ലോക്ക് ഡൗൺ കാലത്തെ സഹാവാസത്തിനിടെയിലെ ആദ്യ ഒളിച്ചോട്ടം പൊളിച്ചത് പൊലീസ്; കാമുകനൊപ്പം ഭാവി ജീവിതം കരുപ്പിടിപ്പിക്കാൻ 35 പവനും കാറുമായി മക്കളെയും കൂട്ടിയുള്ള രണ്ടാമത്തെ ഒളിച്ചോട്ടത്തിന്റെ ത്രില്ലു നശിപ്പിച്ചതും പൊലീസ് ഇടപെടൽ തന്നെ; മക്കളെ ഒപ്പം കൂട്ടിയത് ഭർത്താവിൽ നിന്നും എളുപ്പത്തിൽ ഡിവോഴ്സ് കിട്ടാൻ വേണ്ടി; മൂവാറ്റുപുഴയിലെ കൊറോണ കാലത്തെ ഒളിച്ചോട്ട ക്കഥയിൽ ക്ലൈമാക്സായത് കുട്ടികളെ ഭർത്താവിനു വിട്ടു കൊടുത്തു യുവതി കാമുകനൊപ്പം പോയതോടെ
പ്രകാശ് ചന്ദ്രശേഖർ
മൂവാറ്റുപുഴ: ആദ്യത്തെ ഒളിച്ചോട്ടം പൊളിച്ചത് പൊലീസ്. ഭർത്താവിന്റെ സുഹൃത്തു കൂടിയായ കാമുകനൊപ്പം ഭാവി ജീവിതം കരുപ്പിടിപ്പിക്കാൻ 35 പവനും കാറും മക്കളെയും കൂട്ടിയുള്ള രണ്ടാമത്തെ ശ്രമത്തിന്റെ ത്രില്ല് നശിപ്പിച്ചതും പൊലീസ് തന്നെ. വിവാഹബന്ധം വേർപെടുത്താൻ മക്കളെ വച്ചുള്ള വിലപേശലിന് വിലങ്ങുതടിയായതും ഇതെ നിയമപാലകർ. ഒടുവിൽ മക്കളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് സലാം പറഞ്ഞ് വീണ്ടും കാമുകനൊപ്പം മടക്കം. ഇനിയെങ്കിലും എന്റെ പിന്നാലെ വരല്ലെയെന്ന ഭാവപകർച്ചയോടെ.
നാല് ദിവസം മുമ്പ് ഭർത്താവിന്റെ സുഹൃത്തിനൊപ്പം നാടുവിട്ട രണ്ട് കുട്ടികളുടെ മാതാവും മൂവാറ്റുപുഴയിൽ സിറ്റിച്ചിങ് യൂണിറ്റ് നടത്തിവരികയും ചെയ്തിരുന്ന 30 കാരിയാണ് പൊലീസിന്റെ നിരന്തര ഇടപെടലിൽ നിന്നും രക്ഷനേടാൻ മക്കളെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഭർത്താവിന്റെ സുഹൃത്തു കൂടിയായ കാമുകനൊപ്പം യാത്രയായത്. 8 ഉം 6 ഉം വയസുള്ള കുട്ടികളെയാണ് യുവതി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. യുവതിയുടെ ഭർത്താവ് കൂട്ടികളെ ഏറ്റുവാങ്ങി. തന്റെ മക്കളെ തന്നിട്ട് ഭാര്യ ആരുടെ കൂടെപ്പോയാലും പരാതിയില്ലെന്ന നിലപാടായിരുന്നു ഭർത്താവ് പൊലീസ് മുമ്പാകെ സ്വീകരിച്ചത്.
ലോക് ഡൗൺ സമയത്ത് മൂന്നാറിലേയ്ക്കുള്ള യാത്ര മുടങ്ങിയതിനാൽ അഭയം നൽകണമെന്ന അഭ്യർത്ഥ മാനിച്ചാണ് യുവതിയുടെ ഭർത്താവ് മൂന്നാർ സ്വദേശിയായി സുഹൃത്തിന് വീട്ടിൽ കഴിയാൻ അവസരമൊരുക്കിയത്. ഒന്നര മാസത്തോളം ഇയാൾ വീട്ടിൽ താമസിച്ചു. ഇതിനിടയിൽ തമ്മിൽ അടുത്തെന്നും പിന്നീട് തുടർന്നുവന്നിരുന്നത് ഭാര്യ ഭർത്തൃ ബന്ധമായിരുന്നെന്നുമാണ് പൊലീസിനോട് യുവതി വിവരിച്ചത്. ഇതിന് തെളിവായ ഭർത്താവ് യുവതിയുടെ ഫോണിൽ നിന്നുള്ള ദൃശ്യങ്ങളും കണ്ടെത്തി.
