ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: വർഷങ്ങൾക്ക് മുമ്പ് അബുദാബിയിൽ നിന്ന് സ്വപ്നാ സുരേഷ് തിരുവനന്തപുരത്തേക്ക് ഒളിച്ചോടിയതിന് പിന്നിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരത്തെ പ്രമുഖ രാഷ്ട്രീയ നേതാവായ കാമുകന്റെ അച്ഛൻ. അച്ഛന്റെ മരണ ശേഷമായിരുന്നു ഈ ഒളിച്ചോട്ടം. എങ്കിലും മറ്റുള്ള കുടുംബാഗങ്ങൾ അതിശക്തമായ നിലപാട് എടുത്തതോടെയാണ് സ്വപ്നാ സുരേഷിനെ ഈ സിനിമാ നടൻ ഉപേക്ഷിച്ചത്. ഇതോടെയാണ് സ്വപ്നാ സുരേഷ് ജോലി തേടി ഇറങ്ങുന്നതും. ട്രാവൽ ഏജൻസികളിലൂടെ കോൺസുലേറ്റ് ജനറലിലെ സ്വാധീന ശക്തിയായി മാറുന്നതും. ഇതിനിടെയുണ്ടായ വ്യക്തിബന്ധങ്ങളാണ് സ്വപ്നാ സുരേഷിനെ കള്ളക്കടത്ത് ചർച്ചകളിലും എത്തിക്കുന്നത്.
തിരുവനന്തപുരത്തെ വ്യവസായിയെ അബുദാബിയിൽ വച്ച് സ്വപ്നയുടെ അച്ഛൻ പരിചയപ്പെടുന്നു. ബാർ നടത്തിപ്പുകാരനായ തിരുവനന്തപുരത്തെ പ്രമുഖ കുടുംബാഗവുമായി വിവാഹവും നടത്തുന്നു. ഇതിന് ശേഷം സ്വപ്നയും ഭർത്താവും ചേർന്നാണ് അബുദാബിയിലെ ബാർ നടത്തിയത്. ഇതിനിടെയാണ് തിരുവനന്തപുരത്ത്് നിന്ന് നടനും മറ്റൊരു വ്യവസായിയും അബുദാബിയിൽ എത്തുന്നത്. വിവാഹം കഴിഞ്ഞ മാസങ്ങൾ ആയപ്പോഴായിരുന്നു ഇത്. ഇതിനിടെ നടനുമായി അടുപ്പം തുടങ്ങി. ഇതൊന്നും ഭർത്താവ് തിരിച്ചറിഞ്ഞിരുന്നില്ല. കുട്ടുകാരനെ സംശയിച്ചതുമില്ല. ഇതേ കൂട്ടുകാരൻ വീണ്ടും അപ്രതീക്ഷിതമായി അബുദാബിയിൽ എത്തി. ഈ സമയത്തായിരുന്നു സ്വപ്നയുടെ മുങ്ങൽ.
നാട്ടിലേക്ക് മടങ്ങാൻ കൂട്ടുകാരൻ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ സ്വപ്നയും കാറിൽ കയറി പോകുകയായിരുന്നു. നടനായ കാമുകനെ ഞെട്ടിച്ച് വിമാന ടിക്കറ്റെടുത്ത് തിരുവനന്തപുരത്തേക്ക് പറന്നു. അപ്പോൾ മാത്രമാണ് അബുദാബിയിലെ ഭർത്താവ് ചതിയെ കുറിച്ച് അറിയുന്നത്. തിരുവനന്തപുരത്ത് എത്തിയ സ്വപ്നയെ നടൻ ഫ്ളാറ്റിലേക്ക് മാറ്റി. ഇതറിഞ്ഞ് നടന്റെ കുടുംബം പാഞ്ഞെത്തി. ഫ്ളാറ്റിൽ നിന്ന് സ്വപ്നയെ പുറത്താക്കി. ഇതോടെ കാമുകനും വിവാദത്തിൽ പെട്ടു. നടന്റെ അമ്മയും രാഷ്ട്രീയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കോർപ്പറേഷൻ കൗൺസിലറുമായിരുന്നു. അമ്മയുടെ ഉറച്ച നിലപാടിന് മുമ്പിൽ മകൻ വീണ്ടും വീട്ടിലെത്തി. ഇതോടെയാണ് സ്വപ്ന ഒറ്റപ്പെട്ടത്. തിരിച്ച് അബുദാബിയിൽ പോകാനും കഴിയാതെയായി.
