പുറത്തു പറയുന്നതിന് നേർ വിപരീതമായി വ്യക്തി ജീവിതത്തിലെ സ്ത്രീകളോട് പ്രവർത്തിക്കുക എന്നത് എത്ര വലിയ ദയനീയ പരാജയമാണ്; അടുപ്പിൽ തൂറി വെച്ചും തമ്പ്രാക്കന്മാർക്ക് വെടുപ്പിനെക്കുറിച്ച് എഴുതാം പ്രസംഗിക്കാം എന്ന ആൺ അധികാര മൂലധനമാണ് ശൈലജ ടീച്ചറെക്കുറിച്ച് ടൈപ്പു ചെയ്യുമ്പോൾ യാതൊരു അൽപ്പത്തവും അർഹതയില്ലായ്മയും നിങ്ങൾക്ക് തോന്നാതിരുന്നതിന് പിന്നിൽ; സൈബർ സഖാവിന്റെ നവോത്ഥാന മുഖത്തെ ചോദ്യം ചെയ്ത് സ്വന്തം ഭാര്യ; ദീപക് ശങ്കരനാരായണന് ഇരട്ടമുഖമോ? ചർച്ച തുടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപിക്ക് വോട്ടു ചെയ്തവരെ മുഴുവൻ വെടിവച്ചു കൊല്ലണമെന്ന വിവാദത്തിൽ കുടുങ്ങിയ സൈബർ സഖാവ് ദീപക് ശങ്കരനാരായണനെ വെട്ടിലാക്കി സ്വന്തം ഭാര്യ. ഒരു ചാനൽ അഭിമുഖത്തിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ താൻ തുന്നൽ ടീച്ചറാണെന്ന ആരോപണത്തിന് മറുപടി പറഞ്ഞിരുന്നു. തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനെ പുകഴ്ത്തിയാണ് ദീപക് ശങ്കരനാരായണൻ പ്രതികരിച്ചത്. ഈ നിലപാടുകളെയാണ് ഭാര്യ ചോദ്യം ചെയ്യുന്നത്. ദീപക് ശങ്കരനാരായണന്റെ ഇരട്ടത്താപ്പുകളാണ് ചോദ്യം ചെയ്യുന്നത്,
താൻ തുന്നൽ ടീച്ചറാണെന്ന് പ്രചരിപ്പിക്കുന്നവരെ താൻ തുന്നലല്ല കെമിസ്ട്രിയാണ് പഠിപ്പിച്ചത് എന്നല്ല ഷൈലജടീച്ചർ തിരുത്തുന്നത്. അങ്ങനെ ഒരു സൂചന സാന്ദർഭികമായിപ്പോലും കൊടുക്കുന്നുമില്ല. 'തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ?' എന്നാണ് അവരുടെ ഉത്തരം. മറ്റേത് വെറും ഒരു വസ്തുതാപരമായ തിരുത്തലേ ആവുമായിരുന്നുള്ളൂ. ഇതാണ് രാഷ്ട്രീയമായ തിരുത്തൽ. തൊഴിലിന്റെ മേലുള്ള ജാതീയപുഛത്തിന്റെ ന്യൂറൽ നെറ്റ്വർക്കിലാണ് ഒറ്റവാചകംകൊണ്ടുള്ള സർജറി.ഷൈലജ ടീച്ചറുടേത് വെറുമൊരു ഓപ്പറേഷണൽ സക്സസ് അല്ല എന്ന് മനസ്സിലാക്കാൻ ആ ഒറ്റവാചകം മതി.ചക്കവീണുചത്ത മുയലല്ല അത്. മണ്ണറിഞ്ഞ് വിത്തറിഞ്ഞ് അളവറിഞ്ഞ് വിയർപ്പെറിഞ്ഞ് വിതച്ചത് ആത്മവിശ്വാസത്തോടെ കൊയ്തെടുക്കുന്നതാണ്-ഇതായിരുന്നു ദീപകിന്റെ പോസ്റ്റ്. സൈബർ സഖാക്കൾ ആവേശത്തോടെ ഏറ്റെടുത്ത പോസ്റ്റ്. 21നായിരുന്നു ഇത് ഇട്ടത്. പിന്നാലെയാണ് ഭാര്യയും ചോദ്യവുമായി എത്തിയത്.
ദീപക് ശങ്കരനാരായണൻ എന്ന രാഷ്ട്രീയ വിവേകിയായ മനുഷ്യനോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് എന്ന ആമുഖത്തോടെയാണു ഭാര്യ ബിലു പത്മിനി നാരായണൻ ഫേസ്ബുക്കിൽ പ്രതികരിച്ചത്. കേരളത്തിലെ ആരോഗ്യമന്ത്രിയുടെ അദ്ധ്യാപന വിഷയത്തിലെ മറുപടിയുടെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് മാനിക്കുന്ന താങ്കൾ കഴിഞ്ഞ എത്രയോ വർഷങ്ങളായി തന്റെ ഭാര്യയുടെ അദ്ധ്യാപന വിഷയമായ മലയാളത്തെ മുൻനിർത്തി പരിഹസിക്കുകയും പച്ചത്തെറി പറയുകയും ചെയ്തിട്ടില്ലെ എന്ന ബിലു പ്രതികരിച്ചു. മറുപടിയായി പറഞ്ഞ കാര്യങ്ങൾ നിഷേധിച്ചാൽ പരസ്യമായി മുന്നിലേക്ക് വരാൻ തയാറാണെന്നും അവർ പറയുന്നു. ഇതോടെ, വിഷയത്തിൽ ദീപക്കിനെതിരേ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്. ദീപക്കിന്റെ നവോത്ഥാനത്തെ ഭാര്യ പൊളിച്ചെന്നാണ് ഉയരുന്ന വാദം.
ബിലു പത്മിനി നാരായണന്റെ പോസ്റ്റിന്റെ പൂർണരൂപം (അശ്ലീലപദങ്ങൾ ഒഴിവാക്കുന്നു)-
ദീപക് ശങ്കരനാരായണൻ എന്ന രാഷ്ട്രീയ വിവേകിയായ ഈ മനുഷ്യനോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്.
1 -കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ അദ്ധ്യാപന വിഷയത്തിലെ മറുപടിയുടെ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് മാനിക്കുന്ന താങ്കൾ കഴിഞ്ഞ എത്രയോ വർഷങ്ങളായി തന്റെ ഭാര്യയുടെ അദ്ധ്യാപന വിഷയമായ മലയാളത്തെ മുൻ നിർത്തി പരിഹസിക്കുകയും ്ലൃയമഹ മയൗലെ ചെയ്യുകയും ചെയ്യുന്നില്ലേ?
2 - പച്ച മലയാളം ചെരയ്ക്കാൻ പോകുന്നവൾ , $%& ക്കുത്തിയ മലയാളം കൊണ്ടു നടന്നോളും ഇത്തരം വാചകങ്ങൾ എത്രയോ തവണ പറഞ്ഞിട്ടില്ലേ?
3. - ശൈലജ ടീച്ചറുടെ മറുപടി തൊഴിൽ വിഷയങ്ങളുടെ മേഖലകളുടെ നീതിയിലും അതു ചെയ്യുന്നവരുടെ അഭിമാനത്തിലും ഊന്നിയ ഒന്നാണ്. അതിനെ മാനിക്കുന്ന താങ്കൾക്ക് കാലടി സംസ്കൃതയൂണിവേഴ്സിറ്റിയിൽ അഞ്ചുവർഷം താൽക്കാലിക അദ്ധ്യാപികയും 13 വർഷമായി സർക്കാർ ഹയർ സെക്കണ്ടറിയിലും മൂന്നു വർഷമായി മലയാളം മിഷൻ കർണാടക സ്റ്റേറ്റ് കോ ഓർഡിനേറ്ററും ആയി ജോലി ചെയ്യുന്ന ഭാര്യയുടെ മലയാള വിഷയം അംഗീകരിക്കാൻ സാധിക്കാത്തത് നിങ്ങളുടെ സൈബർ ഭാഷയിൽ പറഞ്ഞാൽ തികഞ്ഞ ഊളത്തരമല്ലേ?
4- എഴുതുന്ന രാഷ്ട്രീയത്തിന് അത്രയും ഒപ്പം ജീവിക്കാൻ നമുക്ക് സാധിച്ചെന്നു വരില്ല. പക്ഷേ പുറത്തു പറയുന്നതിന് നേർ വിപരീതമായി വ്യക്തി ജീവിതത്തിലെ സ്ത്രീകളോട് പ്രവർത്തിക്കുക എന്നത് എത്ര വലിയ ദയനീയ പരാജയമാണ്, പാപ്പരത്തമാണ്.
