ഏപ്രിലിലും മെയിലും ജൂണിലും ജീവനക്കാർക്ക് നൽകിയത് വെറും 5,000 രൂപ; പെരുന്നാളിന് 10,000 രൂപ ചോദിച്ചിട്ടുപോലും കൊടുത്തില്ല; ശമ്പളം വെട്ടിക്കുറച്ചത് 50 ശതമാനംവരെ; കോവിഡ് കാലത്ത് 15 വർഷം ജോലിചെയ്ത ജീവനക്കാരെ പിരിച്ചുവിട്ട് 'മാധ്യമം' പത്രത്തിന്റെ ക്രൂരത; ഗേറ്റിൽ സത്യാഗ്രഹം ഇരുന്ന് ജീവനക്കാരനും കുടുംബവും; മനുഷ്യാവകാശം പ്രസംഗിക്കുന്ന ജമാഅത്ത് പത്രത്തിൽ സംഭവിക്കുന്നത് ഇങ്ങനെ
കെ വി നിരഞ്ജൻ
കോഴിക്കോട്: ജീവനക്കാരുടെ ശമ്പളം 50 ശതമാനംവരെ വെട്ടിക്കുറച്ചതിനും, ട്രേഡ് യൂണിയൻ പ്രവർത്തനത്തിന് വിലങ്ങുതിടയിട്ടതിനും പിന്നാലെ, ഈ കോവിഡ് കാലത്ത് സർക്കാർ നിർശേശങ്ങൾ കാറ്റിൽ പറത്തി മാധ്യമം ദിനപ്പത്രത്തിൽ പിരിച്ചുവിടലും. 15 വർഷമായി ഡിടിപി ഓപ്പറേറ്റായി ജോലി നോക്കുന്ന കോഴിക്കോട് സ്വദേശി എ റോഷിതിനെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. റോഷിതിന് കിട്ടിയിരുന്ന വരുമാനംകൊണ്ടാണ് അദ്ദേഹവും കാഴ്ചക്കുറവും കേൾവിക്കുറവുമുള്ള സഹോദരിയും ജീവിതം പുലർത്തിപ്പോന്നത്. പൊടുന്നനെ ഉണ്ടായ ഈ ക്രൂരതയിൽ എന്തു ചെയ്യാണമെന്ന് അറിയായെ പകച്ചു നിൽക്കയാണ് റോഷിത്. ഇന്നലെ മാധ്യമത്തിന്റെ ഗേറ്റിലെത്തി റോഷിതും സഹോദരിമാരും പ്രതിഷേധ ധർണ്ണയിരുന്നിരുന്നു. എന്നിട്ടും ഈ വിഷയത്തിൽ യാതൊരു തീർപ്പും ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തിൽ നിയമനടപടി അടക്കമുള്ളകാര്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും റോഷിത് മറുനാടൻ മലയാളിയോട് പറഞ്ഞു.
ജൂൺ 30നാണ് റോഷിതിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. തക്കതായ യാതൊരു കാരണവും നടപടിക്ക് പിന്നിൽ ഉണ്ടായിട്ടില്ല. എല്ലാ വിധ തൊഴിൽ നിയമങ്ങളുടെയും ലംഘനമാണ് റോഷിത്തിനുനേരെ ഉണ്ടായത്. സത്യവും ധർമ്മവം നീതിയും പ്രംസംഗിച്ച്, മനുഷ്യവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന ജമാത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പത്രത്തിലാണ് ഇതുപോലെ ഒരു നഗ്നമായ മനുഷ്യാവശകാശ ലംഘനം നടക്കുന്നത്.
