എന്റെ വക്കീൽ ജീവിതകാലത്ത് കണ്ട ഏറ്റവും ആശ്ചര്യകരമായ സംഭവമാണ് നാല് സുപ്രീം കോടതി ജഡ്ജിമാരുടെ പ്രസ്സ് കോൺഫറൻസ്; അന്ന് ഞാൻ എഴുതി.. ഇന്ത്യൻ നിയമലോകവ്യവസ്ഥ തകർക്കുവാൻ നാല് ഗോർബച്ചേവുമാർ ധാരാളം; 70 കൾ മുതലിങ്ങോട്ടുള്ള ജുഡീഷ്യറിയുടെ അപചയം: അഡ്വ.ജോൺസൺ മനയാനി എഴുതുന്നു
അഡ്വ.ജോൺസൺ മനയാനി
നമ്മൾ എങ്ങോട്ട്?
1. കഴിഞ്ഞ 40 കൊല്ലമായി ഹൈക്കോടതി അഭിഭാഷകനാണ്. എന്റോൾ ചെയ്ത 04.11.1979 മുതൽ. ഒന്നുണ്ട്, എനിക്ക് ഇന്നേവരെ എന്റെ കേസുകൾ കേട്ട ഒരു ജഡ്ജിയുടെ സ്വഭാവശുദ്ധിയെപ്പറ്റി സംശയിക്കേണ്ടി വന്നിട്ടില്ല. കാരണം എനിക്ക് ആഗ്രഹങ്ങളില്ല. ആഗ്രഹങ്ങളാണല്ലോ നിരാശയ്ക്ക് നിദാനം (Desire is the cause of all Despair- Sri buddha)
2. ജുഡീഷ്യറിയിലെ അപചയം കാലങ്ങളായി ഏറിവരികയാണ്. ഒരു വൻ മരത്തിന്റെ വേരിൽ ഒരു വിള്ളൽ വീണാൽ, കാലക്രമേണ മരം വീഴും. ഒരു കൊടുങ്കാറ്റുകൂടിയുണ്ടെങ്കിൽ വീഴ്ച നിശ്ചയം. നീതിന്യായ വ്യവസ്ഥയിലെ അപചയത്തിന് കാരണം പുറമേ നിന്നുള്ള ആക്രമണം അല്ല, അകത്തുനിന്നുള്ള അഞ്ചാം പ്രതിപ്രവർത്തനങ്ങളാണ്. അത് എങ്ങനെയാണ് പരിശോധിക്കാം:-
- 1973 ൽ സീനിയർ ജഡ്ജിമാരായിരുന്ന ജെഎസ് ഷെലോട്ട്, ജസ്റ്റിസ് എ എൻ ഗ്രോവർ, ജസ്റ്റിസ് കെ എസ്. ഹെഡ്ഡെ, എന്നിവർ രാജി വെച്ചു. രാജി കാരണം അവരുടെ ജൂനിയർ, എ. എൻ. റേയെ അവരുടെ തലയ്ക്ക് മുകളിൽക്കൂടി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. അവർ ചെയ്ത തെറ്റ് എന്തെന്നാൽ ബാങ്ക് ദേശവൽക്കരണക്കേസ് കേട്ട ഭരണഘടനാബഞ്ച് ഭൂരിപക്ഷവിധിക്കെതിരേ ഡിസന്റിങ് വിധി എഴുതി എന്നുള്ളത്. അത് വലിയ തെറ്റായി എന്ന്, അന്നത്തെ പ്രധാനമന്ത്രി മിസ്സിസ് ഗാന്ധിയും അന്നത്തെ നിയമവകുപ്പ് മന്ത്രി ഗോഖലേയും കണ്ടു എന്ന വസ്തുത.
