എല്ലാവർക്കും പെൻഷൻ എന്ന ബാൻഡ് വാഗണ് എന്താണിത്ര പിന്തുണ? സർക്കാർ ജീവനക്കാരോട് ആർക്കാണ് കലിപ്പ്? ജെ.എസ് അടൂർ എഴുതുന്നു
മറുനാടൻ ഡെസ്ക്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള സംസ്ഥാനം കേരളമാണ്. അഞ്ചാമത്തെ വാർഷിക തൊഴിൽ -തൊഴിലില്ലായ്മ റിപ്പോർട്ട് പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ 12.5%.ദേശീയ ആവറേജായ 5% ക്കാൾ വളരെ കൂടുതൽ.
കേരളത്തെക്കാൾ തൊഴിലിലായ്മ മോശമായത് സിക്കിം ത്രിപുര എന്നി രണ്ടു സംസ്ഥാനങ്ങളാണ്. ഏറ്റവും തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനം ഗുജറാത്താണ്.
കേരളത്തിൽ ജോലിയുള്ളതിൽ 48% സർക്കാരിലാണ് . 2016 ലെ കണക്കു അനുസരിച്ചു 11.85 ലക്ഷം പേരാണ് സാമാന്യ സ്ഥിര ശമ്പളം കിട്ടുന്ന സംഘടിത മേഖലയിൽ ജോലി ചെയ്യുന്നത് അതിൽ 5.75 ലക്ഷം സർക്കാരിലും പൊതു മേഖലയിലുമാണ്. 6.2 ലക്ഷം പ്രൈവറ്റ് മേഖലയിൽ.
കേരളത്തിൽ പൊതു മേഖലയിലുള്ളവരിൽ കേരള സർക്കാരിൽ 74% ആളുകളും 26% കേന്ദ്ര സർക്കാർ ജോലികളിലുമാണ്.
ചുരുക്കത്തിൽ ഇന്നും കേരളത്തിൽ നല്ല സ്ഥിരം ശമ്പളവും കിമ്പളവും നല്ല പെൻഷനും കിട്ടുന്ന ജോലി സർക്കാർ ജോലി മാത്രമാണ്
കേരളത്തിൽ ഗൾഫിൽ നിന്ന് തൊഴിൽ നഷ്ട്ടപെട്ടവരുടെ എണ്ണം കൂടുകയാണ്. അത് ഇപ്പോൾ തന്നെ അഞ്ചു ലക്ഷത്തിൽ കൂടാൻ ഇടയുണ്ട്. അവരിൽ ഒരുപാടു പേർക്ക് ബാങ്ക് ബാലൻസ് കമ്മിയും കടം കൂടുതലും പെൻഷൻ പൂജ്യവുമാണ്.
കേരളത്തിൽ ജോലി കിട്ടാൻ നിവർത്തി ഇല്ലാതെ വെളിയിൽപ്പോയി ജോലി ചെയ്യുന്നത് ഇവിടെ ജോലി ചെയ്യുന്നവരുടെ നാലിരട്ടിയാണ്. കോവിഡ് പ്രതിസന്ധിയിൽ ഒരുപാട് പേർക്ക് ജോലി പോയി. ഒരുപാട് വ്യാപാരി വ്യവസായ, സ്വയം തൊഴിൽ മേഖലയിൽ ഉള്ളവർക്ക് വരുമാനം ഇല്ല. പെൻഷനും ഇല്ല. കേരളത്തിൽ ഏതാണ്ട് 50% കൂടുതൽ കുടുംബങ്ങൾ സാമ്പത്തിക/സാമൂഹിക അരക്ഷിത അവസ്ഥയിലാണ്
കോവിഡ് കാലത്ത് ചെറുകിട വ്യപാര വ്യവസായികൾ ചക്ര ശ്വാസം വലിക്കുകയാണ്. തൊഴിൽ കിട്ടാനില്ല. പഠിച്ച ചെറുപ്പക്കാർക്ക് തൊഴിൽ ഇല്ല. നാല്പത് കഴിഞ്ഞ സ്വദേശത്തും വിദേശത്ത് മുള്ളവർക്ക് തൊഴിൽ നഷ്ട്ടംപെടുമോ എന്ന് ഭയം
വയസ്സ് കാലത്ത് കഷ്ട്ടപ്പെടുമോ എന്ന് ഭയാ ശങ്കൾ അമ്പത് വയസ്സിൽ കൂടിയവരിൽ കൂടുന്നു. അങ്ങനെയുള്ള സാമൂഹിക മധ്യ വർഗ്ഗ അരക്ഷിത അവസ്ഥയിലാണ് കേരളം
ആ സാഹചര്യത്തിലാണ് കേരളത്തിൽ ഇപ്പോൾ എല്ലാവർക്കും പെൻഷൻ എന്ന ക്യാമ്പിയിന് സ്വീകാര്യത പലരിലും കൂട്ടുന്നത്.
