ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ
ആർ പീയൂഷ്
പാലക്കാട്: അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രശാന്ത് മങ്ങാട്ടും സഹോദരൻ പ്രമോദ് മങ്ങാട്ടും നെന്മാറയിൽ 2019 ൽ ആരംഭിച്ച ശേഷമാണ് ബി.ആർ ഷെട്ടിയുടെ എൻ.എം.സി ഹെൽത്ത് കെയറിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉടലെടുക്കുന്നതെന്ന് റിപ്പോർട്ട്. സാമ്പത്തിക ക്രമക്കേടുകൾ നടത്തി തട്ടിയെടുത്ത പണം ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുകയായിരുന്നു എന്നാണ് ആരോപണം. കോടികൾ മുടക്കി നിർമ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനം പോലും അത്യാഡംബരപൂർവ്വമായിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആരോഗ്യ മന്ത്രി, മോഹൻലാൽ, ബി.ആർ ഷെട്ടി തുടങ്ങീ നിരവധിപേർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
തന്ത്രപരമായാണ് നെന്മാറയിൽ ആശുപത്രി കിട്ടിപ്പൊക്കിയത്. സ്വപ്നം കാണാനുള്ള മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കാലാമിന്റെ വാക്കുകൾ മുൻനിർത്തിയാണ് ആശുപത്രിയുടെ പ്രവർത്തനമെന്നും വിശദീകരിച്ചിരിക്കുന്നത്. ഈ ആശുപത്രി കമ്പനിയിൽ പ്രശാന്തും പ്രമോദും നേരിട്ട് ഇടപെടുന്നില്ലെന്നാണ് രേഖകളിലൂടെ വ്യക്തമാകുന്നത്. ഷെട്ടി ഗ്രൂപ്പിന് എന്തെങ്കിലും പറ്റിയാലും തങ്ങളുടെ ആശുപത്രിക്ക് കോട്ടമുണ്ടാകാതിരിക്കാൻ ഇരുവരും തന്ത്രപരമായി കരുക്കൾ നീക്കിയെന്നാണ് ഉയരുന്ന ആരോപണം. പ്രശാന്തിന്റെ ഭാര്യ ജ്യോതി പാലാട്ടും പ്രമോദിന്റെ ഭാര്യ ശാന്തിയുമാണ് നെന്മാറയിലെ ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ.
ബി ആർ ഷെട്ടി ഗ്രൂപ്പുമായി ജ്യോതിക്കും ശാന്തിക്കും യാതൊരു പങ്കുമില്ല. ഭാവിയിൽ ബി ആർ ഷെട്ടി ഗ്രൂപ്പിന് എന്തെങ്കിലും സംഭവിച്ചാലും നെന്മാറയിലെ ആശുപത്രിക്ക് പ്രശ്നങ്ങളുണ്ടാകരുതെന്ന് പ്രശാന്തും പ്രമോദും നിശ്ചയിച്ചുറപ്പിച്ചിരുന്നു. ഇത് തന്നെയാണ് നെന്മാറ ആശുപത്രിയുടെ രൂപീകരണത്തിലും പ്രവർത്തനത്തിലും നിറഞ്ഞത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാലക്കാട്ടെ ആരോഗ്യ പ്രശ്നങ്ങളിൽ സമഗ്രമായി ഇടപെടുന്ന ആശുപത്രിയായി ഇത് മാറുകയും ചെയ്തു. അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലെ കരങ്ങൾ ജ്യോതിയുടേയും ശാന്തിയുടേയും ഭർത്താക്കന്മാരാണെന്ന് ഏവർക്കും അറിയാവുന്നതാണ്. ഷെട്ടി ഗ്രൂപ്പിന്റെ സ്വന്തം സ്ഥാപനം എന്ന നിലിയാലാണ് ആദ്യം ഈ ആശുപത്രിയെ ജനങ്ങൾ സമീപിച്ചത്.
ആശുപത്രി ഉദ്ഘാടനത്തിന് ബി.ആർ ഷെട്ടിയെ ക്ഷണിച്ചത് തന്നെ തങ്ങൾ കേരളത്തിലെ വമ്പന്മാരാണ് എന്ന് വരുത്തി തീർക്കാനായിരുന്നു. സംസ്ഥാനത്തെ പ്രമുഖരെല്ലാം തങ്ങളുടെ വിളിപ്പുറത്താണെന്ന് കാട്ടി കൊടുത്ത് ഷെട്ടിയുടെ മുന്നിൽ താരത്തിളക്കം വർദ്ധിപ്പിച്ചു. എന്നാൽ തന്റെ കമ്പനിയുടെ സമ്പത്ത് തട്ടിയെടുത്താണ് അവൈറ്റിസ് കെട്ടിയുയർത്തിയത് എന്ന് മാത്രം ഷെട്ടി അറിഞ്ഞില്ല. അറിഞ്ഞപ്പോൾ വല്ലാതെ വൈകിപ്പോയി. 2019 ഡിസംബറോടെയാണ് തന്റെ വിശ്വസ്തരായവർ ചതിച്ചു എന്ന് ഷെട്ടി മനസ്സിലാക്കുന്നത്. അതിനെ പറ്റി ഷെട്ടി പറയുന്നതിങ്ങനെ; ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരുകമ്മീഷനെ താൻ നിയോഗിച്ചിരുന്നു. തന്റെ പേരിൽ ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകളും വ്യാജഇടപാടുകളും ഒരിക്കലും തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെയാണ്.