ജസ്റ്റിസ് എച്ച്. ആർ ഖന്നയുടെ രാജി
ജസ്റ്റിസ് എച്ച്. ആർ ഖന്നയുടെ കാര്യത്തിലും ജസ്റ്റിസ് എ. എൻ റേയുടെ നിയമനം പോലുള്ള സംഭവങ്ങൾ ആവർത്തിച്ചു. ജസ്റ്റിസ് ഖന്നയായിരുന്നു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ മുതിർന്ന ജഡ്ജി. ഖന്നയുടെ സീനിയോരിറ്റി അവഗണിച്ച് അദ്ദേഹത്തിന്റെ തലക്ക് മുകളിൽ കൂടി ജൂനിയറായ ജസ്റ്റിസ് എം എച്ച് ബെഗിനെ നിയമിച്ചു. ഉടൻ ഖന്ന രാജിവച്ചു. അദ്ദേഹം ചെയ്ത തെറ്റ് പ്രശസ്തമായ ജബൽപ്പൂർ ഹേബിയസ് കോർപ്പസ് കേസിൽ പൊതു വിധിയെ എതിർത്ത് അടിയന്തരാവസ്ഥക്കാലത്തും മൗലികാവകാശങ്ങൾ നിലനിൽക്കുമെന്ന് ഖന്ന വിധിയെഴുതി. ഇല്ലെന്നായിരുന്നു ഭൂരിപക്ഷ വിധി. ഭൂരിപക്ഷ വിധി എഴുതിയവരിൽ 3 പേർ പിന്നീട് ചീഫ് ജസ്റ്റീസുമാരായി.
അതിങ്ങനെ:-
1. ജസ്റ്റിസ് ബൈഗ് - ചീഫ് ജസ്റ്റിസ് 27-01-1977 മുതൽ 21-02-1978
2. ജസ്റ്റിസ് ചന്ദ്രചൂഡ് - ചീഫ് ജസ്റ്റിസ് 22-02-1978 മുതൽ 11-07-1985
3. ജസ്റ്റിസ് ഭഗവതി - ചീഫ് ജസ്റ്റിസ് 12-07-1985 മുതൽ 20-12-1988
ഒറ്റ ചോദ്യം ഭരണകക്ഷിയോടൊപ്പം നിൽക്കുന്നത് അല്ലേ നന്ന്? അതേ പക്ഷെ, ഖന്നയോടൊപ്പം നിന്ന് ഭരണകക്ഷിമെമ്പർമാരുടെ അതൃപ്തി കൈപ്പറ്റണോ? പക്ഷെ, ഒന്നുണ്ട്, ഖന്ന ലോകനിയമവേദിയിലെ സ്വതന്ത്ര ജുഡീഷ്യറിയുടെ പര്യായമായി മാറി. 40 വർഷങ്ങൾക്ക് ശേഷം ഭൂരിപക്ഷ വിധി ശരിയായില്ല എന്ന വിധി ചന്ദ്രചൂഡിന്റെ മകനുൾപ്പെടുന്ന ബഞ്ച് വിധി പ്രഖ്യാപിച്ചു.
3. എന്റെ വക്കീൽ ജീവിതകാലത്ത് കണ്ട ഏറ്റവും ആശ്ചര്യകരമായ സംഭവമാണ്, 4 സുപ്രീം കോടതി ജഡ്ജിമാരുടെ പ്രസ്സ് കോൺഫറൻസ്. അതും കോടതിയുടെ പ്രവർത്തിസമയത്ത്. പ്രസ് കോൺഫറൻസ് നയിച്ചത് മുൻ സെമിനാരിസ്റ്റർ ആയിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് (ജോസഫ് സ്റ്റാലിൻ ഒരു മുൻ സെമിനാരിസ്റ്റായിരുന്നു.) വ്യക്തമായ അച്ചടക്കലംഘനം, കോടതിയലക്ഷ്യവും, അന്ന് ഞാൻ എഴുതി, യുഎസ്എസ്ആറിനെ നശിപ്പിക്കുവാൻ ഒരു ഗോർബച്ചേവ് ധാരാളമായിരുന്നു എന്ന്. ഇന്ത്യൻ നിയമലോകവ്യവസ്ഥ തകർക്കുവാൻ 4 ഗോർബച്ചേവുമാർ ധാരാളം.
4. ജസ്റ്റിസ് കുര്യൻ ജോസഫ്
മാതൃകാ പുരുഷൻ/പുണ്യപുരുഷൻ
2014-17 പാസ്റ്ററൽ കൗൺസിൽ സമാപന സമ്മേളനത്തിൽ സഭാതലവൻ പ്രഖ്യാപിക്കുന്നു അദ്ദേഹം പുണ്യ പുരുഷനാണെന്ന്, അങ്ങനെയാണെങ്കിൽ കെസിബിസി ഒരു സർക്കുലർ പുറപ്പെടുവിക്കണം. ക്ഷൗരം ചെയ്യുന്ന രോമവും തലമുടിയും ശേഖരിച്ചുവെക്കണമെന്ന്. ഇത്രയും കൊല്ലം ഇത്രമാത്രം തിരുശേഷിപ്പുകൾ നഷ്ടപ്പെടാൻ ഇടയായത് ഗുരുതരമായ ശാപമോക്ഷമല്ലേ. കാലതാമസം മാപ്പാക്കാനുള്ള ഹർജി സഹിതം സർക്കുലർ ഇറക്കേണ്ടതല്ലേ.
