സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പാലിക്കാത്ത ഹെൽമറ്റ് വേട്ട നിയമം ഉടൻ റദ്ദാക്കണം
സ്വന്തം ലേഖകൻ
രാജ്യത്തെ പരമോന്നത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ (64) ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഉപയോഗിച്ചതു കണക്കിലെടുത്ത് ഹെൽമറ്റ് വേട്ട നിയമം ഉടൻ റദ്ദാക്കണമെന്നു വിലേഴ്സ് കേരള ആവശ്യപ്പെട്ടു. അസംഘടിതരായ സാധാരണക്കാരെ ഹെൽമറ്റ് വേട്ട നടത്തി കൊന്നാണെങ്കിലും വഴിയിൽ നിന്നു പിഴയും കൈക്കൂലിയും പിരിക്കുന്നതു ചീഫ് ജസിറ്റിന്റെ നിയമവിരുദ്ധ നടപടിയുടെ തുടർച്ചയായി നിർത്തലാക്കണമെന്നാണ് ആവശ്യം. മറ്റുള്ളവർക്കു ശാരീരികമായോ മാനസികമായോ ക്ഷതമുണ്ടാക്കാത്ത കാര്യത്തിനാണ് ഇരുചക്രവാഹന യാത്രികരെ പീഡിപ്പിക്കാൻ മാത്രമായുള്ള ഹെൽമറ്റ് വേട്ട നിയമം. റോഡിലെ അപകട കാരണങ്ങൾ എല്ലാം ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനു പകരമാണ് വരുമാനം വർധിപ്പിക്കുക എന്ന ഉദേശ്യത്തോടെ മാത്രമുള്ള കുത്സിത നിയമം.
ചീഫ് ജസ്റ്റിസ് അവഗണിച്ച നിയമം രാജ്യത്തെ പൗരന്മാർക്ക് ആവശ്യമില്ലെന്നു കേന്ദ്ര നിയമ നിർമ്മാതാക്കളായ പാർലമെന്റ് അംഗങ്ങൾ മനസിലാക്കണം. ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ചീഫ് ജസ്റ്റിസ് പോലും ഹെൽമറ്റ് വേട്ട നിയമം പാലിക്കുന്നില്ലെന്നു തെളിയിച്ചത് തൃണവത്ക്കരിക്കപ്പെട്ടതും പീഡനമനുഭവിക്കുന്നതുമായ ജനങ്ങളെ അവഹേളിക്കുന്നതിനു തുല്യമായി. രാജ്യത്തെ സാധാരണക്കാരെ ജൂഡിഷ്യറി ശിക്ഷിക്കാൻ ഉപയോഗിക്കുന്ന നിയമങ്ങളാണ് ചീഫ് ജസ്റ്റിസ് നഗ്നമായി ലംഘിച്ചത്.
ഹെൽമറ്റ് വേട്ട നിയമം രാജ്യത്തു നിലനിർത്തുന്നതു ഇനി യാതൊരു കാരണവശാലും നിയമപരമായോ ധാർമികമായോ ശരിയല്ല. നിയമം റദ്ദാക്കിയില്ലെങ്കിൽ അത് തെറ്റായ സന്ദേശം പരത്തും. സാധാരണഗതിയിൽ മന്ത്രിമാർ അടക്കമുള്ള ഭരണകർത്താക്കളും ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതിന്റെ ഫോട്ടോകൾ ധാരാളമായി ലഭ്യമാണ്. ജഡ്ജിമാരുടെ ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യവുമല്ല. രാഷ്ട്രീയപാർട്ടി മോട്ടോർ റാലികളിൽ മിക്കപ്പോഴും ആരും ഹെൽമറ്റ് ധരിച്ചുകാണാറില്ല. ഫലത്തിൽ ഭരണാധികാരമുള്ളവർക്കും അതില്ലാത്ത പൊതുജനങ്ങൾക്കും രണ്ടു തരം നിയമ നടത്തിപ്പുകളാണ് നിലനില്ക്കുന്നതെന്നു ചീഫ് ജസ്റ്റിസ് സംഭവം ആവർത്തിച്ചു തെളിയിക്കുന്നു. അതും കോവിഡ്-19 മഹാമാരിയുടെ ഇടയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ.
