2010ൽ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിക്കാൻ വാനിലെത്തിയ സംഘത്തിന് ബൈക്കിൽ വഴികാട്ടിയ പ്രതി; നോട്ടു നിരോധനക്കാലത്ത് കണക്കിൽപെടാത്ത പണം കൈവശം വെച്ചതിനും പിടിയിൽ; സ്വർണ്ണക്കടത്തതിൽ അറസ്റ്റിലായ കൈവെട്ട് കേസിലെ 24-ാം പ്രതി മുഹമ്മദ് അലിക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പ്രകടം; ആന്ധ്രയിലെ നെല്ലൂരിൽ നിന്ന് സ്വർണ്ണപ്പണം പോകുന്നത് കശ്മീരിലേക്ക്; കനക മാഫിയയുടെ തീവ്രവാദ നാഡികൾ തെളിയുമ്പോൾ
എം മാധവദാസ്
തിരുവനന്തപുരം സ്വർണ്ണക്കടത്തുകേസിൽ എൻഐഎ അറസ്റ്റ് ചെയ്തവരിൽ കൈവെട്ട് കേസ് പ്രതികൾ കൂടി ഉൾപ്പെട്ടതോടെ കേസിലെ തീവ്രാവാദ ബന്ധം മറനീക്കുന്നു. പ്രവാചക നിന്ദയുടെ പേരിൽ തൊടുപുഴ ന്യൂമാൻ കോളജിലെ അദ്ധ്യാപകൻ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ 24ാം പ്രതി ആയിരുന്ന മുഹമ്മദ് അലി എന്ന മമ്മാലിയാണ് സ്വർണ്ണക്കടത്തിലും പിടിയിലായത്.
അതിനിടെ ചെന്നൈയിൽ എൻഐഎയുടെ കസ്റ്റഡിയിൽ ആയ സ്വർണ്ണവിൽപ്പനക്കാരായ രണ്ടുപേരിൽനിന്ന് നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം ഇവർ വിറ്റിരുന്നത് ആന്ധ്രയിലെ നെല്ലൂരിലാണ്. ഇവിടെനിന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കായി കശ്മീരിലേക്കാണ് ഈ പണം പോയിരുന്നത്. ഇതോടെ എൻഐഎ അന്വേഷണം ഈ വഴിക്കും നീങ്ങിയിടുണ്ട്. കേസിൽ ഇന്റർപോളും കൂടുതൽ വിവരങ്ങൾ നേടിയിട്ടുണ്ട്.
കൈവെട്ടുകേസിലെ ദീർഘകാല ഗൂഢാലോചനയിലെ പങ്കാളി
മമ്മാലിക്കൊപ്പം എൻഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് അലി ഇബ്രാഹീമും മൂവാറ്റുപുഴ കിഴക്കേക്കരയിലാണ് താമസം. സ്വർണ്ണക്കടത്തുമായി തീവ്രാവാദത്തെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്, മുഹമ്മദ് അലി. 2010ൽ പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിക്കാൻ വാനിലെത്തിയ സംഘത്തിന് ബൈക്കിൽ വഴികാട്ടിയ പ്രതിയാണ് ഇയാൾ. ചാലിക്കടവ് പാലത്തിന് സമീപമായിരുന്നു, അന്ന് താമസം. അന്നുതന്നെ തീവ്രാവാദ പ്രവർത്തനങ്ങളിൽ ഇയാൾക്ക് ബന്ധമുണ്ടെന്ന് നാട്ടുകാർക്ക് സംശയം ഉണ്ടായിരുന്നു. എസ്ഡിപിഐയുടെ സജീവ പ്രവർത്തകനായിരുന്നു ഇയാൾ. കൈവെട്ടുകേസിലെ ദീർഘകാല ഗൂഢാലോചനയിലെ സജീവ പങ്കാളിയും അക്രമത്തിൽ വഴികാട്ടിയാവുകയും ചെയ്ത വ്യക്തിയാണ് ഇയാൾ. മാറാട് കാലാപും കൈവെട്ടുകേസും തൊട്ട് ഹാദിയ കേസും സിഎഎ സമരവും വരെയുള്ള ഇസ്ലാമിക തീവ്രാവാദ സംഘടനകൾ ഇടപെട്ട മിക്ക കേസുകളിലും വൻതോതിൽ പണം കേരളത്തിലേക്ക് ഒഴുകിയിരുന്നു. ഇത് സ്വർണ്ണക്കടത്ത് വഴിയാണൊയെന്നും എൻഐഎ പരിശോധിക്കുന്നുണ്ട്.
