ജെസ്നയെ കുറിച്ചു വിവരം ലഭിച്ചെന്ന് പറയുന്ന സാറന്മാർ എന്റെ മകളെയും കൂടി കണ്ടെത്തി തരണം.. 14 വർഷമായി മകൾ എവിടെയെന്ന് അറിയാതെ ഉള്ളുനീറി കഴിയുന്ന ഒരമ്മയുടെ അപേക്ഷയാണ്, തള്ളിക്കളയരുത്; ഇനിയും മുട്ടാൻ വാതിലുകളില്ല, അവൾ ജീവിച്ചിരുപ്പുണ്ടോ അതോ മരിച്ചോ എന്നെങ്കിലും അറിയാനുള്ള ആഗ്രഹം കൊണ്ടാ; ഹൃദയം പൊട്ടുന്ന വേദയിൽ ഇന്ദിരയെന്ന മാതാവ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ; ബംഗളുരുവിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ ദിവ്യയുടെ വിവരങ്ങൾ തേടി കുടുംബം
പ്രകാശ് ചന്ദ്രശേഖർ
തൊടുപുഴ: ജസ്നയെ കണ്ടെത്തിയെന്ന് പറയുന്ന സാറന്മാർ എന്റെ മകളെയും കൂടി കണ്ടെത്തി തരണം. 14 വർഷമായി മകൾ എവിടെയെന്നറിയാതെ ഉള്ളുനീറി കഴിയുന്ന ഒരമ്മയുടെ അപേക്ഷയാണ്... തള്ളിക്കളയരുത്. ഇക്കാര്യത്തിനായി മുട്ടാത്ത വാതിലുകളില്ല. അവൾ ജീവിച്ചിരുപ്പുണ്ടോ അതോ മരിച്ചോ എന്നെങ്കിലും അറിയാനുള്ള ആഗ്രഹം കൊണ്ടാ.. പൊട്ടിക്കരഞ്ഞ്, കൂപ്പു കൈകളോടെ മറുനാടൻ ക്യാമറയ്ക്കു മുന്നിൽ തൊടുപുഴ കരിമണ്ണൂർ പന്നൂർ കരിമ്പനച്ചാലിൽ ഇന്ദിര പറഞ്ഞ വാക്കുകളാണിത്.
മകളുടെ തിരോധനം സംമ്പന്ധിച്ച് പരാതിപറയാൻ മുൻ മുഖ്യന്ത്രി വി എസ് അച്ചുതാനന്ദൻ മുതലിങ്ങോട്ടുള്ള മുഖ്യമന്ത്രിമാരെയും നിരവധി മന്ത്രിമാരെയും എം എൽ എ മാരെയും നേതാക്കളെയുമെല്ലാം കണ്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല.ഇതിനായി എത്രതവണ തിരുവന്ത്പുരത്തെത്തിയതെന്ന് കൃത്യമായ കണക്കില്ല.ഞങ്ങൾക്കുവേണ്ടി പറയാനോ ഒച്ചപ്പാടുണ്ടാക്കാനോ ആരും ഇല്ലത്ത സാഹചര്യത്തിൽ അധികൃതർ എന്റെ മകളുടെ കേസ്സ് മറന്നമട്ടാണ് .അവർ ആരോപിച്ചു.
2006 ഫെബ്രുവരി 21-ന് വൈകിട്ടാണ് ബാംഗ്ലൂരിൽ നേഴ്സിംഗിന് പഠിച്ചിരുന്ന ദിവ്യയെ കാണാതായത്. ശ്രീനഗർ നേഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്ന ദിവ്യ വീട്ടിലേയ്ക്ക് ഫോൺചെയ്യുന്നതിനായി ഹോസ്റ്റലിൽ നിന്നും ഇറങ്ങിയെന്നും പിന്നീട് തിരിച്ചുവന്നിട്ടില്ലന്നും മാത്രമാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
വിവരമറിഞ്ഞ് വീട്ടുകാർ ബാംഗ്ലൂരിൽ എത്തി വ്യാപകമായി അന്വേഷണം നടത്തി.കോളേജ് പരിധിയിൽ വരുന്ന പൊലീസിൽ പരാതിയും നൽകി.ഇതുപ്രകാരം കേസ്സും ചാർജ്ജ് ചെയ്തു.ആരംഭഘട്ടത്തിൽ അന്വേഷണം നടന്നെങ്കിലും പിന്നീട് ഇതെക്കുറിച്ച് വീട്ടുകാർ ചോദിക്കുമ്പോൾ എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കാമെന്നായിരുന്നു പൊലീസ് നിലപാട്. പിന്നീടാണ് തിരുവനന്തപുരത്തെത്തി മന്ത്രിമാരെക്കണ്ട് പരാതി പറയുകയും നിവേദനം സമർപ്പിക്കുകയും മറ്റും ചെയ്തത്.ഇത്തരത്തിൽ യാത്രപുറപ്പെടുമ്പോൾ സ്ഥല പരിചയമുള്ള ഒരാളെക്കൂടി കൂടെ കൊണ്ടുപോകാറുണ്ട്.