കാരണം കേരളത്തിൽ ജനങ്ങളുടെ നികുതി പിരിച്ചു കാശ് മുഴുവനും കടം എടുത്തു കൂടെയാണ് സർക്കാർ ജോലിക്കാർക്ക് ശമ്പളവും. ആകെ ബജറ്റിന്റ എഴുപത് ശതമാനത്തോളം. വികസനം എന്ന് പറയുന്നത് മുഴുവൻ കടം വാങ്ങിയാണ് .
കേരളത്തിന്റെ പൊതു കടം ഏതാണ്ട് മൂന്നു ലക്ഷം കോടിയോളമാകുന്നു. അതായത് കേരളത്തിന്റെ ആകെമൊത്തം സാമ്പത്തിക വരുമാനത്തിന്റെ ( ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്ട് )30% ത്തിൽ കൂടുതൽ.
ഗൾഫിൽ നിന്ന് ജോലി നഷ്ട്ടപെട്ടവർക്കും, പ്രൈവറ്റ് മേഖലയിൽ ജോലി നഷ്ട്ടപെട്ടവർക്കും വ്യാപാര വ്യവസായ മേഖലയിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കും സ്വാദേശത്തും വിദേശത്തും ജോലി പോകും എന്ന് ഭയമുള്ളവർക്കും ഇന്ന് കേരളത്തിലെ വരേണ്യർ സർക്കാർ ഉദ്യോഗസ്ഥരാണ്
ഇതിന് കാരണം പലതാണ് .
കഴിഞ്ഞ ഏഴു കൊല്ലം കൊണ്ടു സർക്കാർ ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി. സർക്കാർ ശമ്പളത്തിന് ബജറ്റിന്റെ 30% മാണ് ചെലവാക്കുന്നത് . കഴിഞ്ഞ പത്തു കൊല്ലത്തിൽ ശമ്പളം, പെൻഷൻ, പലിശ എന്നിവയിൽ 51% വർധനവാനുണ്ടായത്.
കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ആവറേജ് ശമ്പളം 2011-12 ഇൽ 25, 458 രൂപ ആയിരുന്നു. എന്നാൽ 2018-19.ഇൽ സർക്കാർ ജീവനക്കാരുടെ ആവറേജ് ശമ്പളം 49, 767 രൂപയായി ഉയർത്തി. അത് അനുസരിച്ചു പെൻഷനും കൂടി
കേരളത്തിൽ സാമ്പത്തിക അരക്ഷിതത്വം അനുഭവിക്കുന്നവരെ സംബന്ധിച്ച ഏറ്റവും നല്ല ശമ്പളവും അധികാരവുമൊക്കെയുള്ള ജോലി സർക്കാർ ജോലിയാണ്
എഴുപതകൾ വരെ കല്യാണ മാർകെറ്റിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് സർക്കാർ ജോലിക്കാർക്ക് ആയിരുന്നു. അത് എൺപതുകളിൽ ഗൾഫ് ജോലിക്കാർക്കും. പിന്നെ ഐ റ്റി മേഖലയിലുമൊക്കെയായി. വീണ്ടും സർക്കാർ ജോലിക്ക് ഡിമാൻഡ് കൂടി
കാരണം ഇന്ന് ഏറ്റവും ഉറപ്പുള്ള ജോലി സർക്കാർ ജോലിയാണ്.കേരളത്തിൽ ഇപ്പോൾ ഏറ്റവും സജീവമായ സംരഭങ്ങൾ സിവിൽ സർവീസ് കോച്ചിംഗും പി എസ് സി കോച്ചിങ്ങുമാണ്. ഇന്ന് എൻജി നീയറിങ്ങും മെഡിസിനും മൊക്കെ പഠിച്ചവർ സിവിൽ സർവീസ് സ്വപ്നങ്ങളിലാണ് . കാരണം ഒരു ഡോക്റ്റർക്കോ എൻജിനിയർക്കോ കിട്ടുന്നതിൽ വളരെ കൂടുതൽ ശമ്പളവും പദവിയും ഇന്ന് സർക്കാർ ഉദ്യോഗസ്ഥർക്കുണ്ട് . ആയിരക്കണക്കിന് എഞ്ചിനിയർമാരാണ് സർക്കാരിൽ എൽ ഡി ക്ലർക്ക് ജോലിക്ക് അപേക്ഷിക്കുന്നത്.
