സ്ത്രീകളുടെ ഗർഭപാത്രവും ഗർഭാശയമുഴകളും നീക്കം ചെയ്യാൻ വേണ്ടി നടത്തുന്ന കീ ഹോൾ സർജറികൾക്കിടയിൽ സംഭവിക്കുന്ന വലിയ വിഷമതകൾക്ക് പരിഹാരമായി മാറിയ സേഫ്റ്റി ഐസൊലേഷൻ ബാഗ്; ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തിയത് നൂതന മെഡിക്കൽ കണ്ടുപിടുത്തങ്ങൾക്കിടയിലെ ഏറ്റവും മികച്ചതും ഉപകാരപ്രദവും എന്നും; മലയാളിയിലൂടെ എഡിസൺ അവാർഡിൽ ഇന്ത്യൻ തിളക്കം; ഡോക്ടർ ലാലു ജോസഫ് കൈയടി നേടുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: മെഡിക്കൽ രംഗത്ത് അന്തർദേശീയ തലത്തിൽ വിലമതിക്കപ്പെടുന്ന ബഹുമതിയായ എഡിസൺ അവാർഡ് ലഭിച്ചതോടെ മലയാളിയായ ഡോക്ടർ ലാലു ജോസഫ് ശ്രദ്ധേയനായി മാറുന്നു. മെഡിക്കൽ രംഗത്ത് ഇദംപ്രഥമമായാണ് ഈ അവാർഡ് ഇന്ത്യയിലേക്കും അതുവഴി കേരളത്തിലേക്കും എത്തുന്നത്. തോമസ് ആൽവ എഡിസൺന്റെ പേരിൽ നൽകപ്പെടുന്ന ഏറ്റവും മികച്ച അന്താരാഷ്ട്ര ബഹുമതിയാണ് എഡിസൺ അവാർഡ്. അമേരിക്കയിലെ ന്യൂയോർക്കിൽ വച്ചാണ് എല്ലാ വർഷവും അവാർഡ് സമ്മാനിക്കുന്നത്. ഈ അവാർഡ് ഇക്കുറി മലയാളി ഏറ്റുവാങ്ങും.
സ്ത്രീകളുടെ ഗർഭപാത്രവും ഗർഭാശയമുഴകളും നീക്കം ചെയ്യാൻ വേണ്ടി നടത്തുന്ന കീ ഹോൾ സർജറികൾക്കിടയിൽ സംഭവിക്കുന്ന വലിയ വിഷമതകൾക്ക് പരിഹാരമായി മാറിയ സേഫ്റ്റി ഐസൊലേഷൻ ബാഗ് കണ്ടുപിടിച്ചതിനാണ് എഡിസൺ അവാർഡ് ഈ മലയാളി ഡോക്ടറെ തേടിയെത്തിയത്. കീ ഹോൾ സർജറിക്കിടെ കോശങ്ങൾ പടരുന്നതും കാൻസർ സാധ്യത ഒഴിവാക്കുന്നതിനു വേണ്ടി വികസിപ്പിച്ചെടുത്തതാണ് ഈ ബാഗ്. വർഷങ്ങളായി മെഡിക്കൽ രംഗത്തെ നൂതന കണ്ടുപിടിത്തങ്ങൾക്കായി യത്നിക്കുന്ന വേളയിൽ തന്നെയാണ് ഗർഭാശയ മുഴകൾ നീക്കം ചെയ്യുമ്പോഴുണ്ടായ ഇരട്ടി വിഷമതകൾക്ക് ശാശ്വത പരിഹാരമായി ഈ സേഫ്റ്റി ഐസൊലേഷൻ ബാഗിന്റെ കണ്ടുപിടുത്തം ഡോക്ടർ നടത്തുന്നത്.
ഇത് വിജയഗാഥയുടെ ചരിത്ര രചിച്ചതോടെയാണ് എഡിസൺ അവാർഡ് ഡോക്ടറെ തേടിയെത്തിയത്. ആലുവയിലെ ലിമാസ് മെഡിക്കൽ ഡിവൈസസ് എന്ന സ്ഥാപനത്തിന്റെ ഡയരക്ടർ ആയി ജോലി ചെയ്യവേ തന്നെയാണ് സേഫ്റ്റി ബാഗിന്റെ കണ്ടുപിടുത്തം നടത്തുകയും പേറ്റന്റ് നേടുകയും ചെയ്തത്. യൂറോപ്യൻ പേറ്റനറും അതേസമയം അമേരിക്കൻ പേറ്റനറും നേടിയ പ്രൊഡക്റ്റ് കൂടിയാണിത്. 2014-ൽ പേറ്റന്റ് ഡോക്ടർ ഫയൽ ചെയ്തിരുന്നു. മികച്ച കണ്ടുപിടുത്തവും അതിലും മികച്ച നീക്കവുമായി ഡോക്ടറുടെതെന്ന് എഡിസൺ അവാർഡ് ഇപ്പോൾ സാക്ഷ്യപ്പെടുത്തുകയാണ്.
