പാമ്പു പിടുത്തം ഹോബിയും ജീവിത മാർഗവും; ഇതുവരെ പിടിച്ചത് മുന്നൂറ്റിയൻപതോളം പാമ്പുകൾ; കടിയേറ്റ് മരണ മുഖത്തിൽ നിന്നും രക്ഷപ്പെട്ടത് പന്ത്രണ്ട് തവണയും; പിടിച്ച മൂർഖനെ പ്രദർശിപ്പിക്കവേ കടിയേറ്റ് മരണവും; നാവായിക്കുളത്തേക്ക് പോകുമ്പോൾ സ്നേഹപൂർവ്വം തട്ടിമാറ്റിയത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എതിർപ്പുകൾ; എല്ലാ തവണയും രക്ഷകരായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്നെന്ന് ബന്ധുക്കളും സുഹൃത്തുക്കളും; ശാസ്തവട്ടത്തിന്റെ ദുഃഖമായി സക്കീർ ഹുസൈന്റെ മരണം
എം മനോജ് കുമാർ
തിരുവനന്തപുരം: പാമ്പ് കടിയേറ്റുള്ള സക്കീർ ഹുസൈന്റെ മരണം ശാസ്തവട്ടം ഗ്രാമത്തെ നടുക്കി. ഞായറാഴ്ച രാത്രിയാണ് പാമ്പ് കടിയേറ്റ് നാവായിക്കുളത്ത് വെച്ച് സക്കീർ ഹുസൈൻ മരിക്കുന്നത്. പിടിച്ച പാമ്പിനെ പ്രദർശിപ്പിക്കുമ്പോഴാണ് മൂർഖന്റെ കടിയേറ്റ് സക്കീർ ഹുസൈൻ മരിക്കുന്നത്. പാമ്പുപിടുത്തത്തിൽ നിന്നും പിന്മാറാൻ സുഹൃത്തുക്കളും ബന്ധുക്കളും ആവർത്തിച്ച് ആവശ്യപ്പെടുന്നതിന്നിടെയാണ് ഇതെല്ലാം തള്ളിക്കളഞ്ഞു നാവായിക്കുള്ളത്തേക്ക് പാമ്പുപിടിക്കാൻ സക്കീർ ഹുസൈൻ ഇറങ്ങിപ്പുറപ്പെടുന്നത്.
പന്ത്രണ്ട് തവണ പാമ്പ് കടിയേറ്റ് രക്ഷപ്പെട്ട അനുഭവം മുന്നിലുള്ളതിനാലാണ് മുന്നറിയിപ്പുകൾ തള്ളി പാമ്പുപിടിക്കാനുള്ള വിളി വന്നപ്പോൾ ശാസ്തവട്ടത്തുള്ള വീട്ടിൽ നിന്നും സക്കീർ ഹുസൈൻ ഇറങ്ങിപ്പോയത്. സത്സ്വഭാവിയായതിനാൽ ഈ ചെറുപ്പക്കാരനെ പാമ്പുപിടുത്തത്തിൽ നിന്നും രക്ഷപ്പെടുത്താൻ സുഹൃത്തുക്കളും ബന്ധുക്കളും ആവുന്നത് പരിശ്രമിച്ചതാണ്. ഇതൊരു ഹോബിയാക്കി മാറ്റിയതിനാൽ സക്കീർ ഹുസൈൻ പാമ്പുപിടുത്തത്തിൽ നിന്നും പിന്മാറിയതുമില്ല. ഇത് മരണത്തിൽ കലാശിക്കുകയും ചെയ്തു. എട്ടു മക്കൾ ഉള്ള കുടുംബത്തിൽ എട്ടാമതായാണ് സക്കീർ ഹുസൈന്റെ ജനനം. ശാസ്തവട്ടം റബീന മൻസിലിൽ ഷാഹുൽ ഹമീദ്-ഐഷാബീവി ദമ്പതികളുടെഎട്ടുമക്കളിൽ ഏറ്റവും ഇളയ ആളാണ് സക്കീർ. ഉമ്മ മരിച്ചു. ബാപ്പ ഇപ്പോഴുമുണ്ട്. ഈ അടുത്ത കാലത്താണ് സക്കീർ ഹുസൈനും കുടുംബവും ശാസ്തവട്ടത്ത് തന്നെ വാടകവീട്ടിലേക്ക് മാറിയത്. പന്ത്രണ്ട് തവണയാണ് സക്കീർ ഹുസൈന് പാമ്പ് കടിയേറ്റത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആണ് രക്ഷകരായത്. ഇക്കുറിയും താൻ രക്ഷപ്പെടുമെന്നു തന്നെയാണ് സക്കീർ ഹുസൈൻ കരുതിയത്. പക്ഷെ നാവായിക്കുളത്ത് പാമ്പ് കടിയേറ്റപ്പോൾ നാട്ടുകാർ സക്കീർ ഹുസൈനെ എത്തിച്ചത് പാരിപ്പള്ളി മെഡിക്കൽ കോളെജിലാണ്. പക്ഷെ അവർക്ക് സക്കീർ ഹുസൈന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാമ്പുപിടിച്ച ശേഷം പാമ്പിനെ പ്രദർശിപ്പിക്കുന്നത് സക്കീർ ഹുസൈന്റെ രീതിയാണ്. ഇങ്ങനെ പ്രദർശിപ്പിക്കുന്ന സമയത്താണ് കടിയേൽക്കാറ്. പക്ഷെ ഇത് യുവാവ് ഒരിക്കലും ഒഴിവാക്കിയുമില്ല. നാവായിക്കുളത്തും സുരക്ഷിത്മായാണ് സക്കീർ മൂർഖനെ പിടിച്ചത്. പതിവുപോലെ മൂർഖനെ പ്രദർശിപ്പിച്ചു. ഈ സമയത്താണ് കടിയേൽക്കുന്നത്. കടിയേറ്റിട്ടും അത് കാര്യമാക്കാതെ പ്രദർശിപ്പിക്കൽ സക്കീർ ഹുസൈൻ തുടർന്നു. അപ്പോഴേക്കും വായിൽ നിന്ന് നുരയും പതയും വന്നു. രക്ഷിക്കാനുള്ള സഹായാഭ്യർഥന പാതിവഴിയിലാക്കിയാണ് യുവാവ് കുഴഞ്ഞു വീണത്. ഇത് മരണത്തിൽ കലാശിക്കുകയും ചെയ്തു.
പാമ്പ് കടിയേറ്റ സക്കീർ ഹുസൈനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് സക്കീർ ഹുസൈന്റെ സുഹൃത്തുക്കൾ മറുനാടനോട് പറഞ്ഞത്. പാമ്പ് കടിയേറ്റപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ എത്തിക്കാനാണ് സക്കീർ ഹുസൈൻ ആവശ്യപ്പെട്ടതും ആഗ്രഹിച്ചതും. പക്ഷെ സക്കീർ ഹുസൈന്റെ അവസ്ഥ ഗുരുതരമാണ് എന്ന് മനസിലാക്കി അടുത്തുള്ളവർ എത്തിച്ചത് പാരിപ്പള്ളി മെഡിക്കൽ കോളെജിലാണ്. പാമ്പ് കടിയുടെ വിവരം അറിഞ്ഞു സക്കീർ ഹുസൈന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഞായറാഴ്ച രാത്രി തന്നെ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. പക്ഷെ സക്കീർ ഹുസൈനെ എത്തിച്ചത് പാരിപ്പള്ളിയിലാണ്. അതുകൊണ്ട് തന്നെ എല്ലാവരും നിസ്സഹായരുമായി.
രണ്ടു പെൺകുട്ടികളാണ് സക്കീർ ഹുസൈന് ഉള്ളത്. മൂത്ത് പെൺകുട്ടിക്ക് ഏഴു വയസ് പ്രായമുണ്ട്. ഭാര്യ ഹസീനയുടെ രണ്ടാമത് പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ.
