കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ വിറപ്പിച്ച ഏകാധിപതികളെ പോലെ കിം ജോങ് ഉന്നിനും പ്രിയം ട്രെയിൻ യാത്രകൾ; മദ്യവും മദിരാക്ഷിയും സുലഭമായ കിം ജോങ്ങ് യൂനിന്റെ സ്വകാര്യ ട്രെയിൻ വാർത്തകളിൽ നിറഞ്ഞത് നിരവധി തവണ; ഇപ്പോൾ അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ കിം ജോങ് ഉന്നിന്റെ മരണം ഉറപ്പ് വരുത്താൻ നിരീക്ഷിക്കുന്നതും ഈ ട്രെയിനിനെ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൂ കൂ തീവണ്ടി എന്ന് പാടുന്ന നിഷ്കളങ്കമായ കുട്ടിക്കാല കൗതുകങ്ങളിൽ ഒന്നാണ്, അങ്ങ് ദൂരെ തേരട്ടപോലെ പാഞ്ഞുപോകുന്ന തീവണ്ടികൾ. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഈ കാഴ്ച്ച ഇപ്പോഴും ആസ്വാദ്യകരമാണ്. നിഷ്കളങ്ക മനസ്സുകളെ മാത്രമല്ല ട്രെയിൻ ആകർഷിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കണമെങ്കിൽ ലോകം ഭയത്തോടെ വീക്ഷിച്ചിട്ടുള്ള ഏകാധിപതികളുടെ ചരിത്രം പഠിക്കണം. അവർക്കും പ്രിയപ്പെട്ടതായിരുന്നു ട്രെയിൻ എന്ന ഗതാഗത സംവിധാനം.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ ജർമ്മനിയിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കാൻ താത്പര്യപ്പെട്ടിരുന്നത് അതീവ സുരക്ഷാ സംവിധാനമൊരുക്കിയിട്ടുള്ള തന്റെ സ്വകാര്യ ട്രെയിനിലായിരുന്നു. ഫ്യുറൊസൊന്ദർസഗ് അമേരിക്ക എന്നായിരുന്നു ഇതിന്റെ ആദ്യത്തെ പേര്. പിന്നീട് 1943 ൽ ഇത് ഫ്യുറൊസൊന്ദർസഗ് ബ്രാൻഡൻബർഗ് എന്നാക്കി മാറ്റി. ഹിറ്റലറുടെ സുഹൃത്ത് കൂടിയായിരുന്ന ഇറ്റാലിയൻ ഏകാധിപതി, മുസ്സോളനിക്കും ഒരു സ്വകാര്യട്രെയിൻ ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയനിലെ കമ്മ്യുണിസ്റ്റ് ഏകാധിപതിയായിരുന്ന സ്റ്റാലിനും ട്രെയിൻ പ്രിയപ്പെട്ടതായിരുന്നു. 1941 മുതൽ അദ്ദേഹം ഉപയോഗിച്ചിരുന്ന സ്വകാര്യ ട്രെയിൻ ഇപ്പോൾ അദ്ദേഹത്തിന്റെ ജന്മദേശമായ യൂറിയിലെ ജോസഫ് സ്റ്റാലിൻ മ്യുസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്,.
ഉത്തരകൊറിയയിലെ ആദ്യത്തെ കമ്മ്യുണിസ്റ്റ് ഭരണാധികാരിയായ കിം ഇൻ സുങ്ങും ഈ പതിവ് ഉപേക്ഷിച്ചില്ല. 1974 ൽ ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര. ചൈനയിലൂടെ അന്നത്തെ സോവിയറ്റ് യൂണിയനിൽ എത്തിയ അദ്ദേഹം പിന്നീട്, പോളണ്ട്, കിഴക്കൻ ജർമ്മനി, ചെക്കോസ്ലോവാക്യ, ഹംഗറി, യൂഗ്ലോസോവ്യ, ബൾഗേറിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം തന്റെ സ്വകാര്യ ട്രെയിനിലായിരുന്നു യാത്ര ചെയ്തത്.
കിം ഇൽ സുങ്ങിന്റെ മരണശേഷം അധികാരത്തിലെത്തിയ ആദ്ദേഹത്തിന്റെ പുത്രൻ കിം ജോങ്ങ് ഇലും ട്രെയിനിനോടുള്ള കമ്പം വിട്ടുകളഞ്ഞില്ല. 22 കോച്ചുകളുള്ള സ്വകാര്യ ട്രെയിനിലായിരുന്നു അദ്ദേഹം 2001 ൽ റഷ്യ സന്ദർശിച്ചത്. സ്വാദിഷ്ഠമായ കൊഞ്ച് കറിയും, പാരിസിൽ നിന്നുള്ള വൈനും ഒപ്പം അതിസുന്ദരിമാരുടെ സാമീപ്യവും ആസ്വദിച്ചുകൊണ്ടായിരുന്നു ദരിദ്ര രാഷ്ട്രത്തിലെ കമ്മ്യുണിസ്റ്റ് നേതാവിന്റെ ട്രെയിൻ യാത്രകൾ.