2020-ൽ നോമിനേറ്റ് ചെയ്യപ്പെട്ട അനേകം പ്രൊഡക്റ്റുകളുടെയും കണ്ടുപിടുത്തങ്ങളുടെയും ഇടയിൽവച്ചാണ് 3000 ലേറെയുള്ള പാനൽ എക്സിക്യൂട്ടീവ് സേഫ്റ്റി ഐസൊലേഷൻ ബാഗിനെ എഡിസൺ അവാർഡിനായി തിരഞ്ഞെടുക്കുന്നത്. ഇത് തന്നെ മലയാളി ഡോക്ടറുടെ കണ്ടുപിടുത്തത്തിനുള്ള മികച്ച അംഗീകാരമായി മാറുന്നു. നൂതന മെഡിക്കൽ കണ്ടുപിടുത്തങ്ങൾക്കിടയില ഏറ്റവും മികച്ചതും ഉപകാരപ്രദവും എന്നാണ് സേഫ്റ്റി ബാഗിനെ എഡിസൺ അവാർഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫ്രാങ്ക് ബോണാഫീലിയ വിശേഷിപ്പിച്ചത്. ഈ വാക്കുകൾ തന്നെ ഈ കണ്ടുപിടുത്തത്തിന്റെ ഔന്നത്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ്.
ഗർഭപാത്ര മുഴകൾ നീക്കാനുള്ള കീ ഹോൾ മോർസില്ലേഷൻ സർജറിക്ക് ശേഷം പലപ്പോഴും വീണ്ടും മുഴകൾ സ്ത്രീകളിൽ പ്രത്യക്ഷപ്പെടുന്നതായി കണ്ടിരുന്നു. എന്താണ് ഈ പ്രതിഭാസത്തിന്റെ പിന്നിൽ എന്ന് മെഡിക്കൽ രംഗത്തിനു ആദ്യം മനസിലായിരുന്നില്ല.
കീ ഹോൾ മോർസില്ലേഷൻ സർജറി നടത്തുമ്പോൾ കട്ട് ചെയ്യുന്ന കോശഭാഗങ്ങൾ വയറിന്റെ മറ്റു ഭാഗത്ത് എത്തി അവിടെ പറ്റിപ്പിടിച്ച് വീണ്ടും മുഴകൾ രൂപപ്പെടുന്നതായി പിന്നീട് കണ്ടെത്തി. അതോടെ മോർസിലേഷൻ നടത്തുന്നതിനു എതിരെ വലിയ എതിർപ്പ് രൂപപ്പെട്ടിരുന്നു. മോർസിലേറ്റർ ഉപയോഗിക്കുന്നതിന്നെതിരെ എഫ്ബിഐ ഒരു വാണിങ് തന്നെ പുറപ്പെടുവിച്ചു.
മോർസിലേഷൻ ഒഴിവാക്കിയാൽ കീ ഹോൾ സർജറി വഴി മുഴകൾ കട്ട് ചെയ്ത ശേഷം അത് പുറത്തെടുക്കാൻ വീണ്ടും വയറു തുറന്നുള്ള ഓപ്പൺ സർജറി വേണ്ടി വരും. ഈ ഘട്ടത്തിലാണ് ഇതിനുള്ള ശാശ്വത പരിഹാരമായാണ് സേഫ്റ്റി ഐസൊലേഷൻ ബാഗ് കണ്ടുപിടുത്തം ലാലു ജോസഫ് നടത്തുന്നത്. കീ ഹോൾ സർജറി നടത്തുമ്പോൾ അത് സേഫ്റ്റി ഐസൊലേഷൻ ബാഗ് വഴി നടത്തും. മുഴകൾ സുരക്ഷിതമായി പുറത്തുകൊണ്ടുവരാൻ കഴിയും. ചെറിയ കോശങ്ങൾ വഴിയുള്ള വ്യാപനവും പിന്നീട് വരുന്നില്ല. ഇതാണ് കണ്ടുപിടുത്തത്തിനു അംഗീകാരങ്ങളും പേറ്റനറും കരഗതമാക്കാൻ കഴിഞ്ഞത്.
