ഖുറാൻ എന്ന പുസ്തകമാണ് തീവ്രവാദികളെ സൃഷ്ടിച്ചതെന്ന പ്രകോപനം; യേശുക്കുട്ടനെ പ്രസവിച്ച ശേഷം വീണ്ടും മറിയം മക്കളെ പ്രസവിച്ചു. അപ്പോൾ മറിയാമ്മച്ചി കന്യാമറിയം ആകുന്നത് എങ്ങിനെയെന്ന കളിയാക്കൽ; ചാവക്കാട്ടെ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതിയുടെ വിദ്വേഷ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച; ഇതിനുള്ള മറുപടി എന്നെ അറിയുന്ന ഹൈന്ദവ-മുസ്ലിം സഹോദരന്മാർ പറയട്ടെ എന്ന് സ്വാമിയും; തീരമേഖലയായ പെരിയമ്പലത്തെ പുകച്ച് ചൂടൻ ചർച്ച തുടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് സനാതന ധർമ്മം. ഏക ദൈവത്തിൽ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം. ബഹുദൈവത്തിൽ വിശ്വസിക്കുന്നവന് അതും ആകാം. ദൈവത്തിൽ വിശ്വാസം ഇല്ലാത്തവൻ വിശ്വസിക്കേണ്ടതില്ല. ക്ഷേത്രത്തിലോ പള്ളിയിലോ പോകാൻ ഇഷ്ടമുള്ളവർക്ക് പോകാം. പോകാൻ ഇഷ്ടമില്ല എങ്കിൽ പോകേണ്ടതില്ല. വിഗ്രഹത്തെ ആരാധിക്കാൻ താല്പര്യം ഉള്ളവന് അത് ചെയ്യാം. വിഗ്രഹാരാധനയിൽ താല്പര്യം ഇല്ലെങ്കിൽ ചെയ്യേണ്ടതില്ല. നിരീശ്വരവാദിയോ യുക്തിവാദിയോ ആയി ജീവിക്കുവാൻ താൽപര്യമുള്ളവർക്ക് അങ്ങിനെയും ആകാം ഈ ബഹുസ്വരതയാണ് സനാതന ധർമ്മത്തിന്റെ കരുത്ത്.
ഇന്ത്യയിലെ സന്യാസികൾ മുമ്പോട്ടു കൊണ്ടു പോകുന്നതും ഈ പാരമ്പര്യമാണ്.
ഇതിനിടെയാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി വെല്ലുവിളിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം ചാവക്കാട് പെരിയമ്പലത്ത് ഹിന്ദു, മുസ്ലിം വർഗീയ കലാപത്തിനുള്ള സാധ്യത ഒരുക്കുന്നതാണ് സാധുവിന്റെ പോസ്റ്റുകളിൽ മിക്കതുമെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ശാന്തിയിലും സമാധാനത്തിലും മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്ന പെരിയമ്പലം തീരദേശ മേഖലയിൽ ഹിന്ദു മുസ്ലിം വർഗീയ കലാപത്തിന് സാധ്യതയുണ്ടാക്കുന്നതാണ് ഈ സ്വാമിയുടെ ഇടപെടൽ എന്നും ആരോപണം ഉണ്ട്. പലവിധ ചർച്ചകൾ നടക്കുമ്പോഴും സ്വാമി ഇതെല്ലാം നിഷേധിക്കുന്നുമുണ്ട്.
ചാവക്കാട് പെരിയമ്പലത്ത് ഹിന്ദു, മുസ്ലിം വർഗീയ കലാപത്തിനൊരുങ്ങി RSS ഹിന്ദുത്വ തീവ്രവാദികൾ. പ്രതീഷ് വിശ്വനാഥിന്റ്റെ വലം കൈയും, സുഹൃത്തുമായ സ്വാമി സാധു കൃഷ്ണയാണ് കലാപത്തിന് തിരി കൊളുത്തിയിരിക്കുന്നത്. വിശുദ്ധ ഖുർആനിനേയും മഹാത്മാ ഗാന്ധിജിയേയും വളരെ വൃത്തികെട്ട രീതിയിൽ അവഹേളിച്ചു കൊണ്ടാണ് ഇയാൾ രംഗത്ത് വന്നിരിക്കുന്നത്. ശാന്തിയിലും സമാധാനത്തിലും മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്ന പെരിയമ്പലം തീരദേശ മേഖലയിൽ ഹിന്ദു മുസ്ലിം വർഗീയ കലാപം നടത്താൻ RSS സഘപരിവാർ ശക്തികൾ പുറത്തു നിന്നും ഇറക്കുമതി ചെയ്ത സ്വാമിയാണ് ഇയാളെന്നും നാം മനസ്സിലാക്കണം.-ഇതാണ് സ്വാമിക്കെതിരെ മുജീബ് റഹ്മാൻ എന്ന ആൾ ഇട്ടിരിക്കുന്ന പോസ്റ്റ്. ഖുറാൻ എന്ന പുസ്തകമാണ് തീവ്രവാദികളെ സൃഷ്ടിച്ചതെന്ന പോസ്റ്റ് സാധു കൃഷ്ണാനന്ദ സരസ്വതി ഇട്ടതായും ഇതിൽ പറയുന്നു. ഇതിനുള്ള മറുപടി എന്നെ അറിയുന്ന ഹൈന്ദവ-മുസ്ലിം സഹോദരന്മാർ പറയട്ടെ-എന്ന് സ്വാമിയും പറയുന്നു. ഏതായാലും ചാവക്കാട് പെരിയമ്പലം ആളിക്കത്താൻ സാധ്യത ഏറെയാണെന്നാണ് മുജീബ് റഹ്മാന്റെ പോസ്റ്റ് വ്യക്തമാക്കുന്നത്.