ലൈറ്റ് ആൻഡ് സൗണ്ട്സ് ജീവനക്കാരനാണ് സക്കീർ ഹുസൈൻ. ലോക്ക് ഡൗൺ ആയതിനാൽ വരുമാനമില്ല. ഡ്രൈവർ ആയും ജോലി നോക്കിയിരുന്നു. ആ ജോലിയും കൊറോണ കാരണം ഇല്ലാത്ത അവസ്ഥയിലാണ്. പിന്നെയുള്ള വരുമാനമാർഗം പാമ്പുപിടുത്തമാണ്. 348 പാമ്പുകളെ സക്കീർ പിടിച്ചിട്ടുണ്ട് സക്കീർ. 12 തവണ കടിയേറ്റിട്ടുമുണ്ട്. പാമ്പുപിടുത്ത സമയത്ത് ലഭിക്കുന്ന പ്രതിഫലമാണ് വരുമാനം. ഈ പ്രതിഫലം തേടി തന്നെയാണ് ഞായറാഴ്ചയും പാമ്പുപിടിക്കാനുള്ള വിളി വന്നപ്പോൾ സക്കീർ ഹുസൈൻ നാവായിക്കുളത്തേക്ക് പുറപ്പെട്ടത്. കൂട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെയാണ് ഇക്കുറിയും പാമ്പിനെ പിടിക്കാൻ സക്കീർ ഇറങ്ങിയത്. ഞായർ രാത്രി എട്ടരയോടെ നാവായിക്കുളം കാഞ്ഞിരംവിളയിൽ വച്ചാണ് സക്കീറിന് കടിയേറ്റത്. കൈക്കു കടിയേറ്റെങ്കിലും അത് കാര്യമാക്കാതെ കാഴ്ചക്കാർക്കു പാമ്പിനെ കാട്ടിക്കൊടുക്കുന്നതിനിടെ വായിൽ നിന്നു നുരയും പതയും വരികയായിരുന്നു. സുഹൃത്ത് മുകേഷിനെ ഫോണിൽ വിളിച്ച് സക്കീർ തന്നെ പാമ്പുകടിയേറ്റ വിവരം പറഞ്ഞെങ്കിലും ഉടൻ തളർന്നു വീണു. കയ്യിൽ നിന്നു പാമ്പും രക്ഷപ്പെട്ടു. കൂടി നിന്നവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ വാവ സുരേഷാണു പാമ്പിനെ വീണ്ടും പിടികൂടിയത്.
സക്കീർ ഹുസൈൻ മരിച്ചതോടെ നാട്ടുകാർക്കുള്ള ആശങ്കയും കൂടിയിട്ടുണ്ട്. സക്കീർ ഹുസൈന്റെ വീട്ടിൽ പാമ്പുണ്ട് എന്നാണ് നാട്ടുകാർ മറുനാടനോട് പറഞ്ഞത്. ജാറിൽ അടച്ച നിലയിലാണ് പാമ്പ് ഉള്ളത്. പിടിച്ച പാമ്പിനെ വീട്ടിൽ തന്നെ സൂക്ഷിച്ച് വളരെ പതിയെയാണ് ഫോറസ്റ്റ്കാർക്ക് കൈമാറുന്നത്. അതുകൊണ്ട് തന്നെ പാമ്പുണ്ട് എന്ന സംശയമാണ് നാട്ടുകാർ പങ്കു വയ്ക്കുന്നത്. സക്കീ റിന്റെ മൃതദേഹം ഇപ്പോഴും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ തന്നെയാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷമേ മൃതദേഹം വിട്ടു കൊടുക്കുകയുള്ളൂ. പാമ്പുപിടുത്തകാര്യത്തിൽ തങ്ങൾ നൽകിയ മുന്നറിയിപ്പ് പാലിച്ചിരുന്നെങ്കിൽ സക്കീർ ഹുസൈന് ഈ ഗതിവരില്ലായിരുന്നുവെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. അതുകൊണ്ട് തന്നെ സത്സ്വഭാവിയായിരുന്ന യുവാവിന്റെ മരണം നാടിന്റെ ദുഃഖമായി മാറുകയാണ്.
Stories you may Like
- ചിന്നക്കനാലിൽ നിറച്ചത് ഹുസൈൻ കൽപ്പൂരിന്റെ ഓർമ്മകൾ
- 'ഇതാണെന്റ നമ്പർ, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണം'
- പത്തനംതിട്ട നഗരസഭാ സെക്രട്ടറിയുടെ ദുരൂഹ മരണത്തിന്റെ ഞെട്ടലിൽ സഹപ്രവർത്തകർ
- കടം കൊടുത്ത പണം തിരികെ ചോദിച്ചു; സഹപ്രവർത്തകയെ കുത്തിക്കൊന്നു
- ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു; ഹുസൈൻ മടവൂരിനെതിരെ മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