സ്കൂളിന് തൊട്ടടുത്തുള്ള ഈ കുട്ടി പോകുന്ന മദ്രസയ്ക്ക് ഇതുമായി ബന്ധമുണ്ടോ? പീഡനത്തിനിരയായ കുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇതേ സ്കൂളിലെ സിപിഎം അനുഭാവിയായ അദ്ധ്യാപകന്റെ ഫോണിൽ എങ്ങനെ വന്നു? പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പത്മരാജൻ മാസ്റ്റർ സ്വീകരിച്ച നിലപാട് പോപ്പുലർ ഫ്രണ്ടിന്റെ കണ്ണിലെ കരടായിരുന്നു എന്ന വസ്തുത പരസ്യമായ രഹസ്യമാണ്: പാലത്തായി കേസിൽ ബിജെപി നേതാവ് പ്രതിയായതിൽ ജിഹാദ് ആരോപിച്ച് സന്ദീപ് വചസ്പതി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പാനൂർ പാലത്തായി നാലാം ക്ലാസുകാരിയെ ബിജെപി നേതാവ് കൂടിയായ അദ്ധ്യാപകൻ പീഡിപ്പിച്ച കേസിൽ സത്യം പുറത്തുവരാൻ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. കേസിൽ ചില സംശയങ്ങൾ ഉണ്ടെന്നും ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം കിട്ടിയാലേ പത്മരാജൻ കുറ്റക്കാരനെന്ന് വിധിയെഴുതാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. യുവമോർച്ച നേതാവ് ഉന്നയിക്കുന്ന ചോദ്യങ്ങൾ ഇവയാണ്. ശുചിമുറിയിൽ വെച്ച് തുണികൊണ്ട് കൈകൾ പുറകിൽ ബന്ധിച്ച് അദ്ധ്യാപകൻ പീഡിപ്പിച്ചു എന്നാണ് പരാതി. നാനൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾ ആരും തന്നെ ഈ പീഡനം കാണാതിരുന്നത് എന്തുകൊണ്ടാണ്? പത്മരാജൻ രണ്ടാം വട്ടം പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം ഭാര്യാപിതാവിന്റെ അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നതായി ശാസ്ത്രീയ തെളിവുകളുണ്ട്. പിന്നെങ്ങനെ ഇദ്ദേഹം ഈ കേസിൽ പ്രതിയാക്കപ്പെടും?.സ്പെഷ്യൽ ക്ലാസില്ലായിരുന്നുവെന്നും പത്മരാജൻ ഇത്തരക്കാരനല്ലെന്നും പലരോടും പറഞ്ഞ ജാമിയ ടീച്ചറെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതാരാണ്?.
കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിയുയർന്ന ജനുവരി 15 ന് മുൻപ് ജനുവരി 2 ന് സ്കൂളിലെത്തിയ കുട്ടിയെ രക്തസ്രാവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിച്ചിരുന്നോ?. മാസമുറയുമായി ബന്ധപ്പെട്ട രക്തസ്രാവമല്ലെന്ന് അറിഞ്ഞിട്ടും പൊലീസിൽ പരാതിപ്പെടേണ്ടെന്ന അമ്മയുടേയും വീട്ടുകാരുടേയും നിലപാടിന് പിന്നിലെന്താണ്? സ്കൂളിന് തൊട്ടടുത്തുള്ള, ഈ കുട്ടി പോകുന്ന മദ്രസയ്ക്ക് ഇതുമായി ബന്ധമുണ്ടോ? പീഡനത്തിനിരയായ കുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇതേ സ്കൂളിലെ സിപിഎം അനുഭാവിയായ അദ്ധ്യാപകന്റെ ഫോണിൽ എങ്ങനെ വന്നു?.പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പത്മരാജൻ മാസ്റ്റർ സ്വീകരിച്ച നിലപാട് പോപ്പുലർ ഫ്രണ്ടിന്റെ കണ്ണിലെ കരടായിരുന്നു എന്ന വസ്തുത പരസ്യമായ രഹസ്യമാണ്. ഇതേ തുടർന്ന് മാഷിനുണ്ടായിരുന്ന ഭീഷണിയുടെ ഉപോത്പന്നമല്ലേ ഈ കേസ്? സംരക്ഷകനായ ഇളയച്ഛന്റെ പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ ഇരയല്ലേ ഈ കുട്ടി?. ഹിന്ദു മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ വാങ്ങാൻ എസ് ഡി പി ഐ പ്രവർത്തകർ ശ്രമിച്ചിട്ടും നടക്കാത്തതും കേസിന്റെ തീവ്രത കൂട്ടിയില്ലേ?.
