കാറ്റാടി യന്ത്രം ഉപയോഗിച്ച് വൈദ്യുതിക്കൊപ്പം ശുദ്ധജലവും ഓക്സിജനും ഉദ്പാദിപ്പിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല; രാഹുൽ ഗാന്ധി കളിയാക്കിയത് കാര്യമറിയാതെ; അബുദാബിയിലെ മരുഭൂമിയിൽ നിന്നും ഫ്രഞ്ച് കമ്പനി അര മണിക്കൂറിൽ ഉദ്പാദിപ്പിച്ചത് 62 ലീറ്റർ ശുദ്ധജലം; ഓക്സിജനെ വേർതിരിക്കാൻ ഫ്രാക്ഷണൽ ഡിസ്റ്റിലേഷനും ക്രയോജനിക് ഡിസ്റ്റിലേഷനും; കാര്യമറിയാതെ മോദിയെ ട്രോളി രാഹുൽ ഗാന്ധി
മറുനാടൻ ഡെസ്ക്
കാറ്റാടി യന്ത്രം ഉപയോഗിച്ച് വൈദ്യുതിക്കൊപ്പം ശുദ്ധജലവും ഓക്സിജനും ഉദ്പാദിപ്പിക്കാനാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ കളിയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിയതിന് പിന്നാലെ വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് വേണ്ടത്ര അറിവില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളും രംഗത്തെത്തി. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും മാധ്യമങ്ങൾ വളരെ മുന്നേ റിപ്പോർട്ട് ചെയ്തതുമായ കാര്യമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതെന്ന് ബിജെപി നേതാക്കൾ പറയുന്നു. വെള്ളിയാഴ്ച കോൺഗ്രസ് മുൻ പ്രസിഡന്റും വയനാട് എംപിയുമായ രാഹുൽ ഗാന്ധി പ്രധാനമന്ത്രി കാറ്റാടി യന്ത്രത്തെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്നം പ്രധാനമന്ത്രിയുടെ അറിവില്ലായ്മ അല്ല, മറിച്ച്, അദ്ദേഹത്തിന് ചുറ്റുമുള്ളവർക്ക് അത് അദ്ദേഹത്തെ ബോധ്യപ്പെടുത്താനുള്ള ധൈര്യമില്ലാത്തതാണ് എന്നും രാഹുൽ കുറിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെസ്താസ് എന്ന വിദേശകമ്പനിയുടെ സിഇഒ ഹെന്റിക് ആൻഡേഴ്സണുമായി നടത്തിയ ചർച്ചയുടെ ദൃശ്യങ്ങളായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്. രാഹുൽ ഗാന്ധിയുടെ വിഡിയോയിൽ മോദി ഇങ്ങനെ പറയുന്നു- 'അന്തരീക്ഷത്തിൽ ഉയർന്ന ഈർപ്പമുള്ള പ്രദേശങ്ങളിൽ കാറ്റാടി യന്ത്രം ഉപയോഗിച്ച് വെള്ളം വേർതിരിക്കാൻ സാധിക്കും. കാറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ച് ഊർജം ഉണ്ടാക്കാം. ഒപ്പം ഈർപ്പമുള്ള വായു ശേഖരിച്ച് ശുദ്ധജലവും ഉണ്ടാക്കാൻ സാധിക്കണം.
കാറ്റാടി യന്ത്രങ്ങളിൽനിന്ന് ഓക്സിജനും ഇതുപോലെ ഉണ്ടാക്കാനാകുമെന്നും ഇക്കാര്യത്തിൽ ഗവേഷണം നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളെ കമ്പനി സിഇഒയും അംഗീകരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ വിമർശനമെത്തിയത്. ഇതിന് പിന്നാലെ മോദിയാണോ രാഹുലാണോ ശരി എന്ന അന്വേഷണവും സമൂഹമാധ്യമങ്ങളിൽ ശക്തമായി.
കാറ്റാടി യന്ത്രങ്ങളിൽനിന്ന് വെള്ളം ഉണ്ടാക്കിയെടുക്കാമെന്നു നേരത്തേ തന്നെ ഗവേഷണങ്ങളിൽ തെളിയിച്ചിട്ടുള്ളതാണ്. 2012 ൽ ഫ്രഞ്ച് കമ്പനിയായ ഇയോൾ വാട്ടർ കാറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ച് വെള്ളം ഉണ്ടാക്കാൻ സാധിക്കുമെന്ന അവകാശവാദം ഉന്നയിച്ചിരുന്നു. WMS 1000 എന്ന മോഡലാണ് കമ്പനി നിർമ്മിച്ചത്. അബുദാബിക്കു സമീപത്തെ മരുഭൂമിയിൽ നടത്തിയ പരീക്ഷണത്തിൽ മണിക്കൂറിൽ 62 ലീറ്റർ വെള്ളം ഉണ്ടാക്കിയെന്നാണു കമ്പനി അവകാശപ്പെടുന്നത്. ഒരു ദിവസം ആയിരം ലീറ്ററോളം വെള്ളം ഇങ്ങനെ ഉത്പാദിപ്പിക്കാമെന്നാണു കമ്പനി അറിയിച്ചത്. എന്നാൽ പദ്ധതിക്കു വലിയ ചെലവ് വരുമെന്നതിനാൽ അവർ പിന്നോട്ടുപോകുകയായിരുന്നു. 2012 ൽ 500,000 യൂറോയായിരുന്നു ഇതിന്റെ ഉദാപാദന ചെലവ്.