സ്ഥലക്കച്ചടം, പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി നടത്തിപ്പ് എന്നിവയൊക്കെയാണ് ഇയാൾക്ക് നാട്ടിൽ ഉണ്ടായിരുന്ന ജോലികൾ. വീടുകൾ ഇടക്കിടെ വിറ്റും ഇയാൾ പണം സമ്പാദിച്ചു. രണ്ടു വീട് വിറ്റതിന് ശേഷമാണ് മൂവാറ്റുപുഴ കിഴക്കേക്കര ശ്രീഭദ്ര ഓഡിറ്റോറിയത്തിന് സമീപം ഇരുനില വീട്് വെച്ചത്. നാട്ടിൽ അത്ര സൗഹൃദങ്ങൾ സൂക്ഷിക്കാത്ത പ്രകൃതമായിരുന്നു. നോട്ടുനിരോധനക്കാലത്ത് കണക്കിൽ പെടാത്ത പണം കൈവശം വെച്ചതിനും ഇയൾ പിടിയിലായിരുന്നു.
മൂവാറ്റുപുഴയിലെ സ്വർണ്ണക്കടത്തു സംഘത്തിന് തീവ്രവാദവുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ സംശയിച്ചിരുന്നതാണ്. കൈവെട്ടുകേസ് വന്നപ്പോൾ തന്നെ അന്വേഷണ സംഘങ്ങൾ ഇത്തരത്തിലുള്ള പല സൂചനയും നൽകിയിരുന്നു. തീവ്രാവാദത്തിന് വരുന്ന പണം കുഴൽപ്പണമായും കള്ള സ്വർണ്ണവുമായാണ് നാട്ടിൽ എത്തിയിരുന്നത്. യുവാക്കളെ തീവ്രാവാദത്തിലേക്ക് തിരിച്ചുവിട്ടും സ്വർണ്ണക്കടത്തിന്റെ കാരിയർമാർ ആയും നടത്തിയ പ്രവർത്തനങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ ആനിക്കാട് സഹോദരങ്ങളും ജലാലുമായുള്ള ബന്ധമാണ് മുഹമ്മദ് ഇബ്രാഹീമിനെ കേസിൽ എത്തിച്ചത്. ആനിക്കാട്ട് ഇവരുടെ അടുത്ത് വാടകക്ക് താമസിച്ചതോടെ രൂപപ്പെട്ട ബന്ധം സ്വർണക്കടത്തിലേക്ക് നീങ്ങുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തന്നെ എൻഐഎ സംഘം ഇവരുടെ വീടിന്റെ പരിസരങ്ങളിൽ ഉണ്ടായിരുന്നു. സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ കെ.ടി. റമീസിൽനിന്നും ഇവരെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് രണ്ടുപേരെയും എൻഐഎ. സംഘം പിടികൂടുകയായിരുന്നു. റമീസിൽനിന്ന് സ്വർണം വാങ്ങി വിവിധയിടങ്ങളിൽ വിതരണം ചെയ്തത് മമ്മാലിയും, മുഹമ്മദ് അലി ഇബ്രാഹീമുമാണെന്നാണ് എൻ.ഐ.എ.യുടെ റിപ്പോർട്ട്.തിരുവനന്തപുരത്തെ ഹോട്ടലുകളിൽവെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ജൂൺ 24, 26 തീയതികളിലാണ് പ്രതികൾ സ്വർണം വിവിധയിടങ്ങളിൽ എത്തിച്ച് വിതരണം ചെയ്തത്.
തിരുവനന്തപുരത്തെയും കോവളത്തെയും ഹോട്ടലുകളിൽ വച്ചാണ്, ഗൂഢാലോചന നടത്തിയത്. മൂവാറ്റുപുഴയിൽ ജലാലിന്റെയും റബിൻസിന്റെയും വീട്ടിൽ പരിശോധന നടത്തിയപ്പോൾ മലപ്പുറത്ത് കെ ടി റമീസ്, മുഹമ്മദ് ഷാഫി, സെയദ് അലവി, പി ടി അബ്ദു എന്നിവരുടെ വീടുകളിൽ ആയിരുന്നു പരിശോധന. ഞായറാഴ്ച പുലർച്ചെ തുടങ്ങിയ റെയഡ് മണിക്കൂറുകൾ നീണ്ടു. സ്വർണ്ണക്കടത്തുകേസിൽ ഇതുവെരെ പത്തുപേരാണ് എൻഐഎയുടെ പിടിയിൽ ആയത്.