രാജ്യം ഭരിക്കുന്ന ബിജെപി നേതാക്കളുടെ ഇഷ്ടക്കാരനാണ് നിയമങ്ങൾ ചവറ്റുകൊട്ടയിൽ തള്ളി ഹെൽമറ്റും മാസ്ക്കും ധരിക്കാതെയും ശാരീരികാകലം പാലിക്കാതെയും ഇരുചക്രവാഹനത്തിന്റെ മുകളിലേറിയത്. കൂടി ചുറ്റും നില്‍ക്കുന്നവർക്കും ചട്ട പ്രകാരമുള്ള മാസ്ക്ക് ഇല്ല. കുറഞ്ഞത് ആറായിരം രൂപ പിഴ റോഡിൽ നിന്നു ഉടനെ പൊലീസിനു കൈമാറേണ്ട കുറ്റമാണ് ചീഫ് ജസ്റ്റിസ് ചെയ്തിട്ടുള്ളത്. ചുറ്റും മാസ്ക്ക് ഇല്ലാതെ നില്ക്കുന്നവരിൽ നിന്നു അയ്യായിരം രൂപ വീതം പിഴ ഈടാക്കേണ്ടതാണ്. സാധാരണക്കാരൻ പിഴയടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുത്തു പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയാണ് പതിവ്.
ഇതിനേക്കാൾ രസകരം, വാഹനത്തിന്റെ ഉടമ ആരെന്നു അറിയില്ലെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞുവന്നാണ് റിപ്പോർട്ടുകൾ! ഫോട്ടോയിൽ ചീഫ് ജസ്റ്റിസ് ഇരിക്കുന്ന 2020-ൽ പുറത്തിറക്കിയ പരിമിത പതിപ്പ് മോട്ടോർ സൈക്കിളിന് ഏകദേശം 55 ലക്ഷം രൂപയാണ് നികുതികൾ കൂടാതെയുള്ള ഏകദേശ വില്പന വില. ഇരുചക്രവാഹനം വില്ക്കുമ്പോൾ ഹെൽമറ്റും ഒപ്പം നല്‍കണമെന്നു ചട്ടമുള്ളതാണ്.
രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ചതിൽ നിന്നു നാഗ്പൂരിലെ ഒരു ബിജെപി നേതാവിന്റെ മകന്റെ പേരിലുള്ളതാണ് ബൈക്കെന്നാണ് സൂചന. 2014 അസംബൽ തെരഞ്ഞെടുപ്പിൽ സാവോനെറിലെ പാർട്ടി നോമിനിയായിരുന്നു പിതാവ്. ഏതായാലും ചീഫ് ജസ്റ്റിസ് പല കാരണങ്ങളാലും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
ന്യൂഡൽഹിയിൽ കോവിഡ്-19 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചു കഴിയേണ്ട വ്യക്തിയാണ് ചീഫ് ജസ്റ്റിസ്. 2020 ജൂൺ 28-നു ഞായറാഴ്ച ജന്മനഗരമായ നാഗ്പൂരിൽ രാജ്ഭവനു സമീപമാണ് നിയമത്തിന്റെ രക്ഷാധികാരി നിയമലംഘകനായി മാറിയത്. അവിടെ ആൾക്കാർ കൂട്ടം കൂടിയ ഒരു മരം നടൽ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വീട്ടിലിരുന്നു വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഇപ്പോൾ കോടതി നടപടികളെന്നാണ് പറയപ്പെടുന്നത്.
ഹൈ എൻഡ് ബൈക്കിൽ വെറുതെ ഇരുന്നതേയുള്ളുവെന്നും മാസ്ക്ക് പോക്കറ്റിൽ ഉണ്ടായിരുന്നുവെന്നും മറ്റുമുള്ള വാദങ്ങൾ ഇനി ഉയർന്നേക്കാം. മുൻപ് മോട്ടോർ സൈക്കിൾ ഓടിച്ചിരുന്നതാണെന്നും റിട്ടയർ ചെയ്യുമ്പോൾ മേടിക്കാനുള്ളതാണെന്നും വാദിച്ചേക്കാം. 2021 ഏപ്രിൽ 23 ആണ് റിട്ടയർമെന്റ് തീയതി. എന്നാൽ വാഹനത്തിനു രജിസ്ട്രേഷൻ നമ്പരുള്ളതിനാൽ ഡീലർമാർ കാണിക്കാൻ കൊണ്ടുവന്നതാണെന്നു പറയാനാകില്ല.
2019-ൽ ആഡംബര ബൈക്ക് ഓടിച്ച് അപകടത്തിൽപ്പെട്ടു പരിക്കേറ്റതിനാൽ കുറേ ദിവസങ്ങൾ കോടതിയിൽ നിന്നു മാറി നില്‍ക്കേണ്ടി വന്നിരുന്നു. അപകടവേളയിൽ ഹെൽമറ്റ് ധരിച്ചിട്ടുണ്ടായിരുന്നോ എന്ന വിവരം ലഭ്യമല്ല.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