അദ്ദേഹത്തെ തുടർന്ന് അധികാരത്തിലെത്തിയ പുത്രൻ കിം ജോങ്ങ് ഉന്നും ആ പതിവ് തെറ്റിച്ചില്ല. തന്റെ അച്ഛനേയും മുത്തച്ഛനേയും വെല്ലുന്ന രീതിയിലായിരുന്നു കിം ജൊങ്ങ് ഉനിന്റെ ട്രെയിൻ യാത്രകൾ. ലോകം വെറുത്ത സ്റ്റാലിനിസ്റ്റ് കമ്മ്യുണിസത്തിന്റെ അവസാന പ്രതിരൂപമായ ഈ ഏകാധിപതിക്ക് ഉണ്ടായിരുന്നത് കടുത്ത പച്ച നിറത്തിലുള്ള ഇരുപതിലധികം കോച്ചുകൾ ഉള്ള, രണ്ട് എഞ്ചിനുകൾ വലിക്കുന്ന ഒരു സ്വകാര്യ ട്രെയിൻ ആയിരുന്നു. കോൺഫറൻസ് റൂം, സാറ്റലൈറ്റ് ടി വി ഉൾപ്പടെ ആധുനിക സൗകര്യങ്ങൾ ഉള്ള ഓഫീസ്, സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കുന്ന അടുക്കള എന്നിവയെല്ലാം ആ ട്രെയിനിനകത്ത് ഉണ്ട്.
അതീവ സുരക്ഷയുള്ള ഈ ട്രെയിനിൽ കിമ്മിന്റെ സ്വകാര്യ മെഴ്സിഡസും ഏതുസമയത്തും ഉണ്ടാകും. സ്റ്റാലിനും കിം ജോങ്ങ് ഇലും വ്യോമയാത്രകളെ ഭയന്നിരുന്നതുകൊണ്ടാണ് ട്രെയിൻ ഉപയോഗിച്ചിരുന്നതെങ്കിൽ, കിം ജോങ്ങ് യുന്നിന് വ്യോമ യാത്രയും ഇഷ്ടമായിരുന്നു. റഷ്യൻ നിർമ്മിത ഇല്യുഷിൻ 62 എയർ ലൈനറാണ് അദ്ദേഹത്തിന്റെ സ്വകാര്യ പ്ലെയിൻ.
കണ്ടക്ടർമാർ എന്നറിയപ്പെടുന്ന സുന്ദരികളായ ആഥിതേയകളുടെ നിരയാണ് കിമ്മിന്റെ ട്രെയിനിന്റെ പ്രത്യേകത. ഉയരമുള്ള സുന്ദരിമാരെയാണ് ഇതിനായി പ്രത്യേകം തിരഞ്ഞെടുത്തിരുന്നത്. മാത്രമല്ല ഇവർ കന്യകമാർ ആണെന്ന്, പ്രത്യേകം നിയമിച്ച ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുകയും വേണമായിരുന്നു. ഇത്തരത്തിൽ, തെരഞ്ഞെടുത്തുകഴിഞ്ഞാൽ ഉടൻ അവരുടെ വീടുകളിലേക്ക് സർക്കരിന്റെ സന്ദേശമെത്തും, നിങ്ങളുടെ മകൾ രാഷ്ട്രനായകനെ സേവിക്കാനുള്ള ദൗത്യം സ്വീകരിച്ചു എന്നറിയിച്ചുകൊണ്ട്. 1400 പൗണ്ടാണ് ഇവരുടെ ശമ്പളം. കൊറിയയിൽ ഇത് വളരെ വലിയൊരു തുകയാണ്.
ചൈനാ സന്ദർശനത്തിനെത്തിയതോടെയാണ് കിമ്മിന്റെ ട്രെയിൻ ലോക ശ്രദ്ധ ആകർഷിച്ചത്. പിന്നീട് വിയറ്റ്നാം തലസ്ഥാനമായ ഹാനോയിയിൽ അമേരിക്കൻ പ്രസിഡണ്ടായ ട്രംപുമായി കൂടിക്കാഴ്ച്ച്ചക്ക് കിംഎത്തിയതും ഇതേ ട്രെയിനിലായിരുന്നു. ഏപ്രിൽ 15 ന് തന്റെ മുത്തച്ഛന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം എത്താതിരുന്നതോടെ കിം മരിച്ചു എന്ന കിംവദന്തി പരക്കാൻ തുടങ്ങി. കടുത്ത പുകവലിക്കാരനും അമിതവണ്ണമുള്ള വ്യക്തിയുമായിരുന്ന കിം ഒരു ഹൃദയശസ്ത്രക്രിയയെ തുടർന്ന് മരിച്ചു എന്നാണ് വാർത്ത.
ഏപ്രിൽ 11 നായിരുന്നു കിം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഈ വാർത്ത പരക്കാൻ തുടങ്ങിയപ്പോൾ തന്നെ അമേരിക്കൻ ചാര ഉപഗ്രഹങ്ങളുടെ കണ്ണുകൾ കിമ്മിന്റെ സ്വകാര്യ ട്രെയിനിന്റെ നീക്കത്തിൽ തന്നെയായിരുന്നു. സാമാന്യം വലുതും, സാവധാനത്തിൽ നീങ്ങുന്നതുമായതിനാൽ ബഹിരാകാശത്തുനിന്നും ഇതിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ബുദ്ധിമുട്ടില്ല. കിമ്മിന്റെ മരണത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ ദക്ഷിണകൊറിയയുടെ ചാരന്മാരും ഈ ട്രെയിനിന്റെ നീക്കങ്ങൾ സസൂക്ഷം നിരീക്ഷിച്ചു വരികയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