വിസ്മൃതിയിലേക്ക് പോകുമായിരുന്ന ജനാധിപത്യത്തിന്റെ 'ഈ ബോധക്കേട്'; ആ ബോധക്കേടിനെ വീണ്ടും ബോധ്യപ്പെടുത്തുന്നത് ഒരു കടലാസും ഒരു പേനയും ഒരു 10രൂപയും സൃഷ്ട്ടിക്കുന്ന വിവരാവകാശ വിപ്ലവം; നിയമസഭയിൽ കോൺഗ്രസുകാർ പോലും മറന്ന ബജറ്റിലെ തല്ലിത്തകർക്കൽ പീറ്ററും തോമസും ഓർമ്മപ്പെടുത്തുമ്പോൾ
പി വൈ അനിൽ കുമാർ
2015 മാർച്ച് 13 ന് ചരിത്രം രചിച്ച കേരളത്തിന്റെ ബഡ്ജറ്റ് അവതരണവും നിയമസഭയിലെ Table Top Dance ഉം(TTD) അനുബന്ധ തല്ലിത്തകർക്കലും കോൺഗ്രസ്സല്ല, മാണിപുത്രൻ പോലും മറന്നെങ്കിലും രണ്ടു വിവരാവകാശ പ്രവർത്തകർ,MLA മാരുടെ നിയമസഭാ പ്രകടനം ഇനിയും ഇടക്കൊക്കെ ഓർമ്മിപ്പിക്കും. ഒരു പക്ഷെ, വിസ്മൃതിയിലേക്ക് പോകുമായിരുന്ന ജനാധിപത്യത്തിന്റെ 'ഈ ബോധക്കേട്' 'ഒരു കടലാസും ഒരു പേനയും ഒരു 10രൂപയും സൃഷ്ട്ടിക്കുന്ന വിവരാവകാശ വിപ്ലവം ആ ബോധക്കേടിനെ വീണ്ടും ബോധ്യപ്പെടുത്തുന്നു.
അടുത്ത സുഹൃത്തും National Campaign for People's Right Information(NCPRI) സംസ്ഥാന കോർഡിനേറ്ററായ പീറ്റർ മ്യാലിപ്പറമ്പിലും NCPRI കോട്ടയം ജില്ലാ കോർഡിനേറ്റർ MT തോമസും നടത്തിയ ഇടപെടലാണ് അഞ്ചു വർഷത്തിനുശേഷം തിരുവനന്തപുരം CJM(Chief Judicial Magistrate) കോടതി നടപടിയിലൂടെ ഈ കോവിഡ്ക്കാലത്ത് ജീവൻ വച്ചത്. പൊതുമുതൽ നഷ്ട്ടപ്പെടുത്തൽ ഒരു Event ആയി കാണുന്ന രണ്ടു പക്ഷവും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് കരുതി ഒരു ചടങ്ങിനായി തിരുവനന്തപുരം-മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു കോടതിക്ക് കൈമാറിയതല്ലാതെ തുടർനടപടിക്ക് വേണ്ടത്ര ഗൗരവം നൽകാത്തിടത്താണ് പീറ്ററും തോമസും ശ്രദ്ധേയരാകുന്നത്.
സെപ്റ്റംബർ 22ന് ജനാധിപത്യം ഇങ്ങിനെയാകരുതെന്ന് ലോകത്തിനു കാട്ടിക്കൊടുത്ത് മാതൃകയായ നിയമസഭാ പ്രകടനം അംഗീകരിച്ചുകൊണ്ട് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളിയത്. ഈ തള്ളലിനു പിന്നിലെ ഒരു പിടി അധ്വാനവും പണച്ചെലവും ആരും അറിഞ്ഞില്ല.ഇക്കാര്യങ്ങൾ ചില വർത്തമാന പത്രങ്ങൾ പീറ്ററിനെയും തോമസിനെയും ഓർത്തെങ്കിലും ചാനൽ ചർച്ചയിൽ രാഷ്ട്രീയക്കാരെയാണ് ഈ കേസിലും കണ്ടത്.എന്നാൽ ഈ കേസിൽ അവരുടെ പങ്ക് അന്ന് നിയമസഭയിൽ ആ അടിച്ചുപൊളി കണ്ട് മറക്കുകമാത്രമായിരുന്നു.
#പൊതുമുതലിന്റെ_പൊതുവർത്തമാനം* കേരള നിയമസഭ തല്ലിത്തകർത്ത ആ നല്ല MLA മാർ, ഒക്ടോബർ 15ന് കോടതിയിൽ ഹാജരായി ജാമ്യം എടുക്കേണ്ടിവരുമെന്ന് കരുതുന്ന കോടതി നടപടിയുടെ നാൾവഴികൾ ഈ രണ്ടു വിവരാവകാശ പ്രവർത്തകർ നേരിട്ടതിങ്ങിനെ..... നിയമസഭ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊതു മുതൽ നശിപ്പിക്കുന്ന Prevention of Damage to Public Property Actലെ(PDPP) ജാമ്യമില്ലാ വകുപ്പ് 3(1) അനുസരിച്ച് തിരുവനന്തപുരം മ്യൂസിയം പൊലീസ്കേസെടുത്തു. CJM കോടതിയിൽ ആയിരുന്നു ആദ്യം കേസ്. എന്നാൽ MP,MLA മാർ പ്രതിയാകുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുവേണ്ടി പ്രത്യേക കോടതി രൂപീകരിക്കണം എന്ന സുപ്രീം കോടതി വിധി അനുസരിച്ച് 2018 മാർച്ച് 19 ന് കേസ് എറണാകുളത്തേക്ക് മാറ്റി.
