പത്രം വായിക്കുകയോ ടിവി കാണുകയോ ചെയ്യാത്തതിനാൽ കൊവിഡിനെക്കുറിച്ച് അറിയില്ലായിരുന്നു; ഈ വിവരമില്ലായ്മ കാരണം മാനസിക സംഘർഷമുണ്ടായില്ല! എല്ലാം അറിഞ്ഞത് അസുഖം ഭേദമായി വീട്ടിലെത്തിയപ്പോൾ; ഡോക്ടർമാരും നേഴ്സും പറഞ്ഞത് പനിയും ചുമയും മാറുമ്പോൾ വീട്ടിൽ പോകാമെന്നും; നിസ്കാരമെല്ലാം റൂമിൽ നിർവഹിച്ചു; ഉംറ യാത്രയ്ക്കിടെ കൊറോണ പിടിച്ച മലപ്പുറത്തുകാരിക്ക് പറയാനുള്ളത് വേറിട്ട അനുഭവം; മറിയക്കുട്ടി ചികിൽസാ കാലം ഓർത്തെടുക്കുമ്പോൾ
ജംഷാദ് മലപ്പുറം
മലപ്പുറം: തനിക്ക് കോവിഡുണ്ടായിരുന്നുവെന്ന് അറിഞ്ഞത് അസുഖം ഭേദമായ ശേഷം മാത്രമെന്ന് അമ്പതുവയസ്സുകാരി മറിയക്കുട്ടി. ഐസുലേഷനിൽ കിടന്ന സമയത്ത് തന്നെ പരിശോധിക്കാൻ വരുമ്പേൾ ഡോക്ടർമാർ പറഞ്ഞിരുന്നത് പനിയും ചുമയും മാറിയാൽ ഉമ്മാക്ക് വീട്ടിൽ പോകാമെന്നായിരുന്നു. കൊവിഡിനെക്കുറിച്ചുള്ള തന്റെ വിവരമില്ലായ്മ ഗുണം ചെയ്തുവെന്നും കോവിഡ് ദേദമായ ആദ്യ മലപ്പുറത്തുകാരി മറിയക്കൂട്ടി.
പനിയും ചുമയും മാറിയാൽ ഉമ്മാക്ക് വീട്ടിൽ പോകാമെന്ന് തന്നെ പ്രവേശിപ്പിച്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും പരിശോധിക്കാൻ വരുമ്പേൾ ഇടക്കിടെ പറഞ്ഞിരുന്ന വാക്കുകളാണിത്. ഇവരുടെ സാന്ത്വനമാണ് തനിക്ക് ശാന്തിയും സമാധാനവും നൽകിയത്. കൊറോണ കീഴടക്കിയെന്നറിഞ്ഞത് ഇപ്പോൾ അസുഖംമാറി വീട്ടിൽ എത്തിയതിന് ശേഷമാണ്. ഇതാണ് മന:സംഘർഷമില്ലാതെ മഹാമാരിയെ നേരിടാൻ കഴിഞ്ഞത്. 24 ദിവസത്തെ ഒറ്റപ്പെട്ട് കഴിഞ്ഞ് കൂടിയിരുന്നതെന്നും അവർ പറയുന്നു.
മലപ്പുറം ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ രോഗികളിലൊരളായ വണ്ടൂർ വാണിയമ്പലം സ്വദേശി മറിയക്കുട്ടി പറയുന്നു. മാർച്ച് ഒമ്പതിനാണ് ഉംറ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയത്. ചുമയും ജലദോഷമുണ്ടായിരുന്നു. ദീർഘ യാത്ര ചെയ്തതിനാൽ അലർജി പ്രശ്നമാണ് ആദ്യം കരുതിയത്. എന്നാൽ പിറ്റെ ദിവസം വാണിയമ്പലത്തെ സ്വകാര്യ ക്വിനിക്കിൽ കാണിച്ചു. രണ്ട് ദിവസത്തെ മരുന്ന് നൽകി. ആവി പിടിക്കാനും പറഞ്ഞു. ചുമ വിട്ടു മാറിയില്ലെങ്കിൽ ഇനി വണ്ടൂർ താലൂക്ക് ആശുപത്രിയിൽ കാണിക്കാനും ഡോക്ടർ നിർദ്ദേശിച്ചു.
തുടർന്ന് പനി മാറത്തതിനാൽ വണ്ടൂർ താലൂക്ക് ആശുപതിയിൽ പോയി. അവിടെയുള്ള നഴ്സുമാർ മാസക് ധരിപ്പിച്ചു. അവിടെ അഞ്ച് ദിവത്തെ മരുന്ന് നൽകി. ഇനി സുഖമില്ലെങ്കിൽ മഞ്ചേരി മെഡിക്കൽ കോളജിൽ കാണിക്കണമെന്ന് പറഞ്ഞു. ഈ ദിവങ്ങൾക്കിടയിൽ പനി കൂടി. ശരീരമാകെ ചുട്ടു പൊള്ളുന്നു. ഭക്ഷണത്തിനോട് താത്പര്യമില്ലായ്മ. ശരീരമാകെ ക്ഷീണിച്ച അവസ്ഥയായിരുന്നു. ഇതേ തുടർന്ന് മാർച്ച് 16 ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോയി.