വ്യാജ വായ്പകൾ, വ്യക്തിഗത ഗ്യാരന്റികൾ, ചെക്കുകൾ, ബാങ്ക് ഇടപാടുകൾ എല്ലാം തന്റെ കള്ള ഒപ്പിട്ടായിരുന്നു. ഇതിന് താൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. തന്റെ അറിവോ സമ്മതമോ അനുമതിയോ ഇല്ലാതെയാണ് ക്രമക്കേടുകൾ. തട്ടിപ്പ് മറച്ചുവയ്ക്കാൻ തന്റെ പേരിൽ ഉണ്ടാക്കിയ കമ്പനികളും അറിവോ സമ്മതമോ ഇല്ലാതെ. തന്റെ ചില സ്വന്തം സ്വകാര്യ കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ചും, തന്റെ തന്നെ മാനേജ്മെന്റ് ടീമിലെ അംഗങ്ങളുടെ നിക്ഷേപത്തെ കുറിച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ധനകാര്യ സ്റ്റേറ്റ്മെന്റുകൾ നൽകി. പബ്ലിക് കമ്പനികളുടെ യഥാർഥ ധനകാര്യ സ്ഥിതി മറച്ചുവയ്ക്കാൻ വേണ്ടി തന്റെ സ്വകാര്യ കമ്പനികളും പേഴ്സണൽ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് ചെലവിലെ അഴിമതി ഇതെല്ലാമാണ് സംഭവിച്ചത്.
ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പ്രശാന്ത് പണം തിരിമറി നടത്തിയത് എന്നാണ് വിവരം. പ്രശാന്ത് മങ്ങാട്ട് സിഎഫ്ഒയും സിഇഒയും ആയിരുന്ന കാലത്തെ മാനേജ്മെന്റ് തീരുമാനങ്ങൾ ഇപ്പോൾ പരിശോധിച്ചു വരികയാണ്. ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് പ്രശാന്തിനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. 335 ദശലക്ഷം മില്യൻ ഡോളറിന്റെ ക്രമക്കേടുകൾ പ്രശാന്ത് പൂഴ്ത്തി വച്ചുവെന്നാണ് ആരോപണം. എൻഎംസിയുടെ 2.7 ബില്യന്റെ ബാങ്ക് വായ്പകളും ഒളിപ്പിച്ചുവച്ചു. നിലവിലെ ബോർഡ് ഓഫ് ഡയറക്ടർമാർക്ക് ഈ വായ്പകളെ കുറിച്ച് അറിവുണ്ടായിരുന്നില്ല. വായ്പകളെല്ലാം ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കും മറ്റുമാണ് ചെലവഴിച്ചിട്ടുള്ളത് എന്നാണ് വിവരം.
മുൻ എഫ്.ബി.ഐ ഡയറക്ടർ ലൂയി ഫ്രീഹ് നയിക്കുന്ന യു.എസ് കേന്ദ്രമാക്കിയ കൺസൾട്ടൻസിയാണ് ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണത്തിൽ പ്രശാന്തിന്റെ സാമ്പത്തിക തിരിമറിയുടെ വിശവിവരങ്ങൾ ലഭ്യാമായിട്ടുണ്ട്. ഇത് കോടതിയെ അറിയിച്ചതിന് ശേഷം നിയമ നടപടികൾ സ്വീകിക്കും. നിലവിൽ ഇന്ത്യയിലായതിനാൽ യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള പ്രത്യേക ഉടമ്പടി പ്രകാരം. ഇയാളെ അറസ്റ്റ് ചെയ്യാനും നാട്ടിലെ സ്വത്തുക്കൾ പിടിച്ചെടുക്കാനുമാണ് നീക്കം. ഷെട്ടിയെ ചതിയിൽ വീഴ്ത്തിയ വാർത്തകൾ പുറത്ത് വന്നതിന് ശേഷം ആശുപത്രിയിലേക്ക് ഇവർ എത്തുന്നില്ല എന്ന് ജീവനക്കാർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, അതിനോടനുബന്ധിച്ച് കുറച്ച് ഫീഡർ ഹോസ്പിറ്റലുകൾ. ആ രീതിയിലാണ് അവൈറ്റിസിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാലക്കാട് ടൗണിലുണ്ടായിരുന്ന 40 ബെഡുകളുള്ള ബാലാജി ഹോസ്പിറ്റലിനെ ഏറ്റെടുത്ത് ഗൈനക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി തുടങ്ങിയ സ്പെഷ്യൽ കെയർ സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഇതു കൂടാതെ പ്രാഥമിക ചികിത്സകൾ നൽകുന്ന കുറച്ച് പെരിഫറൽ ക്ലിനിക്കുകളും ഗ്രൂപ്പിന് കീഴിലുണ്ട്. അവൈറ്റിസിന്റെ ഫാമിലി ഫിസിഷ്യൻസിന്റെയും വിസിറ്റിങ് കൺസൾട്ടന്റുമാരുടെയുമൊക്കെ സേവനം ഇവിടെയും ലഭ്യമാക്കിയിട്ടുണ്ട്. നിശ്ചിത ദിവസങ്ങളിൽ അവൈറ്റിസിലെ ഡോക്ടർമാർ ക്ലിനിക്കിലെത്തി ട്രീറ്റ്മെന്റുകൾ നടത്തുകയും ചെയ്യുന്നു. ഇതുകൂടാതെ വടക്കഞ്ചേരിയിലും കൊല്ലങ്കോടും ക്ലിനിക്കുണ്ട്. കൊടുവായൂരിൽ ഒരു ചെറിയ ഹോസ്പിറ്റലിനെ അവൈറ്റിസ് ഏറ്റെടുത്തിരുന്നു. 20 ബെഡുകളുള്ള സെന്ററായിരുന്നു ഇത്. ഇങ്ങനെ ഏറ്റെടുക്കലിലൂടെയാണ് അവൈറ്റിസിനെ വളർത്തിയത്.
