെയിലിയർ ആയിരുന്നു. ഡോക്ടർമാർ കിഡ്നി ട്രാൻസ് പ്ളാന്റെഷന് ആവശ്യപ്പെട്ടിരുന്നു. ഗുണം കിട്ടില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവൾ മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കോവിഡ് ആയതിനാൽ നേരിട്ട് കാണാനും കഴിഞ്ഞില്ല. അതിനാൽ എങ്ങനെ വിഷം അകത്ത് ചെന്ന് എന്ന് അറിയാനും കഴിഞ്ഞില്ല. ഇനി ഞങ്ങൾ മരണത്തിൽ സംശയം ചൂണ്ടിക്കാട്ടി കൂടി പരാതി നൽകും-സൗമ്യ പറയുന്നു.
Stories you may Like
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- എൻ എസ് എസിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടിയേക്കും
- മിത്ത് വിവാദത്തിലെ തിരുവനന്തപുരം കേസ് പിൻവലിക്കാൻ സർക്കാരിൽ ആലോചന
- ഷംസീർ മാപ്പു പറയണം; എൻ എസ് എസ് നിലപാട് കടുപ്പിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