14 വർഷം മുൻപ് ദിവസവേതനത്തിലാണ് റോഷിത് മാധ്യമത്തിൽ ജോലി ആരംഭിക്കുന്നത്. ആദ്യ ഒരു വർഷം മുഴുവൻ ദിവസവേതനത്തിലായിരുന്നു ജോലി. പിന്നീടുള്ള 9 വർഷം കോൺട്രാക്ട് അടിസ്ഥാനത്തിലും. അങ്ങിനെ പത്ത് വർഷം ജോലി ചെയ്തതിന് ശേഷമാണ് പ്രൊബേഷനിലാകുന്നത്. അതും രണ്ട് വർഷം നീണ്ടുനിന്നു. സാധാരണയായി ഒരു വർഷത്തെ പ്രൊബേഷന്‍ ശേഷം ജോലി സ്ഥിരപ്പെടുത്തുന്നതാണ്. എന്നാൽ എന്റെ കാര്യത്തിൽ അത് രണ്ട് വർഷത്തോളം നീട്ടുകയും പിന്നീട് പ്രൊബേഷൻ നിർത്തലാക്കുകയുമായിരുന്നു.' റോഷിത് പറഞ്ഞു.
2019 ആഗസ്റ്റിലാണ് റോഷിത് പ്രൊബേഷൻ കാലാവധി നിർത്തലാക്കുന്നത്. അതിന് ശേഷം 5 മാസത്തിനുള്ളിൽ മറ്റൊരു ജോലി കണ്ടുപിടിക്കണമെന്ന് മാധ്യമം മാനേജ്മെന്റ് ആവശ്യപ്പെട്ടെന്നും റോഷിത് പറയുന്നു.''2019 ഡിസംബറിൽ അഞ്ച് മാസത്തെ കാലാവധി തീരുകയായിരുന്നു. പിന്നീട് മാനേജ്മെന്റുമായി ചർച്ചകൾ നടത്തിയ ശേഷം ജൂൺ 30 വരെ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ അനുവദിച്ചു.'' ഈ കോൺട്രാക്ട് അവസാനിച്ചതോടെ ജൂൺ 30ന് റോഷിതിനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു.
കൊവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിനുള്ള കാരണമായി മാധ്യമം മാനേജ്മെന്റ് ഔദ്യോഗികമായി ഉയർത്തിക്കാണിക്കുന്നതെങ്കിലും യാഥാർത്ഥ്യമതല്ലെന്നാണ് റോഷിതിന്റെ ആരോപണം.''കോവിഡ് പ്രതിസന്ധി തുടങ്ങിയിട്ട് രണ്ട് മാസമല്ലേ ആയിട്ടുള്ളു. ഞാൻ 2007 മുതൽ മാനേജ്മെന്റിൽ നിന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുകയാണ്. പല ജീവനക്കാരും മാനേജ്മെന്റിന്റെ ഈ നടപടികളുടെ പേരിൽ പിരിഞ്ഞുപോയിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഞാൻ ഈ ജോലിയിൽ തന്നെ എങ്ങിനെയെങ്കിലും കടിച്ചുതൂങ്ങി നിൽക്കുകയായിരുന്നു. ഇന്നു ശരിയാകും നാളെ ശരിയാകും എന്നെല്ലാം പ്രതീക്ഷിച്ച് ഈ ജോലിയിൽ തന്നെ തുടർന്നു.''ജീവനക്കാരോട് യാതൊരു പരിഗണനയും മാധ്യമം മാനേജ്മെന്റിനില്ലെന്നും റോഷിത് ആരോപിച്ചു. സാമ്പത്തികമായി യാതൊരു പ്രശ്നവുമില്ലാതിരുന്ന സമയത്തും മാനേജ്മെന്റ് പല കാരണങ്ങൾ പറഞ്ഞുകൊണ്ട് ജീവനക്കാരെ സ്ഥിരപ്പെടുത്താതിരിക്കാനുള്ള നടപടികൾ തന്നെയാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പിരിച്ചുവിടൽ കൂടാതെ ശമ്പളം വെട്ടിച്ചുരുക്കൽ നടപടികളും മാധ്യമം സ്വീകരിക്കുന്നുണ്ട്. സ്ഥിരം ജീവനക്കാരുടെ 40 ശതമാനം വരെ ശമ്പളം വെട്ടിച്ചുരുക്കിയിരിക്കയാണ്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 5000 രൂപയോളം മാത്രമാണ് സ്ഥിരം ജീവനക്കാർക്ക് വരെ ശമ്പളം നൽകിയിരിക്കുന്നത്.