ഈ യാത്രകൾക്കും മറ്റുമായി നല്ലൊരു തുക ചെലവായിട്ടുണ്ട്. അതിന്റെ കടബാദ്ധ്യതകൾ തീർത്തത് അവളുടെ അച്ഛൻ മരിച്ചപ്പോൾ സർക്കാരിൽ നിന്നും കിട്ടിയ പണം കൊണ്ടാണ്.വിതുമ്പലോടെ അവർ വ്യക്തമാക്കി. അച്ഛൻ മോഹൻ ആനപ്പാപ്പാനായിരുന്നു.മൂന്നുമക്കളിൽ ഇളയവളായ ദിവ്യയെ ജീവനായിരുന്നു.കുറച്ചൊക്കെ മദ്യപിക്കുമെങ്കിലും വല്യകുഴപ്പമില്ലാതൈയായിരുന്നു ജീവിതം മുന്നോട്ട് പോയിരുന്നത്.ദിവ്യയെ കാണാതായതുമുതൽ മദ്യപിക്കാത്ത സമയമില്ലന്നായി.രണ്ട് വർഷം മുമ്പ് പാലായിൽ വച്ച് ആനയുടെ തുമ്പികൈ കൊണ്ടുള്ള അടിയേറ്റാണ് അങ്ങേര് മരിച്ചത്.
ആ സങ്കടത്തിനിടയിലും പത്രങ്ങളുടെ എല്ലാ എഡിഷനിലും വരാൻ പാകത്തിൽ ചരമവാർത്ത നൽകണമെന്ന് ഞാൻ പെൺമക്കളുടെ ഭർത്താക്കന്മാരെ പറഞ്ഞേൽപ്പിച്ചു. അച്ഛന്റെ മരണവാർത്തയെങ്കിലും അറിഞ്ഞ് അവൾ എത്തുമെങ്കിൽ എത്തട്ടെ എന്നായിരുന്നു ചിന്ത.അതും വെറുതെയായി.അവർ പറഞ്ഞു. ദിവ്യയെ കാണാതായി ഏറെ താമസിയാതെ പി റ്റി തോമസ്സ് എം എൽ എയ്ക്ക് ഒരു ഊമക്കത്ത് വന്നിരുന്നു.ദിവ്യയോട് സാദൃശ്യമുള്ള മുള്ള പെൺകുട്ടിയെ കൊല്ലത്ത് കബീർദാസ് എന്നൊരുനടക നടന്റെ വീട്ടിൽ കണ്ടെന്നായിരുന്നു കത്തിലെ സൂചന.
കത്ത്് എം എൽ എ കരിമണ്ണൂർ പൊലീസിന് കൈമാറി. പൊലീസ് ഉദ്യോഗസ്ഥരടക്കം ഞങ്ങൾ ഒരു ജീപ്പിൽകൊള്ളാവുന്ന ആളുകൾ അവിടെ എത്തി അന്വേഷിച്ചപ്പോൾ അഡ്രസ്സിൽ സൂചിപ്പിച്ചിരുന്ന കെട്ടടത്തിൽ അനാശാസ്യം നടന്നിരുന്നതായി നാട്ടുകാരിൽ നിന്നറിഞ്ഞു.നാടകനടനോട് വൈരാഗ്യമുള്ള ആരോ അയച്ചതാവാം കത്തെന്ന നിഗമനത്തിൽ പൊലീസ് ഈ വഴിക്കുള്ള അന്വേണം അവസാനിപ്പിച്ചു. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ ബീനജോളിയും മെമ്പർമാരുമൊക്കെ ഇക്കാര്യത്തിൽ കഴിയാവുന്നതെല്ലാം ചെയ്തുതെന്നും ദിവ്യയെ പഠിപ്പിക്കാനെടുത്ത 60000 രൂപയുടെ ലോൺ ഇടുക്കിയിലെ രാഷ്ട്രീയ നേതാക്കളിൽ ഒരാളായ അലക്സ് കോഴിമല ഇടപെട്ട് എഴുത്തള്ളിച്ചെന്നും ഇത് വലിയ അനുഗ്രഹമായി എന്നും ഇന്ദിര പറഞ്ഞു.