5. ദീപിക : 21-01-2018 ഞായറാഴ്ച
ഞായറാഴ്ച ജസ്റ്റിസ് കുര്യൻ ജോസഫ് - പതിപ്പോ
- ഒന്നാം പേജിൽ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പ്രസ്താവന - താഴെ പടം
- രണ്ടാം പേജിൽ വീണ്ടും പടം - പ്രസംഗച്ചുരുക്കം.
- മൂന്നാം പേജിൽ വീണ്ടും പ്രസംഗച്ചുരുക്കം
ഇത്രക്ക് വ്യക്തിപൂജ ആവശ്യമുണ്ടോ, ജസ്റ്റിസ് കുര്യൻ ജോസഫ് - ഇതാര് ഫ്രാൻസിലെ ലൂയിസ് പതിനാലാമനോ, ഹിറ്റ്ലറോ അതോ മാവോയൊ.
6. 09-10-2018 ലെ സുപ്രീം കോർട്ട് കൊളേജീയത്തിന്റെ മിനിട്ട്സ്
09-10-2018, ജസ്റ്റിസ് കുര്യൻ ജോസഫ് അടങ്ങുന്ന കൊളേജിയം അഡ്വ. പി ഗോപാലിന് സാമ്പത്തിക സുരക്ഷിതത്വം ഇല്ലായെന്ന് കണ്ട് അദ്ദേഹത്തിന് ജഡ്ജി സ്ഥാനത്തിന് അർഹതയില്ലായെന്ന് കണ്ടു. ഇടിവെട്ടിയവരെ പാമ്പ് കടിച്ചു എന്ന പോലെ അഡ്വ. പി ഗോപാൽ പണം ഇല്ലാത്തവനാണെന്ന കാര്യം സുപ്രീം കോടതി വെബ്സൈറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്തു. നിസ്വനായ ഗോപാലിന്റെ പേർ ഹൈക്കോടതി കൊളേജിയം, സുപ്രീം കോടതി കൊളേജിയവും ഇന്റർവ്യൂവിന് വിളിച്ചതെങ്ങനെയെന്നുള്ള കാര്യം ഇന്നും ഒരു തമസ്യയാണ്. ഈ ഘട്ടത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് തന്റെ അഭിഭാഷക ജീവിതത്തിലെ ആദ്യകാലത്ത്, രോഗികളെ സന്ദർശിച്ച് പ്രാർത്ഥിച്ച് ലിസ്സി ഹോസ്പിറ്റലിന്റെ ഡോക്ടേഴ്സ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന കാര്യം ഓർമയിൽ വരുന്നു. അദ്ദേഹത്തിന്റെ പ്രഭുത്വകുലപാരമ്പര്യവും, കുടുംബ പണക്കൊഴുപ്പുകൊണ്ടുമായിരിക്കുമല്ലോ ചെറു പ്രായത്തിലേ മുതിർന്ന അഭിഭാഷക സ്ഥാനം ലഭിച്ചത്.
7. ന്യൂനപക്ഷ സമുദായക്കാരനായ ജസ്റ്റിസ് കുര്യൻ ജോസഫ് പീഡിപ്പിക്കപ്പെട്ട വിവരം
റിട്ടയർമെന്റിന്റെ പിറ്റേദിവസം ന്യൂനപക്ഷ സമുദായാംഗമായതുകൊണ്ട് താൻ ഏറ്റുവാങ്ങിയ കൊടിയ പീഡനങ്ങളേപ്പറ്റി അദ്ദേഹം വിവരിക്കുന്നു. ജീവിക്കുന്ന പുണ്യവാനായ അദ്ദേഹം പീഡനം ഏറ്റുവാങ്ങാൻ ബാധ്യസ്ഥനാണ്. അങ്ങനെ പീഡനം ഏറ്റുവാങ്ങിയാൽ സഭയ്ക്ക് അത് ഒരു മുതൽക്കൂട്ടും. രക്തസാക്ഷിപട്ടികയിൽ പേര് വരികയും ചെയ്യുമല്ലോ. ഈ ന്യൂനപക്ഷ പീഡനം സഹിച്ചതുമൂലമാണല്ലോ അദ്ദേഹം വൈദ്യുതിബോർഡ് അഭിഭാഷകൻ, അഡീഷണൽ അഡ്വ. ജനറൽ, ഹൈക്കോർട്ട് ജഡ്ജ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജി എന്നീ സ്ഥാപനങ്ങളിൽ എത്തിയത്. പീഡനം ഏറ്റുവാങ്ങുവാൻ അദ്ദേഹം ഫീമെയിൽ ജെൻഡറാണോ? ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പ്രവർത്തനങ്ങൾ കാണുമ്പോൾ രണ്ട് കാര്യങ്ങൾ ഓർമയിൽ വരുന്നുണ്ട്.