കുറ്റവാളിയാണെങ്കിൽ പത്മരാജൻ ശിക്ഷിക്കപ്പെടണം. അതിന് ആ കുടുംബത്തോടൊപ്പം നിൽക്കാൻ തയ്യാറുമാണ്. അല്ലായെങ്കിൽ സത്യം തുറന്നു പറയാൻ ആ കുഞ്ഞിനെ അനുവദിക്കണം. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്നുമുള്ള പത്മരാജൻ മാസ്റ്ററുടെ ആവശ്യം അംഗീരിക്കപ്പെടാതെ പോകരുത്. അങ്ങനെ ഈ ജിഹാദിന് നമ്മുടെ സഹോദരനെ വിട്ടു കൊടുത്താൽ ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ പരാജയമായിരിക്കുമത്-സന്ദീപ് വചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
നാലാം ക്ലാസുകാരിയായ ശിഷ്യയെ പീഡിപ്പിക്കുന്ന അദ്ധ്യാപകനെ എന്തു ചെയ്യണം.......ജാമ്യമില്ലാതെ തടവിലിട്ട് തൂക്കിക്കൊല്ലണം.പ്രതി ബിജെപിക്കാരനാണെങ്കിലോ? വിചാരണ പോലുമില്ലാതെ കല്ലെറിഞ്ഞ് കൊല്ലണം. പീഡന കേസ് പ്രതിയെ പിന്തുണയ്ക്കുന്നവരേയോ?. .അവരും ഇതേ മനോഭാവമുള്ളവരും ശിക്ഷാർഹരുമാണ്. ഇത്രയും വരെ വളരെ ശരിയാണ്. സംശയമില്ല. എന്നാൽ പാനൂർ പാലത്തായി പീഡനകേസിൽ ഇത്രയും കൊണ്ട് എല്ലാമായില്ല. ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം കിട്ടിയെങ്കിലേ മേൽപ്പറഞ്ഞ നിഗമനത്തിലേക്ക് എത്താനാകൂ.....
1. ഓപ്പൺ സ്റ്റേജായും ഉപയോഗിക്കുന്ന കെട്ടിടത്തിലാണ്
പാലത്തായി യുപി സ്കൂളിലെ അഞ്ചാം ക്ലാസ് A ഡിവിഷൻ പ്രവർത്തിക്കുന്നത്. ഇതിനടുത്ത കെട്ടിടത്തിലാണ് പീഡനത്തിനിരയായ കുട്ടി പഠിക്കുന്ന നാലാം ക്ലാസ് A ഡിവിഷൻ. ഈ സ്റ്റേജിന് നേരെ എതിർ വശത്താണ് പീഡനം നടന്നുവെന്ന് പറയപ്പെടുന്ന പൊതു ശുചിമുറി. വെറും 3 മീറ്റർ അകലം മാത്രമാണ് സ്റ്റേജും ശുചിമുറിയും തമ്മിലുള്ളത്. ഇതിന് കതകില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പത്മരാജൻ മാസ്റ്റർ കുട്ടിയെ ആദ്യം പീഡിപ്പിച്ചതായി പറയുന്നത് 2020 ജനുവരി 15 ബുധനാഴ്ചയാണ്. ശുചിമുറിയിൽ വെച്ച് തുണികൊണ്ട് കൈകൾ പുറകിൽ ബന്ധിച്ച് അദ്ധ്യാപകൻ പീഡിപ്പിച്ചു എന്നാണ് പരാതി. നാനൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾ ആരും തന്നെ ഈ പീഡനം കാണാതിരുന്നത് എന്തുകൊണ്ടാണ്?
2. പത്മരാജൻ മാസ്റ്റർ രണ്ടാമത് കുട്ടിയെ പീഡിപ്പിച്ചുവെന്ന് പറയുന്നത് 2020 ഫെബ്രുവരി 02 നാണ്. ഇതൊരു ഞായറാഴ്ചയാണ്. LSS സ്പെഷ്യൽ ക്ലാസ് എന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് ആരോപണം. എന്നാൽ ഇതേ ദിവസം പത്മരാജൻ മാസ്റ്റർ ഭാര്യാപിതാവിന്റെ അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നതായി ശാസ്ത്രീയ തെളിവുകളുണ്ട്. പിന്നെങ്ങനെ ഇദ്ദേഹം ഈ കേസിൽ പ്രതിയാക്കപ്പെടും?.
3. അന്നേ ദിവസം സ്പെഷ്യൽ ക്ലാസുണ്ടായിരുന്നില്ല എന്ന് 4-ാം ക്ലാസിലെ സഹപാഠികളായ രണ്ടു വിദ്യാർത്ഥിനികൾ മൊഴി നൽകിയിട്ടുണ്ട്. പിന്നെങ്ങിനെയാണ് രണ്ട് മാസങ്ങൾക്ക് ശേഷം 7-ാം ക്ലാസ് വിദ്യാർത്ഥിനിയെ ഏഷ്യാനെറ്റ് ന്യൂസ് സാക്ഷിയായി അവതരിപ്പിച്ചത്?. (ലേഖകന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ബിജെപിക്കാരുടെ ആരോപണം അവിടെ നിൽക്കട്ടെ)
4. സ്പെഷ്യൽ ക്ലാസില്ലായിരുന്നുവെന്നും പത്മരാജൻ ഇത്തരക്കാരനല്ലെന്നും പലരോടും പറഞ്ഞ ജാമിയ ടീച്ചറെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതാരാണ്?.
5. കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിയുയർന്ന ജനുവരി 15 ന് മുൻപ് ജനുവരി 2 ന് സ്കൂളിലെത്തിയ കുട്ടിയെ രക്തസ്രാവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിച്ചിരുന്നോ?. മാസമുറയുമായി ബന്ധപ്പെട്ട രക്തസ്രാവമല്ലെന്ന് അറിഞ്ഞിട്ടും പൊലീസിൽ പരാതിപ്പെടേണ്ടെന്ന അമ്മയുടേയും വീട്ടുകാരുടേയും നിലപാടിന് പിന്നിലെന്താണ്?.
6. സ്കൂളിന് തൊട്ടടുത്തുള്ള, ഈ കുട്ടി പോകുന്ന മദ്രസയ്ക്ക് ഇതുമായി ബന്ധമുണ്ടോ?.
7. പീഡനത്തിനിരയായ കുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇതേ സ്കൂളിലെ സിപിഎം അനുഭാവിയായ അദ്ധ്യാപകന്റെ ഫോണിൽ എങ്ങനെ വന്നു?.
8. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പത്മരാജൻ മാസ്റ്റർ സ്വീകരിച്ച നിലപാട് പോപ്പുലർ ഫ്രണ്ടിന്റെ കണ്ണിലെ കരടായിരുന്നു എന്ന വസ്തുത പരസ്യമായ രഹസ്യമാണ്. ഇതേ തുടർന്ന് മാഷിനുണ്ടായിരുന്ന ഭീഷണിയുടെ ഉപോത്പന്നമല്ലേ ഈ കേസ്?.
9. സംരക്ഷകനായ ഇളയച്ഛന്റെ പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ ഇരയല്ലേ ഈ കുട്ടി?.
10. ഹിന്ദു മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ വാങ്ങാൻ എസ് ഡി പി ഐ പ്രവർത്തകർ ശ്രമിച്ചിട്ടും നടക്കാത്തതും കേസിന്റെ തീവ്രത കൂട്ടിയില്ലേ?.
ഈ ചോദ്യങ്ങളൊക്കെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ പാനൂർ സിഐ ശ്രീജിത്തും പരിഗണിച്ചിരുന്നു. കുട്ടിയുടെ മൊഴിയെപ്പറ്റി വിശദമായ അന്വേഷണം വേണമെന്ന് മുൻ അദ്ധ്യാപകൻ കൂടിയായ അദ്ദേഹം മേലുദ്യോഗസ്ഥനെ അറിയിച്ചതുകൊണ്ടാണ് 'പീഡന വീരനായ' പത്മരാജൻ നാട്ടിൽ തന്നെ വിലസി നടന്നിരുന്നത്. അല്ലാതെ പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലൊന്നുമല്ലായിരുന്നു.
ശൈലജ ടീച്ചറുടെ മണ്ഡലത്തിൽ, പിണറായി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ, കണ്ണൂരിൽ ഒരു മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ചിട്ട് ബിജെപി നേതാവ് വിലസി നടക്കണമെങ്കിൽ കേസന്വേഷിച്ച ഉദ്യോഗസ്ഥന് സംഗതിയുടെ കിടപ്പു വശം പിടികിട്ടുകയും കേസിൽ കഴമ്പില്ല എന്ന് മനസിലാവുകയും ചെയ്തതു കൊണ്ടാണ്.
പക്ഷേ ഏത് വിധേനയും ജിഹാദ് നടത്താൻ ഇറങ്ങി പുറപ്പെട്ടവർക്ക് ബോംബും തോക്കും മാത്രമല്ല തുപ്പൽ പോലും ആയുധമാണെന്ന് ഈ കൊറോണക്കാലത്ത് നമുക്ക് മനസ്സിലായതാണല്ലോ? അപ്പോൾ അവരുടെ ആവനാഴിയിലെ ഒരു ചെറിയ ഐറ്റം മാത്രമായിരിക്കുമല്ലോ പീഡനം?.
എന്തായാലും ഈ കേസിൽ ഉന്നതതല അന്വേഷണം ആവശ്യമാണ്. കുറ്റവാളിയാണെങ്കിൽ പത്മരാജൻ ശിക്ഷിക്കപ്പെടണം. അതിന് ആ കുടുംബത്തോടൊപ്പം നിൽക്കാൻ തയ്യാറുമാണ്. അല്ലായെങ്കിൽ സത്യം തുറന്നു പറയാൻ ആ കുഞ്ഞിനെ അനുവദിക്കണം. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്നുമുള്ള പത്മരാജൻ മാസ്റ്ററുടെ ആവശ്യം അംഗീരിക്കപ്പെടാതെ പോകരുത്. അങ്ങനെ ഈ ജിഹാദിന് നമ്മുടെ സഹോദരനെ വിട്ടു കൊടുത്താൽ ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ പരാജയമായിരിക്കുമത്.
#JusticeForPadmarajan
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്