ഇതിനിടെ ജാമ്യം ഇല്ലാ വകുപ്പ് ചുമത്തിയിട്ടും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളിൽ ഒരാളായ V.ശിവൻകുട്ടി 2018 ഫെബ്രുവരിയിൽ സർക്കാരിന് അപേക്ഷ നൽകി. സർക്കാരിന്റെ ജനങ്ങളോടുള്ള പ്രത്യേക കരുതൽ കണക്കിലെടുത്ത് പ്രത്യേക കോടതിയിൽ ഗവൺമെന്റ് പബ്ളിക് പ്രോസിക്യൂട്ടർ M.S ആരോമൽ ഉണ്ണി ഹർജി ഫയൽ ചെയ്തു. ഭരണഘടന പ്രകാരം MLA മാർക്ക് പ്രജകളോട് പ്രത്യേക പരിഗണന ഉള്ളതിനാൽ നിയമസഭക്കകത്തു എന്തും ചെയ്യാം അതുകൊണ്ട് കേസ് പാടില്ല എന്നായിരുന്നു സർക്കാരിന്റെ നിലപാട്.എന്നാൽ MLA മാർക്ക് പൊതുമുതൽ നശിപ്പിക്കാൻ, അതും നിയമസഭക്കുള്ളിൽ, യാതൊരു അവകാശവും ജനാധിപത്യത്തിൽ ഇല്ലാ എന്ന വാദവുമായിട്ടായിരുന്നു ഇന്ത്യയിലെ രണ്ടു പൗരർ എന്ന സവിശേഷ അധികാരമുള്ള പീറ്ററും തോമസും അഡ്വ. അജിത്ത് ജോയി മുഖേന ആദ്യമായി ഈ കേസിൽ കക്ഷി ചേർന്നത്. അതിനുശേഷമാണ് ഈ കേസിന്റെ gravity മനസ്സിലാക്കുന്നത്
തുടർന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് കുമ്മനം രാജശേഖരനും ഒപ്പം കൂടിയത്. പിന്നാലെ സുപ്രീം കോടതി നിർദ്ദേശപ്രകാരം എല്ലാ ജില്ലകളിലും പ്രത്യേക കോടതി എന്ന തീരുമാനത്താൽ വീണ്ടും 2018 ഡിസംബർ 15ന് ഈ കേസ് തിരുവനന്തപുരം കോടതിയിലേക്ക് മാറ്റി. MLA മാർക്ക് എതിരായ കേസ് വേഗം തീർപ്പാക്കണം എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കത്തതിനാൽ ഇരുവരും 2020 ജൂൺ 15ന് കേരള ഹൈക്കോടതിയിൽ ക്രിമിനൽ ഒപി(210/2020) ഫയൽ ചെയ്തു. അതനുസരിച്ചു രണ്ടു മാസത്തിനകം തിരുവനന്തപുരം CJM കോടതി വിധി പറയണം എന്ന ഹൈക്കോടതി വിധിയാണ്,കഴിഞ്ഞ ദിവസം CJM കോടതി വിധി പ്രസ്താവിച്ചത്. ഹൈക്കോടതിയിൽ മറ്റാരുംതന്നെ ഈ കേസിൽ കക്ഷി ചേർന്നിരുന്നുമില്ല എന്നതാണ് പീറ്ററും തോമസും ഇവിടെ പ്രസക്തരാകുന്നത്.
ജാമ്യമില്ല വ്യവസ്ഥയിൽ എടുത്തിരിക്കുന്ന കേസിൽ പ്രതികൾ ഒക്ടോബർ 15ന് കോടതിയിൽ ഹാജരായി നഷ്ടം വരുത്തിയ മുതലിന് തുല്യ തുക ഓരോ പ്രതിയും കെട്ടുവച്ചതിന് ശേഷം ജാമ്യം എടുത്ത് വിചാരണ നേരിടണം. പ്രാതിനിധ്യ ജനാധിപത്യത്തിൽ നമ്മുടെ ജനപ്രതിനിധികളുടെ പൊതുമുതലിനോടുള്ള ഈ കരുതൽ പൗരബോധമുള്ള പീറ്ററും തോമസും നമുക്ക് കാട്ടിത്തരുന്നു. ഈ പൊതുതാൽപ്പര്യം ശരിയാകട്ടെ എന്ന് ആശിക്കാം..
Stories you may Like
- കലാഭവൻ മണിയുടെ മരണം അനാസ്ഥമൂലം; വിശദീകരണവുമായി അന്വേഷണ ഉദ്യോഗസ്ഥൻ
- മണിമല വാഹനാപകടം; മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി
- ടൂത്ത് പേസ്റ്റിന് അഞ്ചുരൂപ അധികം വാങ്ങിയ സൂപ്പർ മാർക്കറ്റ് പതിനായിരം നാഷ്ടപരിഹാരം നൽകണം
- ജോസ് കെ മാണിയുടെ മകന് വേണ്ടി ആ കുടുംബവും പ്രാർത്ഥിക്കുമ്പോൾ
- വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിർമല സീതാരാമൻ: ബജറ്റ് അവതരണം തുടങ്ങി
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