- പ്രാവിന്റെ ജീവിതശൈലി
- കല്യാണസൗഗന്ധികത്തിലെ പാഞ്ചാലിയുടെ പെരുമാറ്റ രീതി
പ്രാവിന്റെ ജീവിതചര്യ എന്നു പറയുന്നത് കിടക്കുന്നിടതത് കാഷ്ഠിക്കുക എന്നുള്ളതാണ്. കല്യാണസൗഗന്ധികത്തിലെ പാഞ്ചാലിയുടെ മുമ്പിൽ ഒരു സുഗന്ധപുഷ്പം വന്നു വീണ ഉടൻ, പാഞ്ചാലി കൂടുതൽ സുഗന്ധപുഷ്പങ്ങൾക്കായി ഭീമസേനനോട് കെഞ്ചി. ഭീമസേനൻ, ഗദയുമായി ചാടിത്തുള്ളി പുറപ്പെട്ടു. പാഞ്ചാലിയായ കുര്യൻ ജോസഫിന് വേണ്ടി സഭാപിതാക്കന്മാർ ഗദയുമായി എത്രവട്ടം ചാടി പുറപ്പെട്ടു. 40 വർഷമായി ഞാൻ ഹൈക്കോടതിയിൽ അഭിഭാഷകനായി തുടരുന്നു. എന്റെ അഭിഭാഷകജീവിതത്തിനിടയിൽ യാതൊരു പീഡനവും ന്യൂനപക്ഷപീഡനവും ഒട്ടുമേ ഇല്ല. സഹിക്കേണ്ടി വന്നിട്ടില്ല. ഞാൻ അനുഭവിച്ച പീഡനം എന്റെ സ്വന്തം സമുദായത്തിൽ നിന്നാണ്. ഉദാഹരണത്തിന്, രാമപുരം പള്ളി കേസ്. മോഹൻലാൽ, രാവണപ്രഭു എന്ന സിനിമയിൽ പറയുന്ന പോലെ, കുര്യൻ ജോസഫിനെപോലെ ഞാൻ ഗപ്പ് ഒന്നു അടിച്ചിട്ടില്ല എന്നുമാത്രം.
ജസ്റ്റീസ് കുര്യൻ ജോസഫിന്റെ സുഹൃത്തായ ജസ്റ്റിസ് ഗഗോയി ചീഫ് ജസ്റ്റിസായി. അദ്ദേഹത്തിന്റെ പേരിൽ സ്ത്രീ പീഡനാരോപണം വന്നു. സത്യാവസ്ഥ പിരശോധിക്കുവാൻ ഗഗോയിയുടെ നേതൃത്വത്തിൽ സുപ്രീം കോടതി ജഡ്ജിമാർ സിറ്റിങ് നടത്തുവാൻ തുടങ്ങി. പിന്നീട് അദ്ദേഹം കേസിൽ നിന്നും മാറി നിന്നു. എന്തൊരു നിഷ്പക്ഷത. നീറോ, കലിഗുല എന്നീ റോമൻ ചക്രവർത്തിമാർ കാണിക്കാത്ത മനോധൈര്യം.. കലിഗുലാ തന്റെ കുതിരക്ക് സെനറ്റർ സ്ഥാനം കൊടുത്ത കാര്യം വിസ്മരിക്കുന്നില്ല.
ഇവരുടെ എല്ലാം പ്രവർത്തനശൈലിമൂലം, ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ വളർച്ച പടവലങ്ങയുടെ വളർച്ചപോലെ.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്