മുഴകളും നീക്കം ചെയ്യുമ്പോൾ ഈ മുഴകൾ സേഫ്റ്റി ഐസൊലേഷൻ ബാഗിന്റെ ഉള്ളിലാക്കി ഈ ബാഗിനെ വികസിപ്പിച്ചതിന് ശേഷം ഇത്തരം മുഴകൾ മോർസിലേറ്റർ ഉപയോഗിച്ച് ചെറിയ കോശങ്ങളാക്കി പുറത്തെടുക്കും. ഈ ഘട്ടത്തിൽ മുഴകളുടെ ഒരു ഭാഗവും വയറിന്റെ വേറെ ഭാഗത്തേക്ക് നീങ്ങുന്നില്ല. എല്ലാം ബാഗിനകത്ത് കിടക്കും. ടിഷ്യുകൾ എല്ലാം ഭാഗിനകത്ത് തന്നെ തുടരുന്നതിനാൽ അത് ഒരിക്കലും വയറിന്റെ വേറെ ഭാഗത്തേക്ക് നീങ്ങുന്നില്ല. മുഴകൾ നീക്കിയ ശേഷം ഈ ബാഗ് പിന്നീട് നീക്കം ചെയ്യും. സേഫ്റ്റി ഐസൊലേഷൻ ബാഗ് കണ്ടുപിടിച്ച ശേഷം അതിന്റെ പേറ്റന്റ് ലാലു ജോർജ് നേടിയിരുന്നു. സർജറികളിൽ ഈ ബാഗ് ഉപയോഗിച്ചും തുടങ്ങിയിരുന്നു. കണ്ടുപിടുത്തം വിജയപ്രഥമെന്നു കണ്ടതോടെയാണ് എഡിസൺ അവാർഡ് ഈ കണ്ടുപിടുത്തത്തിനു ലഭിക്കുന്നത്.
വർഷങ്ങളായി മെഡിക്കൽ ഫീൽഡിലാണ് ഡോക്ടർ ജോലി ചെയ്യുന്നത്. അതും ഗൈനക്കോളജിയുമായി ബന്ധപ്പെട്ട മെഡിക്കൽ ഫീൽഡിൽ. അമേരിക്കയിൽ മോർസിലേറ്റർ ഉപയോഗിച്ചുള്ള സർജറിക്ക് ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ട മുഴകളുമായി ബന്ധപ്പെട്ട കേസ് ആണ് എന്റെ മുന്നിൽ വന്നത്. അത് 2014ലായിരുന്നു അത്. ടിഷ്യു സ്പ്രെഡ് ആയ ശേഷം വന്ന മുഴകൾ ആണിത്. ഇതോടെയാണ് ഇതിനു ശാശ്വത പരിഹാരം എന്ന നിലയിൽ സേഫ്റ്റി ഐസൊലേഷൻ ബാഗ് എന്ന ആശയത്തിലേക്ക് നീങ്ങുന്നത്- ഡോക്ടർ ലാലു ജോസഫ് മറുനാടനോട് പറഞ്ഞു. മോർസിലേറ്റർ എന്ന ഉപകരണം നിർത്തണം എന്ന ആവശ്യം തന്നെ അന്ന് മുഴങ്ങിയിരുന്നു.
മോർസിലേറ്റർ നിലനിർത്തുമ്പോൾ തന്നെ എങ്ങിനെ സുരക്ഷിതമായി സർജറി നടത്താം എന്ന ചിന്തയിൽ നിന്നാണ് ഇപ്പോഴത്തെ എഡിസൺ അവാർഡ് ലഭിച്ച കണ്ടുപിടുത്തത്തിലേക്ക് നീങ്ങുന്നത്. എല്ലാം കൂടുതൽ കീ ഹോൾ ആണ്. മെഷീൻ വെച്ച് കട്ട് ചെയ്താലേ ഇത് വെളിയിലേക്ക് എടുക്കാൻ കഴിയൂ. കട്ട് ചെയ്യുന്ന മെഷീന്റെ പേരാണ് ടിഷ്യൂ മോർസിലേറ്റർ. അപ്പോൾ മാത്രമേ ചെറിയ മുഴകളെ പുറത്തേക്ക് എടുക്കാൻ കഴിയൂ. ചെറിയ ചെറിയ മൈക്രോസ്കൊപിക്ക് പീസുകൾ അത് വയറിനകത്ത് സ്പ്രെഡ് ആകും. ഇത് പിന്നെ വലിയ മുഴകൾ ആയി മാറും. ഈയിടെ ഇന്ത്യയിൽ ഒരു സ്ത്രീയുടെ ഗർഭപാത്രം സർജറി വഴി എടുത്ത് മാറ്റിയിരുന്നു.