എല്ലാവർഷവും ശരാശരി 25000 പേരാണ് സർക്കാർ സർവീസിൽ കയറുന്നത്കഴിഞ്ഞ ബജറ്റ് അനുസരിച്ചു (2020-21) സർക്കാർ ശമ്പളത്തിനും പെൻഷനും പലിശക്കും കൂടി വകയിരുത്തിയത് 73, 845 കോടി രൂപയാണ് കഴിഞ്ഞ ബജറ്റ് സ്റ്റിമേറ്റിനെക്കാൾ 4% കൂടുതൽ . കേരളത്തിലെ വരുമാനത്തിന്റെ 64% മാണിത്
എന്താണ് പ്രശ്നം?
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ സംഘടിത പ്രെഷർ ഗ്രൂപ്പ് സർക്കാർ ശമ്പളം വാങ്ങുന്നവരുടെ സർവീസ് സംഘടനകളാണ്. എല്ലാ പാർട്ടികൾക്കുമുണ്ട് .
എല്ലാ പാർട്ടികൾക്കും കേരളത്തിൽ ഒരു വലിയ പരിധി വരെയുള്ള സംഭാവന ശ്രോതസാണ്. അതാതു സമയത്തെ ഭരണ പാർട്ടിയുടെ സർക്കാർ സർവീസ് സംഘകളാണ് കാര്യ
ക്കാർ . അവർക്കു മന്ത്രിമാരുടെ ഓഫിസിൽ പ്രധാന തസ്തിക, വിവിധ കോർപ്പറേഷൻ, ഗവേഷണം സ്ഥാപനങ്ങളിൽ നേതൃത്വം, പി എസ് സി യിൽ രണ്ടു ലക്ഷം ശമ്പളവും എൺപതിനായിരം പെൻഷനും കിട്ടുന്ന മെമ്പർ സ്ഥാനം
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പൊലീസ് തൊട്ടു വില്ലേജ് ഓഫീസ് വരെ വലിയ ശമ്പളം വാങ്ങി അധികാര പ്രയോഗം നടത്തിന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ.
സാധാരണ ധാരണ സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു ചെറിയ ശതമാനം മാത്രമാണ് കൃത്യമായി 8 മണിക്കൂർ ജോലി ചെയ്യുന്നത്. ബാക്കിയുള്ളവർ കക്ഷി രാഷ്ട്രീയമുൾപ്പെടെ എക്സ്ട്രാ കരിക്കുലർ കാര്യങ്ങൾക്കാണ് ഗണ്യമായ സമയം ചിലവഴിക്കുന്നു എന്നാണ് ഒരുപാട് പേർ വിചാരിക്കുന്നത്.
സാധാരണക്കാരന് പൊലീസിനെ ഇപ്പോഴും പേടിയാണ് . ഭരണ പാർട്ടി നേതാക്കളുടെ സഹായം ഇല്ലാതെ പൊലീസ് സ്റ്റേഷനിൽ പോകുവാൻ പോലും സാധാരണക്കാർക്ക് ഭയമാണ്
ഏതെങ്കിലും ഒരു കാര്യം സാധിക്കാൻ സർക്കാർ ഓഫീസിൽ പല പ്രാവശ്യം നടക്കണം എന്ന ധാരണ വ്യപകമാണ് . എൻ അർ ഐ കൾക്ക് കേരളത്തിൽ വന്നാൽ പെട്ടന്ന് കാര്യം കാണണമെങ്കിൽ പലപ്പോഴും ഭരണ പാർട്ടി വഴിയോ അല്ലാതെയോ കിമ്പളം കൊടുക്കണം
ഒരു ഓഡിറ്റോറിയം പണിയാൻ പോയി ആത്മ ഹത്യ ചെയ്ത് സാജന്റെയും കുടുംബത്തിന്റെയും ദാരുണ അവസ്ഥയോടെ താദാത്മ്യം പ്രാപിക്കുന്നവരാണ് ഒരുപാടു വിദേശ മലയാളികൾ.
ചുരുക്കത്തിൽ സാമ്പത്തിക പ്രയാസവും അരക്ഷിത ബോധവുമുള്ള കേരളത്തിലെ സാധാരണക്കാരും വിദേശത്ത് നിന്ന് ജോലിയും ശമ്പളവും നഷ്ട്ടപെട്ടു പെൻഷൻ ഇല്ലാത്ത വിദേശത്തു നിന്നും വന്നു മലയാളികളും കലിപ്പിലാണ്.