ഹോസ്പിറ്റൽ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാതെ കടന്നുവന്ന് സ്വയം പഠനത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും നെമ്മാറ പോലൊരു ഗ്രാമപ്രദേശത്ത് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങുന്നത് തുടങ്ങി പലതും ഇതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉയർത്തിയിരുന്നു. രുവരുടേയും ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമാണ് അവൈറ്റസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന തരത്തിലായിരുന്നു ചർച്ചകൾ. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎംസി ഹെൽത്തിന്റെ സിഇഒ പ്രശാന്ത് മങ്ങാട്ടിന്റെ ഭാര്യയാണ് ജ്യോതിയെന്നും സഹോദരനും യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ ഗ്ലോബൽ സിഇഒയുമായ പ്രമോദ് മങ്ങാട്ടിന്റെ ഭാര്യയാണ് ശാന്തിയെന്നും ചർച്ചയാവാതിരിക്കാൻ പലപ്പോഴും ശ്രദ്ധിച്ചു.
പ്രശാന്ത് മങ്ങാട്ടിന്റേയും പ്രമോദ് മങ്ങാട്ടിന്റെയും സ്വപ്നമായിരുന്നു സ്വന്തം നാട്ടിലൊരു സംരംഭം. ഒരുപാട് ആലോചനകൾക്കു ശേഷമാണ് നാട്ടുകാർക്ക് ഏറ്റവും പ്രയോജനപ്രദമാകുന്ന സ്ഥാപനം എ ന്ന നിലയിൽ ഹോസ്പിറ്റൽ എന്ന ചിന്തയിലേക്കെത്തുന്നത്. യുഎഇയിലാണ് സ്ഥിര താമസമെന്നതിനാൽ ഇരുവർക്കും കേരളത്തിലൊരു ബിസിനസ് നടത്തിക്കൊണ്ടു പോവുക അസാധ്യമായിരുന്നു. അങ്ങനെയാണ് തങ്ങളുടെ ജീവിത പങ്കാളികളോട് ഈ ദൗത്യം ഏറ്റെടുക്കാമോ എന്ന് ചോദിക്കുന്നത്. രണ്ടു പേരും ധൈര്യസമേതം മുന്നോട്ട് വന്ന് ഹോസ്പിറ്റൽ ഒരു യാഥാർത്ഥ്യമാക്കി മാറ്റി. അവൈറ്റിസിൽ ഐ.റ്റി, ഫിനാൻസ്, ഓപ്പറേഷൻസ് വിഭാഗങ്ങളാണ് ജ്യോതി കൈകാര്യം ചെയ്യുന്നത്. ബ്രാൻഡിങ്, മാർക്കറ്റിങ്, എച്ച്ആർ, കോർപ്പറേറ്റ് അഫയേഴ്സ് എന്നിവയാണ് ശാന്തിയുടെ ചുമതലകൾ-ഇങ്ങനെയൊക്കെയായിരുന്നു ചർച്ചകളിൽ ആശുപത്രിയെ നിറച്ചത്.
ഒരു ചെറിയ കുന്നിന്റെ മുകളിൽ 30 ഏക്കറോളം സ്ഥലത്താണ് ഹോസ്പിറ്റൽ സ്ഥിതി ചെയ്യു ന്നത്. അത്യാധുനിക പ്രീ- ഫാബ്രിക്കേറ്റഡ് രീതിയിലാണ് ആശുപത്രിയുടെ നിർമ്മാണം. കേരളത്തിൽ ഇത്തരത്തിൽ നിർമ്മിക്കുന്ന ആദ്യത്തെ ആശുപത്രിയാണിതെന്നും അവകാശ വാദം ഉയർത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്