പക്ഷെ പിന്നീട് ഇവർക്ക് വയറു വേദന വന്നു. പരിശോധിച്ചപ്പോൾ 15 സെന്റീമീറ്റർ ഉള്ള വലിയ മുഴയും 22 ചെറിയ ചെറിയ മുഴകളും വയറിൽ കണ്ടു. മോർസിലെറ്റർ വഴി ചെയ്തപ്പോൾ ചെറിയ ചെറിയ പീസുകൾ സ്പ്രെഡ് ആയി. അത് മുഴകൾ ആയി മാറി. ഇവിടെയാണ് സേഫ്റ്റി ഐസൊലേഷൻ ബാഗിന്റെ ഗുണം വരുന്നത്. ഈ ബാഗ് ഉപയോഗിച്ച് മുഴകൾ മാറ്റിയിരുന്നെങ്കിൽ ഈ പ്രശ്നം വരില്ലായിരുന്നു. ഇവിടെയാണ് സേഫ്റ്റി ബാഗ് മികച്ചതായി മാറുന്നത്. പല രോഗികളും ഇതിനെക്കുറിച്ചു ബോധവാന്മാരല്ല എന്നതാണ് വാസ്തവം. എങ്കിലും നമ്മുടെ രാജ്യത്തും, ലോകത്തിലെ പല ഭാഗങ്ങളിലുമുള്ള പ്രഗത്ഭരായ ധാരാളം ഡോക്ടർമാർ ഇത്തരം സർജറികളിൽ സേഫ്റ്റി ഐസൊലേഷൻ ബാഗ്സ് ഉപയോഗിക്കുന്നുണ്ട്.-ലാലു ജോസഫ് പറയുന്നു.
കഴിഞ്ഞ വർഷത്തെ മഹാത്മാഗാന്ധി നാഷണൽ എക്സിലൻസ് അവാർഡ് ലാലു ജോസഫിനാണ് ലഭിച്ചത്. സ്ത്രീകളുടെ ആർത്തവ പ്രതിസന്ധികൾക്ക് പരിഹാരമായി ഡോക്ടർ കണ്ടുപിടിച്ച 'ഷീ കാൻ' ഏറെ ശ്രദ്ധേയമായിരുന്നു. ആർത്തവസമയത്ത് സ്ത്രീകൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതാണ് ഷീ കാൻ. ആർത്തവ സമയത്ത് മെൻസസ് പാഡിനു പകരം ഉപയോഗിക്കാവുന്നതാണ് ഇത്. ആർത്തവ കപ്പുകൾ തെന്നിമാറുകയും താഴെ വീഴുമോയെന്ന ആശങ്ക സൃഷ്ടിക്കാറുമുണ്ട്. ആർത്തവ രക്തം കപ്പുകളിൽ നിറയുമോയെന്ന ഭീതിയും ഒപ്പം വരും. എന്നാൽ, 'ഷീ കാൻ' ഇതിനു പരിഹാരമായിരുന്നു.
കൊറിയ, ജപ്പാൻ, ചൈന, സിങ്കപ്പൂർ രാജ്യങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. ആറായിരത്തിലേറെ ഹെൽത്ത് കെയർ പ്രൊഫഷണൽസിന് പരിശീലനം നൽകിയിട്ടുമുണ്ട്. ഫിലിപ്പൻസ് മനിലയിൽ 2008 ൽ തുടങ്ങിയ ഗുഡ് നെയിബെഴ്സ് ഓഫ് ദി ഹെൽപ്ലെസ് എന്ന ചാരിറ്റബിൾ ഓർഗനൈസേഷൻ സ്ഥാപകൻ കൂടിയാണ് ലാലു ജോസഫ്. ഭാര്യ വിമല. മക്കൾ വിശാൽ ലാലു ബികോമിന് പഠിക്കുന്നു. മകൾ വിനീത ലാലു കാനഡയിൽ ബിസിനസ് മാനെജ്മെന്റ് വിദ്യാർത്ഥിയാണ്.
Stories you may Like
- ഡോക്ടർമാരെ കൊല്ലരുത്: മുരളി തുമ്മാരുകുടി എഴുതുന്നു
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- രാഹുൽ, താങ്കൾ ഒരു വിവാഹം കഴിക്കണം, ഇനിയും സമയം വൈകിയിട്ടില്ല
- അപകീർത്തി കേസിലെ ശിക്ഷ വിധി സ്റ്റേ ചെയ്തതിനു പിന്നാലെ ആഘോഷം
- 'ജി20 ഉച്ചകോടി സംഘടിപ്പിച്ചതുകൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് എന്തു മെച്ചമുണ്ടായി?'
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്