5 - അടുപ്പിൽ തൂറി വെച്ചും തമ്പ്രാക്കന്മാർക്ക് വെടുപ്പിനെക്കുറിച്ച് എഴുതാം പ്രസംഗിക്കാം എന്ന ആൺ അധികാര മൂലധനമാണ് ശൈലജ ടീച്ചറെക്കുറിച്ച് ടൈപ്പു ചെയ്യുമ്പോൾ യാതൊരു അൽപ്പത്തവും അർഹതയില്ലായ്മയും നിങ്ങൾക്ക് തോന്നാതിരുന്നതിന് പിന്നിൽ. തുല്യ നീതിക്കു വേണ്ടി നിലകൊള്ളുന്ന അടുത്ത തലമുറ ആശ്വാസത്തോടെ അത് വായിക്കുമ്പോൾ പങ്കിടുമ്പോൾ അതിൽ നടക്കുന്ന ഒരു സാംസ്കാരിക വഞ്ചനയുണ്ട്. അടുത്ത തലമുറയോട് നിങ്ങളെപ്പോലുള്ളവർ കാണിക്കുന്ന രാഷ്ട്രീയ ബൗദ്ധിക സത്യസന്ധതയില്ലായ്മയാണ് അത്.
5. നിങ്ങളിതു നിഷേധിക്കുന്നുവെങ്കിൽ ഭാര്യയായിത്തന്നെ അവൾ പരസ്യമായി മുന്നിലേക്കു വരാൻ തയ്യാറാണ്..
6- നിഷേധിക്കുന്നില്ല എങ്കിൽ മേൽപ്പറഞ്ഞ പോസ്റ്റ് എഴുതാനുള്ള ധാർമ്മിക അവകാശം ഇല്ലാത്ത രാഷ്ട്രീയമായി അൽപ്പം പോലും വളരാൻ കഴിയാത്ത അത്തരമൊരു വളർച്ച ബുദ്ധിജീവികൾക്ക് ആവശ്യമേയില്ല എന്നു കരുതുന്ന ഒരാൾ എന്ന സമ്മതമായി അതിനെ മലയാള സൈബർ ലോകവും എടുക്കണം.
ഇതും രാഷ്ട്രീയമായ ഒരു തിരുത്തലായി എടുക്കണമെന്ന് . തൊഴിലിന്റെ പേരിൽ വർഷങ്ങളായി ഒരാളോട് കാണിക്കുന്ന - വീട്ടകങ്ങളിൽ മറ്റൊരു പാടു പുരുഷന്മാർ കാണിച്ചു കൊണ്ടിരിക്കുന്ന അറിഞ്ഞിട്ടും നിങ്ങളിൽ പലരും കണ്ടില്ലെന്നു നടിക്കുന്ന പുച്ഛത്തിന്റെ ന്യൂറൽ നെറ്റ് വർക്കിലേക്കുള്ള ഇത്തിരി നീണ്ട സർജറി!
ദീപക് ശങ്കരനാരായണന്റെ പോസ്റ്റ് ചുവടെ
താൻ തുന്നൽ ടീച്ചറാണെ ന്ന് പ്രചരിപ്പിക്കുന്നവരെ താൻ തുന്നലല്ല കെമിസ്ട്രിയാണ് പഠിപ്പിച്ചത് എന്നല്ല ഷൈലജടീച്ചർ തിരുത്തുന്നത്. അങ്ങനെ ഒരു സൂചന സാന്ദർഭികമായിപ്പോലും കൊടുക്കുന്നുമില്ല.
'തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ?' എന്നാണ് അവരുടെ ഉത്തരം.മറ്റേത് വെറും ഒരു വസ്തുതാപരമായ തിരുത്തലേ ആവുമായിരുന്നുള്ളൂ. ഇതാണ് രാഷ്ട്രീയമായ തിരുത്തൽ. തൊഴിലിന്റെ മേലുള്ള ജാതീയപുഛത്തിന്റെ ന്യൂറൽ നെറ്റ്വർക്കിലാണ് ഒറ്റവാചകംകൊണ്ടുള്ള സർജറി.ഷൈലജടീച്ചറുടേത് വെറുമൊരു ഓപ്പറേഷണൽ സക്സസ് അല്ല എന്ന് മനസ്സിലാക്കാൻ ആ ഒറ്റ വാചകം മതി.