കൊച്ചി കടന്ത്രയിലെ കെയർ ആൻഡ് കൺസേൻ എന്ന ഏജൻസി മുഖേനയാണ് ബാംഗ്ലൂരിലെ ശ്രീനഗർ നേഴ്സിങ് സ്കൂളിനെക്കുറിച്ചറിഞ്ഞതെന്നും ഇവർ ജനറൽ നേഴ്സിംഗിന് ഫീസായി ആവശ്യപ്പെട്ടത് മൂന്നുലക്ഷത്തിൽ അധികം രൂപയാണെന്നും ഇത് കൂടുതലാണെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിൽ ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ച് ദിവ്യയും കൂട്ടുകാരികളും സ്വയം ലോണെടുത്ത് പഠിയക്കാൻ തീരുമാനിക്കുകയായിരുന്നെന്നും സഹോദരിമാരിൽ ഒരാളായ ഉദയ അറിയിച്ചു.
കോളേജ് പരിചയപ്പെടുത്തുന്നതിനായി 2004- ഡിസംമ്പറിൽ ദിവ്യ ഉൾപ്പെടെ 48 കുട്ടികളെയും ഇവരുടെ രക്ഷിതാക്കളെയും ഈ ഏജൻസി നടത്തിപ്പുകാർ ബസ്സിൽ ബാംഗ്ലൂരിൽ എത്തിച്ചിരുന്നെന്നും ഈ അവസരത്തിലാണ് ശ്രീനഗർ കോളേജുമായി അടുത്തബന്ധമുള്ള ആളെന്ന നിലയിൽ കൊല്ലം സ്വദേശിയായ ഡോ. സുരേന്ദ്രനെ പരിചയപ്പെടുന്നതെന്നും ഇയാളിൽ നിന്നാണ് ഫീസ് തുക കുറവാണെന്ന് തങ്ങൾക്ക് മനസ്സിലായതെന്നും ഇയാളുടെ ഇടപെടലിലുള്ള വിശ്വാസിത്തിലാണ് സഹോദരിയടക്കമുള്ളവരെ ഈ കോളേജിൽ ചേർത്തതെന്നും ഉദയ വിശദീകരിച്ചു.
ദിവ്യയെ കാണാതായ വിവരം ഈ ഡോക്ടർ തങ്ങളെ അറിയിച്ചില്ലന്നും സഹപാഠികൾ പറഞ്ഞാണ് തങ്ങൾ വിവരമറിഞ്ഞതെന്നും ഇപ്പോൾ ഫോൺചെയ്താൽ പോലും ഇയാൾ എടുക്കാറില്ലന്നും ഉദയയുടെ ഭർത്താവ് സാബു പറഞ്ഞു.സാബുവും ദിവ്യയുടെ മൂത്തസഹോദരി മായയുടെ ഭർത്താവ് സുനിലിലുമാണ് ഇപ്പോൾ ഇന്ദിരയ്ക്കും ഒപ്പമുള്ള മാതാവ് ഭാവിനിക്കും അവശ്യമായ സഹായങ്ങൾ നൽകിവരുന്നത്. മഴക്കാലത്ത് ചോരുന്നതിനാൽ ഒടിന് മുകളിൽ പ്ലാസ്റ്റിക് ടാർപ്പ വലിച്ചുകെട്ടിയാണ് ഇന്ദിരയും മാതാവ് ഭവാനിയും ഈ വീട്ടിൽ കഴിയുന്നത്.അമ്മേന്ന് വിളിച്ച് അവൾകയറിവരുന്നത് സ്വപ്നം കാണാത്ത ദിവസങ്ങളില്ല.
എവിടെയെങ്കിലും വേഷം മാറിയെങ്കിലും അവൾ ജിവിക്കുന്നുണ്ടെന്നറിഞ്ഞാൽ മതി...അവളെ ഒരു നോക്കുകണ്ടാലെ ഞങ്ങളുടെ ഉള്ളിലെ തീ അണയു.അതിന് സാറന്മാർ സഹായിക്കണം.അപേക്ഷയാണ്. നിറമിഴികളോടെ ,കണ്ഠമിടറിക്കൊണ്ടായിരുന്നു ഇന്ദിര ഇത്രയും പറഞ്ഞൊപ്പിച്ചത്.മകളെക്കുറിച്ച് പറയുമ്പോഴെല്ലാം സങ്കടം മൂലം ഇവർക്ക് വാക്കുകൾ മുഴുമിപ്പിനായിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