സ്വപ്നയുടെ അച്ഛൻ ഈയിടെയാണ് മരിച്ചത്. മരണാന്തര ചടങ്ങിൽ സ്വപ്ന പങ്കെടുത്തിരുന്നു. നടനുമൊത്തുള്ള ഒളിച്ചോട്ടം നാണക്കേടായി മാറിയതു കൊണ്ട് തന്നെ പതിയെ കുടുംബത്തിൽ നിന്ന് അകന്നു. ഭർത്താവിന്റെ അടുത്ത് തിരിച്ചു പോയതുമില്ല. അങ്ങനെയാണ് തിരുവനന്തപുരത്തെ ജീവിതം തുടങ്ങുന്നത്. അപ്പോഴും അച്ഛനും അമ്മയുമായി അടുപ്പം തുടർന്നു. സഹോദരന്റെ വിവാഹത്തിൽ അടക്കം നിറഞ്ഞു നിന്നു. എങ്കിലും ചടങ്ങുകൾക്ക് അപ്പുറത്ത് കുടുംബവുമായി അടുപ്പം സൂക്ഷിച്ചതുമില്ല. അങ്ങനെ സ്വന്തം വഴികളിലൂടെ സ്വപ്ന വളർന്നു.
സ്വപ്നാ സുരേഷ് പ്രതിയായ പഴയകേസിൽ അവർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകിയത് പൊലീസ് ആയിരുന്നു. സ്വപ്നയുടെ ഉന്നതബന്ധങ്ങൾക്കുള്ള തെളിവാണ് എയർ ഇന്ത്യാ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരേയുള്ള വ്യാജ ലൈംഗിക പരാതിയിലെ അന്വേഷണം. 2016-ൽ നടന്ന സംഭവത്തിൽ 2020 ജനുവരിയിലാണ് സ്വപ്ന പ്രതിചേർക്കപ്പെട്ടത്. ജനുവരിയിൽ അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റം ഏറ്റുപറഞ്ഞിരുന്നു. പിന്നീട് വിളിപ്പിച്ചപ്പോൾ അച്ഛൻ മരിച്ചെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. മരണാനന്തരച്ചടങ്ങ് കഴിഞ്ഞാൽ പ്രതിയെ തേടി പൊലീസ് പോകേണ്ടതാണ്. എന്നാൽ, സ്വപ്നയുടെ കേസിൽ അറസ്റ്റ് ഒഴിവാക്കി.
ബിരുദംമാത്രം അടിസ്ഥാന യോഗ്യതയുള്ള ഒരു വീട്ടമ്മയുടെ ഉന്നത തസ്തികകളിലേക്കുള്ള വളർച്ചയിൽ പൊരുത്തക്കേടുകൾ ഏറെയുണ്ട്. ആദ്യ ഭർത്താവുമായി പിണങ്ങി ഗൾഫിൽനിന്ന് നാട്ടിലെത്തിയ സ്വപ്ന തലസ്ഥാനത്തെ ഒരു ട്രാവൽ ഏജൻസിയിലാണ് ജോലിക്കു ചേർന്നത്. ഏറെനാൾ ഇവിടെ തുടർന്നില്ല. യോഗ്യതയില്ലെങ്കിലും 2013-ൽ എയർഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗമായ എയർ ഇന്ത്യാ സാറ്റ്സിൽ എത്തി. വ്യാജപരാതിക്കേസിൽ സ്വപ്നയ്ക്കൊപ്പം പങ്കുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് നിയമനം ശരിയാക്കിയത്.
ഗ്രൗണ്ട്ഹാൻഡ്ലിങ് വിഭാഗത്തിൽ കരാർ ജീവനക്കാരെ നിയോഗിക്കുന്നതടക്കം നിർണായക സ്ഥാനത്തായിരുന്നു നിയമനം. സാറ്റ്സിലെ ചില ക്രമക്കേടുകൾക്കെതിരേ ഉന്നതതലത്തിൽ പരാതി നൽകിയ ഉദ്യോഗസ്ഥരാണ് വ്യാജപരാതിയിൽ കുടുങ്ങിയത്. സ്ത്രീജീവനക്കാരെക്കൊണ്ട് പരാതി നൽകിയത് തനിക്ക് നിയമനം നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടാണെന്ന് സ്വപ്ന പൊലീസിന് മൊഴിനൽകുകയും ചെയ്തു. 2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് മണക്കാട് യു.എ.ഇ. കോൺസുലേറ്റ് തുറന്നത്. എയർഇന്ത്യയിൽ പ്രവർത്തിച്ച പരിചയവും ബന്ധങ്ങളുമാണ് സ്വപ്നയെ ഇവിടെയെത്തിച്ചത്. എയർ ഇന്ത്യയിലെ ചില ഉദ്യോഗസ്ഥരും ശുപാർശ ചെയ്തു.
കൗൺസിലുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങുകൾ സംഘടിപ്പിക്കാൻ സ്വപ്നയാണ് മുന്നിട്ടുനിന്നത്. ഇഫ്താറിലും പൊതുചടങ്ങളുകളിലും മുഖ്യമന്ത്രി ഉൾെപ്പടെയുള്ള വിശിഷാതിഥികളെ സ്വീകരിച്ചത് സ്വപ്നയായിയിരുന്നു. രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരുമടക്കം വിപുലമായി ബന്ധമുണ്ടാക്കാൻ ഈ കാലയളവിൽ കഴിഞ്ഞു. അബുദാബിയിൽ സ്വന്തമായി ബിസിനസ് തുടങ്ങനായി 18 കൊല്ലം മുമ്പ് അവിടെ എത്തിയ സമ്പന്ന കുടുംബത്തിലെ അംഗവുമായിട്ടായിരുന്നു സ്വപ്നയുടെ ക്യാണം. ഇയാൾ ഇപ്പോൾ വീണ്ടും വിവാഹിതനായി കോവളത്തെ ഹോട്ടൽ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നു. സ്വപ്നയുമായി യാതൊരു ബന്ധവുമില്ല. അതിന് ശേഷം ഒളിച്ചോട്ടം. മൂന്നാം ബന്ധമാണ് ഇപ്പോഴത്തെ ഭർത്താവ്. അബുദാബിയിൽ അടിപൊളി ജീവിതമായിരുന്നു സ്വപ്നയുടേത്. രാജകുടുംബവുമായി പോലും അടുത്ത ബന്ധമുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരത്തെ വ്യവസായ ഗ്രൂപ്പിലെ യുവാവ് ബാർ നടത്താനായി അബുദാബിയിൽ എത്തുന്നത്. വാടകയ്ക്ക് ബാർ എടുത്ത് നടത്തുന്നതിനിടെ ബാലരാമപുരത്തുകാരനായ സ്വപ്നയുടെ അച്ഛനുമായും അടുത്തു. ഇതോടെ വീട്ടിലെ അടുപ്പക്കാരനായി. അതീവ സുന്ദരിയായ മകളെ വിവാഹവും കഴിച്ചു കൊടുത്തു.
അബുദാബിയിൽ കുടുംബ സമേതം ഇയാൾ താമസവും തുടങ്ങി. ഇതിനിടെയാണ് രണ്ട് കൂട്ടുകാർ ഗൾഫ് സന്ദർശനത്തിന് അബുദാബിയിൽ എത്തുന്നത്. ഇതിൽ ഒരാൾ സിനിമാ നടനുമാണ്. കേരളത്തിലെ ഒരു രാഷ്ട്രീയക്കാരന്റെ മകനും. മുമ്പ് സിപിഎം നേതാവായ നടന്റെ അച്ഛൻ എം വി രാഘവനൊപ്പം ഉറച്ച് നിന്ന് യുഡിഎഫിൽ എത്തിയ നേതാവായിരുന്നു. ശ്രീനാരായണീയ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബത്തിലെ അംഗമായിരുന്നു സ്വപ്നയുടെ ആദ്യ ഭർത്താവ്. ഭർത്താവിന്റെ രണ്ട് കൂട്ടുകാർ അബുദാബിയിലെ വീട്ടിൽ താമസത്തിന് എത്തിയപ്പോഴാണ് കുടുംബ ബന്ധം തകരുന്നത്. ആദ്യ ഭർത്താവിൽ നിന്ന് ഡിവോഴ്സ് വാങ്ങിയെങ്കിലും മകളുടെ സംരക്ഷണം സ്വപ്നാ സുരേഷിന് തന്നെയായിരുന്നു.
ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സ്വപ്ന സുരേഷിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും സംസ്ഥാന സർക്കാറിലെ സ്വാധീനവും പുറത്തുവരമ്പോൾ അതിനെല്ലാം പിന്നിൽ ചർച്ചയാകുന്നത് സ്വപ്നയുടെ ഭാഷാ ഉപയോഗത്തിലെ കരുത്താണ്. ഇ-ബസ് പദ്ധതിയുടെ വിശദമായ റിപോർട്ട് തയ്യാറാക്കാൻ സർക്കാർ നിയോഗിച്ച ബഹുരാഷ്ട്ര കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സുമായുള്ള ബന്ധവും ചർച്ചയായി കഴിഞ്ഞു. ലണ്ടൻ കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പറിന്റെ റഫറൻസിലൂടെയാണ് സ്വപ്നയെ ഐടി വകുപ്പ് ഉന്നത സ്ഥാനത്ത് നിയമിച്ചത്. ഐടി സെക്രട്ടരി എസ് ശിവശങ്കറുമായി സൃഷ്ടിച്ച അടുത്ത ബന്ധവും ഇതിന് സ്വപ്ന ഉപയോഗിച്ചു. ഐടി വകുപ്പിൽ സ്വപ്നയുടെ രംഗപ്രവേശനത്തിനു ശേഷമാണ് ഇ ബസ് പദ്ധതിയുടെ ഡിപിആർ( ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപോർട്ട്) തയ്യാറാക്കാൻ പിഡബ്ല്യുസിയെ സർക്കാർ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ഐടി വകുപ്പിൽ പിഡബ്ല്യുസിക്ക് സ്വാധീനം ചെലുത്താനുള്ള വഴിയായിരുന്ന സ്വപ്ന സുരേഷ്.
Stories you may Like
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- കെ ഫോൺ പദ്ധതിയിൽ മുഖ്യമന്ത്രിക്ക് എതിരെ സ്വപ്ന സുരേഷ്
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്