മത അധിക്ഷേപം നടത്തുന്ന പല പോസ്റ്റുകളും സ്വാമിയുടേതായി ഉണ്ടെന്നതാണ് വസ്തുത. യേശുക്കുട്ടനെ പ്രസവിച്ച ശേഷം വീണ്ടും മറിയം മക്കളെ പ്രസവിച്ചു. അപ്പോൾ മറിയാമ്മച്ചി കന്യാമറിയം ആകുന്നത് എങ്ങിനെ ?-എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയർത്തിയ ഒരു ചോദ്യം. സ്വാമി കൽപ്പവൃക്ഷ ഗിരി, സ്വാമി സുശീൽ ഗിരി ഈ സന്യാസികളെ ആണ് കമ്മി ജിഹാദികൾ തല്ലിക്കൊന്നത്-എന്ന തെറ്റായ പ്രചരണവും സ്വാമി നടത്തി. പൽഘാറിലെ കൊലയിൽ മുസ്ലിം മത തീവ്രവാദികൾക്ക് പങ്കില്ലെന്നത് വ്യക്തമായ കാര്യമാണ്. ഇതിനൊപ്പമാണ് ഖുറാനെ അപമാനിക്കൽ പോസ്റ്റ്. ഏതായാലും ഇപ്പോൾ ഇതെല്ലാം ചാവക്കാട് ചർച്ചയാക്കുകയാണ് മറു വിഭാഗം. ഏതായാലും ഈ ചർച്ച സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുകയാണ്.
മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആശ്രമത്തിൽ ഉച്ചത്തിൽ നാമജപം ആണ് ഇപ്പോഴള്ള വിവാദങ്ങൾക്ക് കാരണം. ചാവക്കാട് പെരിയമ്പലം ശ്രീകൃഷ്ണാനന്ദ ആശ്രമം തങ്ങൾക്കെതിരെ ഭീഷണിയുള്ളതായി വടക്കേക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു ഏപ്രിൽ 30 ന് വൈകിട്ടായിരുന്നു ആദ്യ ഭീഷണിയുമായി മൂന്ന് പേർ ആശ്രമത്തിലെത്തിയതെന്നായിരുന്നു പരാതി. ഈ പരാതി ഒത്തു തീർന്നതായും സ്വാമി ഫെയ്സ് ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. തികച്ചും മത സൗഹാർദ്ധപരമായ സ്ഥലമാണ് ആശ്രമം സ്ഥിതി ചെയ്യുന്ന പ്രദേശം. ഇത്തരം വർഗ്ഗീയ ഭീഷമികൾ മുഴക്കി ഹൈന്ദവ വിശ്വാസികളെ പ്രകോപിപ്പിച്ച് സൗഹൃദം നഷ്ടപ്പെടുത്താൻ ശ്രമിക്കുന്ന നീക്കം വളരെയധികം വേദനാജനകമാണെന്നും സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി പറയുന്നു. ഈ വാക്കുകൾക്ക് വിരുദ്ധമായ പലതും സോഷ്യൽ മീഡിയയിൽ ്സ്വാമി ഇട്ടിട്ടുണ്ടെന്നത് ചർച്ചയാക്കുകയാണ് ഇപ്പോൾ മറുവിഭാഗം.
മുൻപും ആശ്രമത്തിനെതിരെ ചിലർ അതിക്രമം നടത്തിയിട്ടുള്ളതായി ആശ്രമം അധികൃതർ പറയുന്നു. ആശ്രമത്തിന്റെ കൊടി മരവും ബോർഡും നശിപ്പിച്ചു. കൂടാതെ ആശ്രമ മതിൽകെട്ടിനുള്ളിൽ കടന്ന് ആൽമരത്തിന്റെ ചുവട്ടിൽ മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്തു. അന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ അടുത്തുള്ള പള്ളിക്കമ്മറ്റി ഭാരവാഹികളും മുസ്ലിം ലീഗ് പ്രവർത്തകരും ഇടപെട്ട് ഭീഷണി മുഴക്കിയവരെ കണ്ടെത്തി. പൊലീസ് കേസെടുക്കാനിരിക്കെ ആശ്രമം അധികൃതർ ഇവർ മാപ്പ് പറഞ്ഞാൽ മതി എന്ന് ആവശ്യപ്പെട്ടു. അങ്ങനെ അവർ മാപ്പു പറഞ്ഞതായും ഫെയ്സ് ബുക്ക് ലൈവിലൂടെ സ്വാമി അറിയിച്ചിരുന്നു.
ബാങ്ക് കൊടുക്കുന്നത് കേൾക്കാൻ കഴിയാത്തതു കൊണ്ടാണ് മൈക്ക് ഉപയോഗിക്കരുത് എന്ന് ആവശ്യപ്പെട്ടതെന്ന് ആരോപണ വിധേയരായ യുവാക്കൾ പൊലീസിനോട് പറഞ്ഞിരുന്നു. മറ്റ് തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പറഞ്ഞു. ഈ കേസ് ഒത്തുതീർന്നെങ്കിലും സോഷ്യൽ മീഡിയയിൽ പോര് മുറുകുമ്പോൾ അത് പുതിയ ഭീഷണിയായി മാറുമോ എന്ന സംശയം പൊലീസിനും ഉണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