ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
പ്രകാശ് ചന്ദ്രശേഖർ
കോലഞ്ചേരി: ഓമന മുഹമ്മദ് ഷാഫിയെ വിളിച്ചുവരുത്തിയത് കിളുന്നിനെ നൽകാമെന്ന് പ്രലോഭിപ്പിച്ച്. ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിപ്പോയപ്പോൾ നേരത്തെ പരിചയമുണ്ടായിരുന്ന 75 കാരിയെ ഇവർ മദ്യലഹരിയിൽ നിന്നിരുന്ന കാമ വെറിയന്റെ മുന്നിലെത്തിച്ചു. പിന്നീട് നടന്നത് മൃഗീയപീഡനം. ഇതു കണ്ടു കൊണ്ടുവന്ന ഓമനയുടെ മകൻ നടത്തിയതുകൊടിയ മർദ്ദനം. ദിനരോധനത്തോടെ മൂന്നുമണിക്കൂറോളം തളർന്ന കിടന്ന വദ്ധയെ ഓട്ടോറിക്ഷയിൽ മകന്റെ വീട്ടിലെത്തിച്ച് ഓമന മുങ്ങി. നാടു വിടാനൊരുങ്ങിയിറങ്ങിയ പ്രധാന പ്രതിയെ കുടുക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങളും.
വൃദ്ധയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരക്കിയ സംഭവത്തിന്റെ പിന്നാമ്പുറം ഞെട്ടിപ്പിക്കുന്ന ക്രൂരതയുടേതാണ്. ഇന്നലെ രാത്രി വൈകിയാണ് നാടിനെ നടുക്കിയ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോലഞ്ചേരി പാങ്ങോട് ഇരുപ്പിച്ചിറ ഭാഗത്ത് താമസിക്കുന്ന ഓമന(52) ഇവരുടെ ഇളയമകൻ മനോജ്(28)ചെമ്പെറക്കി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി (42) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പുത്തൻകുരിശ് സി ഐ സാജൻ സേവ്യറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തിട്ടുള്ളത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ..
സിന്തൈറ്റ് കമ്പിനിയുടെ സമീപപ്രദേശത്താണ് ഓമന താമസിക്കുന്നത്. ഓമനയ്ക്ക് ലോട്ടറി കച്ചവടമാണ്്. കമ്പനിയിലേയ്ക്ക് ലോഡുമായി വരുന്ന ഡ്രൈവർമാരുമായി ഓമനയ്ക്ക് നേരത്തെ മുതൽ അടുപ്പമുണ്ട്. സ്ത്രീ വിഷയത്തിൽ താൽപര്യക്കാരായ ഡ്രൈവർമാരെ വലയിലാക്കി ഇവർ സാമ്പത്തീക നേട്ടമുണ്ടാക്കിയിരുന്നു.
ചെറുപ്പക്കാരികളായ പെൺകുട്ടികൾക്കാണ് ഡിമാന്റ് എന്ന് തിരിച്ചറിഞ്ഞ് , ഇവരെ ആവശ്യപ്പെടുന്ന ഡ്രൈവർമാർക്ക് ആഗ്രഹം സാധിച്ചു നൽകുന്നതിന് ഇവർ പലവിധ മാർഗ്ഗങ്ങളും നടപ്പിലാക്കിയിരുന്നു. 3000 വും 5000 യിരവുമൊക്കെയായിരുന്നു ഒരു ഇടപാടിൽ ഇവർ വാങ്ങിയിരുന്നത്. മുഹമ്മദ് ഷാഫി നാഷണൽപെർമിറ്റ് ലോറി ഡ്രൈവറാണ്. പൂണെയിൽ നിന്നും 1-ാം തിയതിയാണ് ഇയാൾ നാട്ടിലെത്തുന്നത്. പുറപ്പെടുമ്പോൾ ഓമനയെ വിളിച്ച് പ്രായംകുറഞ്ഞ പെൺകുട്ടിയെ വേണമെന്ന് മുഹമ്മദ് ഓമനയോട് പറഞ്ഞിരുന്നു.ഇവർ ഇത് സമ്മതിക്കുകയും ചെയ്തു.
ആർത്തിയോടെ മുഹമ്മദ് എത്തുമ്പോൾ ആടുകിടന്നിടത്ത് പൂടയില്ലെന്ന അവസ്ഥ. മദ്യലഹരിയിലായതിനാൽ തണുപ്പിക്കുന്നതിനായി ഓമന നടത്തിയ നീക്കളോന്നും ഇയാളുടെ അടുത്ത് ഏറ്റില്ല. ഈ സമയത്താണ് നേരത്തെ പരിചയമുണ്ടായിരുന്ന വൃദ്ധ ഇവിടെ എത്തുന്നത്. കിട്ടിയ അവസരം ഓമന പ്രയോജനപ്പെടുത്തി. മുറിയിലിരുന്ന മുഹമ്മദ് ഷാഫിയുടെ അടുത്തേയ്ക്ക് ഇവർ വൃദ്ധയെ പറഞ്ഞയച്ചു. കാര്യം മനസ്സിലായപ്പോൾ വൃദ്ധ പ്രതിരോധിച്ചു. പിന്നീട് ഇരയുടെ നേരെ ഇയാളുടെ ബലപ്രയോഗം ശക്തിപ്പെട്ടു.