ചക്കവീണുചത്ത മുയലല്ല അത്. മണ്ണറിഞ്ഞ് വിത്തറിഞ്ഞ് അളവറിഞ്ഞ് വിയർപ്പെറിഞ്ഞ് വിതച്ചത് ആത്മവിശ്വാസത്തോടെ കൊയ്തെടുക്കുന്നതാണ്.
ദിപക് ശങ്കരനാരായണൻ
സിപിഎം സൈബർ പോളിറ്റ് ബ്യൂറോ'' അംഗമാണ് ദീപക് ശങ്കരനാരായണന് എന്നാണ് പൊതുവേ സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്ന് പോസ്റ്റിട്ട ദീപക് ശങ്കരനാരായണനെതിരെ പൊലീസ് കേസെടുത്തിരുന്നത് വലിയ ചർച്ചയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സിപിഎമ്മിന്റെ സൈബർ പോരാളിക്കെതിരെ കേസെടുത്തത്. അഞ്ച് കൊല്ലം വരെ തടവ് കിട്ടാവുന്ന ഐപിസിയിലെ 153 എബി വകുപ്പുകൾ പ്രകാരമായിരുന്നു ആ കേസ്. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു.
ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്ന് പോസ്റ്റാണ് വിവാദത്തിന് കാരണം. പത്തു ക്രിമിനലുകൾ നടത്തിയ ഒരു ക്രൂരകൃത്യമല്ല അത്. ഇന്ത്യൻ ജനതയുടെ 31 ശതമാനത്തിന്റെ സമ്മതിയിൽ ആ പത്തുപേർ നടത്തിയ കൊലയാണത്. നീതി നിർവഹണത്തിന് തടസ്സം നിൽക്കുന്ന പക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ടുചെയ്ത ആ 31 ശതമാനത്തിനെ സെക്കൻഡ് വേൾഡ് വാർ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം. ജനാധിപത്യം ഒറ്റ മനുഷ്യന്റേതാണ്. അതിൽ അപ്പുറത്തുള്ളവരുടെ എണ്ണം വിഷയമല്ല. ഇന്ത്യൻ ജനാധിപത്യത്തിന് വിത്തുപാകിയ, അതിനെ തന്റെ മരണംവരെ കാക്ക കൊണടുപോകാതെ നോക്കിയ, മറ്റൊരു കാശ്മീരി പണ്ഡിറ്റിനു വേണ്ടി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് വേണ്ടി, അത്രയെങ്കിലും ചെയ്യണം.. - ഇതായിരുന്നു ദീപകിന്റെ പോസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് ചർച്ച സജീവമായി. സിപിഎം സൈബർ പോരാളികൾ ഒന്നടങ്കം ദീപകിനെ അനുകൂലിച്ചു. ധനമന്ത്രി തോമസ് ഐസക്കും കൂടെയുണ്ടായിരുന്നു.
സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരായണൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരയണൻ വിശദീകരിച്ചു. തോമസ് ഐസക്ക് അടക്കമുള്ള പ്രമുഖർക്കൊപ്പം ഹാഷ്ടാഗ് ക്യാംപയിനും സജീവമായി. ഇതോടെ സിപിഎമ്മിന്റെ സൈബർ മുഖമായിരുന്നു ദീപക് ശങ്കരനാരായണനെന്നും വ്യക്തമായി. എന്നും നവോത്ഥാന മൂല്യങ്ങളാണ് ദീപക് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത്.
Stories you may Like
- 2014ലെ 'ധർമ്മടം അട്ടിമറിയുടെ' വസ്തുതകൾ പുറത്ത്
- ധീര ബലിദാനി പരംവീരചക്ര ദീപകിന്റെ ഭാര്യ രേഖ ലെഫ്റ്റനന്റായി ലഡാക്കിലേക്ക്
- മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകൻ ദീപക് ജോഷി ബിജെപി വിട്ട് കോൺഗ്രസിൽ
- മഹുവ മൊയിത്രയുടെ അഭിഭാഷകൻ കേസിൽ നിന്നൊഴിവായി
- ഹണിട്രാപ്പിൽ കുരുക്കി, 54-കാരനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്