ഭാര്യയിൽ നിന്നും ഇത്തരമൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന ഭർത്താവിന് ഇത് കടുത്ത മാനസിക ആഘാതമായി. തുടർന്ന് വീട്ടിൽ വച്ച് ദമ്പതികൾ വഴക്കിട്ടു. ഇതിന് പിന്നാലെയാണ് യുവതി കാമുകനൊപ്പം ഓട്ടോറിക്ഷയിൽ സ്ഥലം വിട്ടത്. ഉടൻ ഭർത്താവ് വിവരം മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ അറിയച്ചു. പൊലീസ് അന്വേഷണത്തിൽ ഓട്ടോറിക്ഷക്കാരന്റെ മൊബൈൽ നമ്പർ ലഭിച്ചു. തുടർന്ന് പൊലീസ് ഇയാളെ മൊബൈലിൽ വിളിച്ച് ഇരുവരെയും സ്റ്റേഷനിലെത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതുപ്രകാരം ഓട്ടോറിക്ഷക്കാരൻ ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടത്തിയ ഒത്തുതീർപ്പ് നീക്കങ്ങളുടെ ഭാഗമായി യുവതി ഭർത്താവിനൊപ്പം പോകാൻ തയ്യാറായി. ഇതിന് ശേഷം നാലാമത്തെ ദിവസമായിരുന്നു രണ്ടാമത്തെ ഒളിച്ചോട്ടം.
ഇക്കുറി അൽപ്പം കരുതലോടെയാണ് യുവതി യാത്ര പുറപ്പെട്ടത്. സ്വന്തം പേരിൽ ഭർത്താവ് വാങ്ങി നൽകിയ മാരുതി ആൾട്ടോ കാറും 35 പവൻ സ്വർണ്ണാഭരണങ്ങളും കൈവശപ്പെടുത്തിയായിരുന്നു യാത്രപുറപ്പെട്ടത്. ഒപ്പം മക്കളെ കൂടെകൂട്ടാനും മറന്നില്ല. ഇതറിഞ്ഞതോടെ ഭർത്താവ് വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി, വിവരമറിയിച്ചു. ഭാര്യ പോണെങ്കിൽ പോട്ടെ മക്കളെയെങ്കിലും കിട്ടിയാൽ മതിയെന്നായിരുന്നു ഭർത്താവ് പൊലീസിനെ അറിയിച്ചത്. തുടർന്ന് എസ് ഐ ടി എം സൂഫി യുവതിയെ മൊബൈലിൽ വിളിച്ച് വിഷയം അവതരിപ്പിച്ചു.
ഈയവസരത്തിൽ മക്കളെ നൽകണമെങ്കിൽ വിവാഹബന്ധം വേർപെടുത്തണമെന്ന നിബന്ധന യുവതി മുന്നോട്ടുവച്ചു. നിയമവശങ്ങൾ സംസാരിക്കാൻ യുവതി അഭിഭാഷകനെയും കൂട്ടിയിരുന്നു. എന്നാൽ കുട്ടികൾ എവിടെക്കഴിയുന്നു എന്നറിയാൻ ഭർത്താവിനും അവകാശമുണ്ടെന്നും അവരെ ഒളിവിൽ പാർപ്പിക്കാനാണ് നീക്കമെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും എസ് ഐ വ്യക്തമാക്കിയതോടെ ഇവർ കടുംപിടുത്തം ഉപേക്ഷിച്ചു. ഇന്നലെ രാത്രി 8 മണിയോടടുത്ത് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി ഇവർ കുട്ടികളെ ഏൽപ്പിച്ചു. തുടർന്ന് കാത്തുനിന്ന കാമുകനൊപ്പം മടങ്ങി. പിന്നാലെ ഇവരുടെ ഭർത്താവെത്തി മക്കളെ ഏറ്റുവാങ്ങി. താനിപ്പോൾ ഏറെ സന്തോഷവാനായികാണപ്പെട്ട ഇയാൾ നന്ദിയറിച്ചാണ് മക്കളെയും കൊണ്ട് സ്റ്റേഷനിൽ നിന്നും യാത്രയായത് എന്ന് എസ് ഐ അറിയിച്ചു.
Stories you may Like
- കാമുകി ചതിച്ചതിന്റെ പ്രതികാരം; നൂറിലേറെ സ്ത്രീകളെ തട്ടിപ്പിനിരയാക്കി, യുവാവ് അറസ്റ്റിൽ
- പ്രായ പൂർത്തിയാവാത്ത കമിതാക്കളുടെ ഒളിച്ചോട്ടത്തിൽ വശംകെട്ട് ഇടുക്കി പൊലീസ്
- വിവാഹമോചന ഹർജിയിൽ നിർണ്ണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി
- ഒരു യുവതി തന്റെ സൗന്ദര്യത്തെ മോഹവിലയ്ക്ക് വിറ്റ് ആഡംബര ജീവിതം നയിക്കുമ്പോൾ
- ഈ അമ്മ വീട്ടിൽ ചെല്ലുമ്പോൾ വീടില്ല, മക്കളെയും കാണാനില്ല
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