പെരുന്നാളിന്റെ സമയത്ത് ശമ്പളത്തിലെ 10,000 രൂപയെങ്കിലും നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് തയ്യാറായില്ല. കഴിഞ്ഞ രണ്ടുവർഷമായി മാധ്യമത്തിൽ ശമ്പളം മുടങ്ങുകയാണ്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 5000 രൂപയോളം മാത്രമാണ് സ്ഥിരം ജീവനക്കാർക്ക് വരെ ശമ്പളം നൽകിയിരിക്കുന്നത്. '
ഇതിനുപിന്നാലെയാണ് വീഡിയോ കോൺഫറൻസിങ്ങ് നടത്തി ഈ കോവിഡ് കാലത്തും 40 ശതമാനം ശമ്പളം വെട്ടിക്കുക്കുമെന്ന് മാധ്യമം ചെയർമാൻ അറിയിച്ചത്. ഇതോടെ ജീവനക്കാർ ഒന്നടങ്കം മാധ്യമം ട്രസ്റ്റ് ചെയർമാൻ, സിഇഒ, എഡിറ്റർ എന്നിവരെ തടഞ്ഞുവെച്ച് ഘെരാവോ ചെയ്തിരുന്നു. ഇതിൽ വിരണ്ടുപോയ മനോജമെന്റ് തൽക്കാലം ഇത്തരം കടുംവെട്ടില്ല എന്ന് പറഞ്ഞ് രക്ഷപ്പെടുകയും തൊട്ടടുത്ത ദിവസം തന്നെ ഓഫീസിൽ സംഘം ചേരൽ അടക്കം നിരോധിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ശ്രമിക്കയായിരുന്നു.
എന്നാൽ മാധ്യമം മാനജേ്മെന്റിലെ ഉന്നതരുടെ അഴിമതിയും ധൂർത്തുമാണ് സ്ഥാപനത്തെ ഈ രീതിയിലേക്ക് കടക്കണിയിലാക്കിയതെന്നും അതിന് അവർ ജീവനക്കാരെ ശിക്ഷിക്കുകയാണ് ചെയ്യുന്നതെന്നുമാണ് മാധ്യമത്തിലെ ജീവനക്കാർ പറയുന്നത്. മിഡിൽ മാനേജ്മെന്റിലെ ഉന്നതർ നടത്തിയ അഴിമതിയും പിടിപ്പുകേടും അക്കമിട്ട് നിരത്തിക്കൊണ്ട് ജമാഅത്ത് ശൂറയുടെ അന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ കമ്മറ്റിയുടെ ശിപാർശകൾ നടപ്പിലാക്കുന്നതിന് പകരം അത് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്ന് പറഞ്ഞ് അന്വേഷണ കമ്മറ്റി അംഗമായ ഖാലിദ് മൂസ നദ്വിയെ പുറത്താക്കുകയാണ് മാധ്യമം ചെയ്തത്.
സ്വന്തം ജീവനക്കാരെ ഈ രീതിയിൽ പീഡിപ്പിച്ചിട്ടും മാധ്യമം മനേജ്മെന്റും ജമാഅത്തെ ഇസ്ലാമിയും മാധ്യമത്തിന്റെ പണം എടുത്ത് സാമൂഹിക പ്രവർത്തനം നടത്തി ചുളുവിൽ ആളാവുകയാണെന്നാണ് ജീവനക്കാരുടെ പ്രതിനിധികൾ ആരോപിക്കുന്നത്. ക്രൂരമായ ഇത്തരം നടപടികളെല്ലാം മറച്ചുവെച്ചുകൊണ്ടാണ് പാവപ്പെട്ടവർക്ക് വീട് വെച്ചുനൽകുക, പിപിഇ കിറ്റുകൾ വിതരണം ചെയ്യുക തുടങ്ങിയ സാമൂഹ്യസേവനങ്ങൾ മാധ്യമം നടത്തുന്നതെന്നും റോഷിത് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ മാധ്യമം മാനേജ്മെന്റ് തയ്യാറായിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