അവരെ സംബന്ധിടത്തോളം അവരുടെ നികുതികൊണ്ടു വലിയ ശമ്പളവും പെൻഷനും വാങ്ങി സംഘടിത ബലത്തിൽ സാധാരണക്കാരുടെ മേൽ അധികാരം സ്ഥാപിക്കുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഭരണ പാർട്ടിക്കാരും അവരുടെ ഉദ്യോഗസ്ഥരും ചേർന്നുണ്ടാക്കി അവർക്കു ഇഷ്ട്ടം പോലെ അവർക്കു തോന്നിയ അവർ ചെലവാക്കുന്ന ഏർപ്പാടാണ് ബജറ്റ്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ മൂന്നോ അഞ്ചോ കൊല്ലം ജോലി ചെയ്താൽ അജീവനാന്തം പെൻഷൻ കിട്ടുന്ന ഏർപ്പാടാണ് സർക്കാർ എന്നതാണ് ധാരണ . മന്ത്രിമാർക്ക് മുപ്പതു പേർസണൽ സ്റ്റാഫ് വീതം വച്ചു നിയമിച്ചിട്ട് സ്വന്തം പാർട്ടിക്കാർക്ക് മൂന്നോ അഞ്ചോ കൊല്ലം ജോലി ചെയ്താൽ ജനങ്ങൾ അവർക്കു എന്തിനു വേണ്ടി പെൻഷൻ കൊടുക്കണം എന്ന ധാരണ വ്യപകമാണ്
കാരണം ഇരുപത് വർഷം ഗൾഫിൽ പൊരി വെയിലിൽ പണി എടുത്തവന് പെൻഷൻനും ജോലിയും ശമ്പളവും ഇല്ലാത്തപ്പോൾ മൂന്നു കൊല്ലം മന്ത്രിയുടെ കൂടെ പണി ചെയ്താൽ ആജീവനാന്തം പെൻഷൻ കിട്ടും എന്നറിഞ്ഞു കലിപ്പുള്ളവർ ഒരുപാടുണ്ട്
ജനങ്ങളുടെ പേരിൽ ജനാധിപത്യ സർക്കാർ എന്നൊക്ക പറയുന്നെങ്കിലും സർക്കാരും ബജറ്റും പൊലീസും എല്ലാം ഭരണ പാർട്ടി -സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടിയാണിന്നുള്ള ധാരണ കേരളത്തിൽ പ്രബലമാണ്.
എല്ലാം വ്യവസ്ഥാപിത ഭരണ -പ്രതിപക്ഷ പാർട്ടികളുടെയും ഉദ്ദേശം എങ്ങനെയെങ്കിലും ഭരണം പിടിച്ചു സർക്കാർ സുഖ സൗകര്യംങ്ങളും ശമ്പളം പെൻഷനോക്കെ വാങ്ങി അധികാരികളാകുകയാണ് എന്ന ധാരണ സംഘടിതമല്ലാത്ത പൊതു ജനങ്ങളിൽ വ്യാപകമാകുകയാണോ
അത് തെറ്റോ ശരിയോ എന്നതല്ല വിഷയം. കേരളത്തിൽ ഇന്ന് ബഹു ഭൂരിപക്ഷം ജനങ്ങളും സംഘടിത രാഷ്ട്രീയ പാർട്ടി ചട്ടകൂട്ടിന് പുറത്താണ്
അങ്ങനെയുള്ളവരുടെ അതൃപ്തി കൊണ്ടു കൂടെയാണ് എല്ലാവർക്കും പെൻഷൻ എന്ന വാദത്തിന് കേരളത്തിൽ വേഗത്തിൽ സ്വീകാര്യതയുണ്ടാകുന്നത്
ജെ എസ് അടൂർ
തുടരും
അടുത്തത് :
സർക്കാർ ജീവനക്കാർ ഇല്ലെങ്കിൽ സർക്കാർ ഇല്ല
Stories you may Like
- കുറിൽ ദ്വീപിൽ നിന്ന് പിടിച്ച പെറ്റി അടൂർ പൊലീസ് സ്റ്റേഷനിൽ തന്നെ അടച്ചേ തീരൂവെന്ന് പൊലീസ്
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ഒട്ടും സങ്കടമില്ലാത്ത രാജ്യമെന്ന കിരീടം ഏഴാം തവണയും ചൂടി സ്വിറ്റ്സർലാന്റ്
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്