കൂടുതൽ വിവരങ്ങൾ തേടി ഇന്റർപോളും
സ്വർണക്കടത്ത് കേസിൽ മുഖ്യ ആസൂത്രകൻ ഫൈസൽ ഫരീദിന്റെ നാടുകടത്തലുമായി ബന്ധപ്പെട്ട് ഇന്റർപോൾ ഇന്ത്യയിൽനിന്നു കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. കേസിനുപിന്നിൽ സ്വർണക്കടത്ത്, തീവ്രവാദബന്ധം എന്നിവയല്ലാതെ മതപരമായ കാര്യങ്ങളൊന്നുമില്ലെന്ന് ഇന്റർപോൾ ഉറപ്പുവരുത്തും. ഇതിനുശേഷമേ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസലിനെ ഇന്ത്യയിലെത്തിക്കുകയുള്ളൂ. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് ഇറക്കിയതിനെത്തുടർന്നാണ് ദുബായ് പൊലീസ് കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസലിനെ അറസ്റ്റുചെയ്തത്. ഫൈസൽ ഫരീദിനും റബിൻസിനും പുറമേ നാലു പ്രതികൾകൂടി ദുബായിൽനിന്ന് പിടിയിലാവാനുണ്ടെന്ന് കസ്റ്റംസ് അന്വേഷണസംഘം ഉറപ്പിച്ചു. എൻ.ഐ.എ. ആണ് ഫൈസൽ ഫരീദിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയംവഴി ഇന്റർപോളിനെ സമീപിച്ചത്. തുടർന്ന് ഇയാൾക്കെതിരേ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് ഇറക്കി. പിന്നാലെ ദുബായ് പൊലീസ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഉടൻ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇയാളുടെ നാടുകടത്തൽ നീണ്ടുപോവുകയായിരുന്നു.
അന്വേഷണത്തുടർച്ചയ്ക്കും ദുബായ് ബന്ധങ്ങൾ പുറത്തുകൊണ്ടുവരാനും ഫൈസലിന്റെ അറസ്റ്റ് അനിവാര്യമാണ്. ഇക്കാര്യങ്ങൾ എൻ.ഐ.എ.യും കസ്റ്റംസും കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇന്ത്യ സമ്മർദം ചെലുത്താൻ തുടങ്ങിയതോടെയാണ് നാടുകടത്തലിന്റെ ആദ്യപടിയെന്നോണം ഇന്റർപോൾ വിശദീകരണം തേടിയിരിക്കുന്നത്. ന്യൂനപക്ഷ പീഡനമുണ്ടാവില്ലെന്ന ഉറപ്പും നൽകണം. സ്വർണക്കടത്ത് കേസുമായിമാത്രം ബന്ധപ്പെട്ടാണ് ഫൈസലിനെ ആവശ്യപ്പെടുന്നതെന്ന് ഇന്ത്യ ഇതിന് മറുപടി നൽകും.
കേരളത്തിൽനിന്ന് ദുബായിലേക്ക് പണം ഹവാലയായി എത്തിച്ചാണ് വൻതോതിൽ സ്വർണം കടത്തിയിരിക്കുന്നത്. ഓരോ സ്വർണക്കടത്തിനും ഹവാല ഇടപാടുകൾ നടന്നിട്ടുണ്ട്. കേരളത്തിൽനിന്നുള്ള നിർദ്ദേശമനുസരിച്ച് സ്വർണക്കടത്തിനായി പണമിറക്കിയവർക്ക് പ്രതിഫലം കേരളത്തിൽ ഭൂമിയായും കറൻസിയായും നൽകിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം.ഏറെക്കാലമായി ദുബായിൽ കച്ചവടം നടത്തുന്ന ഈ മലയാളികൾക്ക് സ്വർണക്കടത്തുമായി അടുത്ത ബന്ധമാണുള്ളത്. നിലവിൽ നാലുപേരെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും ദുബായിലെ പ്രതികളുടെ എണ്ണം കൂടിയേക്കാം.
ഫൈസലിനും റബിൻസിനുമൊപ്പം ഇവരെയും ഇന്ത്യയിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നൽകാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