എന്റെ കൂടെ ഉംറക്ക് കൂടെ ഉണ്ടായിരുന്ന അനിയത്തി ഹഫ് സത്തും എന്റെ കൂടെ മെഡിക്കൽ കോളജിൽ ഐസെലേഷനിലേക്ക് മാറ്റി. രണ്ട് ദിവസം ഒരുമിച്ച്. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് എന്നെ മാത്രം പ്രത്യേക റൂമിലേക്ക് മാറ്റി. രക്ത പരിശോധനയിൽ എന്റെത് പോസിറ്റീവും അനിയത്തിയുടേത് നെഗറ്റീവമായി. എനിക്ക് പനി കൂടുതലുള്ളതിനാലാണ് പ്രത്യേക മുറിയിലേക്ക് മാറ്റുന്നത് ഡോക്ടർമാർ പറഞ്ഞു . പത്രം വായിക്കുകയോ ടെലിവിഷൻ കാണുകയോ ചെയ്യാത്തതിനാൽ എനിക്ക് കൊവിഡിനെക്കുറിച്ച് അറിയില്ലായിരുന്നു. ഈ വിവരമില്ലായ്മ കാരണം എനിക്ക് മാനസിക സംഘർഷമുണ്ടായില്ല.
ഡോക്ടർമാർ പറഞ്ഞത് വിദേശ യാത്ര ക്ഷീണമുള്ളതിനാൽ കുറച് കാലം വിശ്രമിക്കണം. പെട്ടെന്ന് തന്നെ തിരിച്ചുപോകമെന്നും ഡോക്ടർമാർ ആശ്വാസപ്പെടുത്തി. ഒറ്റക്ക് റൂമിലിരിക്കുമ്പോഴും എപ്പോഴും നഴ്സുമാരെ എനിക്ക് കാണമായിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും അവർ ഓടി വരും. കൃത്യ സമയത്ത് മരുന്ന് അവർ നൽകും . 21 ദിവസമാണ് ആ ഒറ്റമുറിയിൽ കിടന്നത്. നിസ്കാരമെല്ലാം റൂമിൽ നിന്ന് നിർവഹിച്ചു. സ്വലാത്ത് മാല കൈവശമുണ്ടായതിനാൽ എപ്പോഴും ദിക്റ് ചൊല്ലി കൊണ്ടിരുന്നു. ഇടക്കിടെ കുടുംബക്കാരുമായി ഫോണിൽ സംസാരിച്ചു.
21 ദിവസം കഴിഞ്ഞതിന് ശേഷമാണ് ഫലം നെഗറ്റീവായത്. പിന്നീട് മൂന്ന് ദിവസം വാർഡിലേക്ക് മാറ്റി. ഇപ്പോൾ ചെറുകോട് മേലെണ്ണത്ത് താമസിക്കുന്ന മകൾ ജസീല - മരുമകൻ ഫൈസൽ എന്നിവരുടെ വീട്ടിൽ ക്വാറന്റൈൽ കഴിയുകയാണ് മറിയക്കുട്ടി. മലപ്പുറത്തെ ആദ്യ കോവിഡ് രോഗിയായ മറിയക്കുട്ടി അസുഖം ഭേദമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും പുറത്തുവന്നത് കണ്ണീരണിഞ്ഞാണ്. സത്യംപറഞ്ഞാൽ ഈസമയത്തുപോലും കൃത്യമായ തന്റെ രോഗമെന്താണെന്ന് അവർക്കറിയില്ലായിരുന്നു. ഡോക്ടർമാരും നേഴ്സുമാരും മറ്റാർക്കും നൽകാത്ത പരിഗണന നൽകുന്നത് കണ്ടപ്പോഴേ എന്തോ സംശയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കോവിഡ് എന്ന രോഗത്തെ കുറിച്ചു അറിവില്ലാത്തതിനാൽ ഒന്നും മനസ്സിലാക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു.
കഴിഞ്ഞ മാർച്ച് ഒമ്പതിന് കരിപ്പൂർ വിമാനത്തവളത്തിൽ വന്നിറങ്ങിയ മലപ്പുറം വാണിയമ്പലം സ്വദേശിനിയായ മറിയക്കൂട്ടിക്കു ആദ്യം കാര്യമായ രോഗലക്ഷണങ്ങളൊന്നമുണ്ടായിരുന്നില്ല. കരിപ്പൂരിൽ ആരോഗ്യവകുപ്പധികൃതർ പരശോധിച്ചശേഷം വീട്ടിൽ പോയി തൊട്ടടുത്ത പി.എച്ച്.സിയിൽ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈസമയത്ത് ജലദോഷവും കഫക്കെട്ടും ചെറുതായിഉണ്ടായിരുന്നു. തുടർന്നു വീട്ടിലെത്തിയ ശേഷം വണ്ടൂർ താലൂക്കാശുപത്രിയിൽപോയി കാണിച്ചു. ഡോക്ടർ പരിശോധിച്ച് മൂന്നു ദിവസത്തേക്ക് മരുന്നും എഴുതി. എന്നാൽ ഈ മരുന്ന് കുടിച്ചിട്ടും അസുഖം ബേധമായില്ല.
തുടർന്നു നാലുവിദിവസം കഴിഞ്ഞ തോടെ ജലദോഷവും കഫക്കെട്ടും വർധിച്ചതോടൊപ്പംതന്നെ പനിയുമുണ്ടായി. ഇതോടെ 13-ാംതിയ്യതി വീണ്ടും വണ്ടൂർ താലൂക്കാശുപത്രിയിൽ കാണിച്ചു. ഇതോടെ ഇവിടുത്തെ ഡോക്ടർമാർ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് അടിയന്തരമായി കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