മർദ്ദിച്ചും മാന്തിപ്പറിച്ചും ദേഹത്ത് കയറിയിരുന്നുമെല്ലാം ഇയാൾ ഇവരെ ഉപദ്രവിച്ചു. ഇവിടെ നിന്നും രക്തം പുരണ്ട ബ്ലെയിഡ് കണ്ടെടുത്തിട്ടുണ്ട്. ഇതുകൊണ്ട് രഹസ്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചിട്ടുണ്ടാവും എന്നാണ് സംശയിക്കുന്നത്. വൃദ്ധയെ കീഴ്പ്പെടുത്താൻ ഓമനയും കൂട്ടുനിന്നതായിട്ടാണ് ഇവരുടെ മൊഴിയിൽ നിന്നും വ്യക്തമാവുന്നത്. ഓമനയുടെ വഴിവിട്ടുള്ള ജീവിതത്തോട് മകൻ മനോജിന് വെറുപ്പാണ്. ഇവരുടെ പ്രവൃത്തികൾ സഹിക്കാൻ കഴിയാത്തതിനാൽ മനോജിന്റെ ഭാര്യ പിണങ്ങി വയനാട്ടിലേ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു.
ഈ സാഹചര്യത്തിലാണ് വീട്ടിലെത്തിയപ്പോൾ മുഹമ്മദ് ഷാഫി വൃദ്ധയെ കൊല്ലാക്കൊല ചെയ്യുന്നത് കാണുന്നത്. തുടർന്ന് ഇയാൾ മുഹമ്മദിനെ തല്ലിയോടിച്ചു. മാതാവിനെയും കണക്കിന് പ്രഹരിച്ചു. തുടർന്നാണ് അവശയായിക്കിടന്ന വൃദ്ധയെ ഇയാൾ ആക്രമിക്കുന്നത്. നാഭിക്ക് തൊഴിക്കുകയും തലങ്ങും വിലങ്ങും മർദ്ദിയിക്കുകയും ചെയ്തെന്നാണ് ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരം. രാവിലെ 11.30 തോടെയാണ് മുഹമ്മദ് വൃദ്ധയെ ആക്രമിക്കുന്നത്. രക്തമൊഴുകുന്ന അവസ്ഥയിൽ 2.30 വരെ ഇവർ ഈ വീട്ടിൽ കിടന്നു.
തുടർന്ന് ഓട്ടോറിക്ഷക്കാരനെ വിളിച്ചു വരുത്തിയെങ്കിലും പന്തികേട് തോന്നി ഇയാൾ മടങ്ങി. പിന്നീട് വ്യദ്ധയെ താങ്ങിപ്പിടിച്ച് ഒരു ഓട്ടോക്കാരന്റെ വീട്ടിലെത്തുകയും ഇയാളുടെ ഓട്ടോയിൽ വൃദ്ധയുടെ മകന്റെ വീട്ടിലെത്തിക്കുകയുമായിരുന്നു. പരിക്ക് വീണതിനെത്തുടർന്നുണ്ടായതാണെന്നാണ് ഓമന വൃദ്ധയുടെ മകനെ ധരിപ്പിച്ചിരുന്നത്. ഇയാൾ മാതാവിനൈ ഉടനെ പഴങ്ങനാടുള്ള ആശുപതിയിൽ എത്തിച്ചു. വയോധിക ക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടർക്ക് മനസ്സിലായി. തുടർന്ന് ആശുപത്രിയിൽ നിന്നും പൊലീസിന് വിവരം നൽകി.
ഇതെത്തുടർന്ന് പൊലീസ് ആംബുലൻസുമായി എത്തി ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു. സംഭവത്തിന് പിന്നാലെ ഓമനയെയും മകനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. നിരന്തരം ചോദ്യം ചെയ്തപ്പോൾ ഇന്നെലെ വൈകിട്ടോടെ ഇവർ നടന്നെല്ലാം വ്യക്തമാക്കി. പിന്നീട് മുഹമ്മദ് ഷാഫിയെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങി. രാത്രി വീട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞ് പൊലീസൈത്തിയപ്പോൾ ഇയാൾ ഓടി രക്ഷെടാൻ ശ്രമിച്ചു. സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടി. ഇയാൾ പുനക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
മൂവരെയും തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. റൂറൽ എസ് പി കെ കാർത്തികിന്റെ നിർദ്ദേശപ്രകാരം മുവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസ് അന്വേഷണങ്ങൾക്ക് നേതൃത്വം നൽകി.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