അടുത്ത ചോദ്യം കാറ്റാടി യന്ത്രം ഉപയോഗിച്ച് ഓക്സിജൻ നിർമ്മിക്കാനാകുമോ എന്നതാണ്. സാങ്കേതികമായി പറഞ്ഞാൽ, സാങ്കേതികമായി പറഞ്ഞാൽ, ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ എന്ന പ്രക്രിയയിലൂടെ വായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാൻ കഴിയും. ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ, ക്രയോജനിക് ഡിസ്റ്റിലേഷൻ എന്നിവ ഉൾപ്പെടെ നിരവധി പ്രക്രിയകൾ ഉണ്ട്. ഇതുവഴി വഴി വായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കാൻ കഴിയും.
ഒരു മിശ്രിതത്തെ അതിന്റെ ഘടകഭാഗങ്ങളിലേക്ക് വേർതിരിക്കുന്നതാണ് ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ. ഇത് ഒരു നിശ്ചിത താപനിലയിൽ ചൂടാക്കി സാധാരണയായി ചെയ്യുന്നു. 78% നൈട്രജനും 21% ഓക്സിജനും അടങ്ങിയ അന്തരീക്ഷ വായുവിൽ നിന്നും ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ വഴി ഓക്സിജൻ സൃഷ്ടിച്ചെടുക്കാനാകും. -200ഡിഗ്രി സെൽഷ്യസ് എത്തുന്നതു വരെ വായു ഫിൽട്ടർ ചെയ്ത് തണുപ്പിക്കുന്നു. വായു ദ്രവീകരിക്കുമ്പോൾ, നീരാവി ഘനീഭവിപ്പിക്കുകയും ഫിൽട്ടറുകൾ ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്യുന്നു. കാർബൺ ഡൈ ഓക്സൈഡ് -79 ഡിഗ്രി സെൽഷ്യസിലും ഓക്സിജൻ - 183 ഡിഗ്രി സെൽഷ്യസിലും നൈട്രജൻ -196 ഡിഗ്രി സെൽഷ്യസിലും മരവിപ്പിക്കുന്നു. ദ്രാവക വായുവും നൈട്രജനും വേർതിരിക്കപ്പെടുന്നു.
ക്രയോജനിക് ഡിസ്റ്റിലേഷൻ പ്രക്രിയയിലൂടെയും വായു വിഭജനം നടത്താം. ബഹിരാകാശയാത്രികർ ബഹിരാകാശത്ത് ശ്വസിക്കുന്ന രീതിയാണ് രണ്ടാമത്തെ രീതി. ബഹിരാകാശയാത്രികർ ഭൂമിയിൽ നിന്ന് ഓക്സിജൻ കൊണ്ടുവരുന്നു. തുടർന്ന് വൈദ്യുതവിശ്ലേഷണം എന്ന പ്രക്രിയയിൽ വെള്ളത്തിലൂടെ വൈദ്യുതി പ്രവർത്തിപ്പിച്ച് ഓക്സിജൻ ഉണ്ടാക്കുന്നു. വാസ്തവത്തിൽ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വാട്ടർ റീസൈക്ലിങ് സംവിധാനം മാലിന്യങ്ങളിൽ നിന്നും കുടിവെള്ളം ഉത്പാദിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഓക്സിജൻ വിതരണം നിലനിർത്തുന്നതിനും ബഹിരാകാശയാത്രികർ വൈദ്യുതവിശ്ലേഷണം ഉപയോഗിക്കുന്നു.
ഒരേ ടർബൈനിൽ സൈദ്ധാന്തികമായി ഇത് ചെയ്യാൻ കഴിയുമെങ്കിലും, പ്രായോഗികമായി അത് നേടാൻ പ്രയാസമാണെന്ന കാര്യവും ശ്രദ്ധേയമാണ്. അതിന്റെ സാധ്യതകളെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ചോദ്യത്തെയാണ് രാഹുൽ ഗാന്ധി ആഘോഷമാക്കിയത്. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ സമീപത്തുള്ള ആർക്കും അദ്ദേഹത്തിന് മനസ്സിലായില്ലെന്നു പറയാനുള്ള ധൈര്യമുണ്ടായില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ തിരിച്ചടിച്ചു.
കമ്പനിയുടെ തലവൻ പ്രധാനമന്ത്രിയുടെ ആശയങ്ങളെ അംഗീകരിക്കുമ്പോൾ രാഹുൽ പ്രധാനമന്ത്രിയെ പരിഹസിക്കുകയാണ്. കാറ്റാടി യന്ത്രങ്ങൾ ഉപയോഗിച്ച് വായുവും വെള്ളവും ഉണ്ടാക്കാമെന്ന മാധ്യമ റിപ്പോർട്ടുകളും ട്വീറ്റിനോടൊപ്പം പീയുഷ് ഗോയൽ പങ്കുവച്ചിട്ടുണ്ട്. ബിജെപി വക്താവ് സംബിത് പാത്രയും രാഹുൽ ഗാന്ധിക്കെതിരെ പ്രതികരിച്ചു. വിഷയത്തിലെ ശാസ്ത്രീയ റിപ്പോർട്ടുകൾ രാഹുൽ ഗാന്ധി വായിച്ചുനോക്കണമെന്നും സങ്കീർണതയുള്ളതയുള്ളതു കാരണം അദ്ദേഹത്തിന് അതു മനസ്സിലാകാൻ പോകുന്നില്ലെന്നും ബിജെപി നേതാവ് പരിഹസിച്ചു.
The real danger to India isn’t that our PM doesn’t understand.
— Rahul Gandhi (@RahulGandhi) October 9, 2020
It’s the fact that nobody around him has the guts to tell him. pic.twitter.com/ppUeBeGwpk
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