വൈദ്യരെ അറസ്റ്റ് ചെയ്തതിന് പറയുന്ന ന്യായം കൊറോണയ്ക്ക് ചികിൽസിച്ചെന്ന കുറ്റം; പുറത്തു വിട്ട കോവിഡ് രോഗികളുടെ റൂട്ട് മാപ്പിൽ ഒന്നും പീച്ചിയിലെ ആശുപത്രിയിൽ എത്തിയവർ ആരുമില്ല; വൈറസ് ബാധയെന്ന് സംശയിച്ച് ക്വാറെന്റൈനിലാക്കാനുള്ള നീക്കവും ചികിൽസകനെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപണം; കോടതി അവധിയായതിനാൽ മോഹനൻ വൈദ്യർക്ക് ഉടനൊന്നും ജാമ്യവും കിട്ടില്ല; പീച്ചി പൊലീസും ആരോഗ്യ വകുപ്പും പാരമ്പര്യ ചികിൽസകനെ വിടാതെ പിന്തുടരുമ്പോൾ
എം മനോജ് കുമാർ
തൃശൂർ: കൊറോണയുടെ പേരിൽ ചികിത്സ നടത്തി എന്നാരോപിച്ച് വന്ന കേസിന്റെ പേരിൽ തൃശൂർ ജില്ലാ ജയിലിൽ റിമാൻഡിൽ തുടരുന്ന മോഹനൻ വൈദ്യർ ഭരണകൂട ഭീകരതയുടെ ഇരയെന്ന ആരോപണം ഉയരുന്നു. കൊറോണയ്ക്ക് ചികിത്സ നടത്തി എന്ന ആരോപണത്തിന്റെ പേരിലാണ് മോഹനൻ വൈദ്യർ ജയിലിലാകുന്നത്. ആർക്കാണ് ചികിൽസ നടത്തിയതെന്ന് ഔദ്യോഗിക സംവിധാനങ്ങളൊന്നും വിശദീകരിക്കുന്നില്ല. മോഹനൻ വൈദ്യരുടെ ചികിൽസ തേടിയ ആരും സർക്കാരിന്റെ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിലോ ആശുപത്രിയിലോ ഇല്ലെന്നതും മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. ഈ സാഹചര്യത്തിലാണ് കൊറോണ ചികിൽസയുടെ പേരിലാണോ മോഹനൻ വൈദ്യർ അകത്തായതെന്ന സംശയം ഉയരുന്നത്.
കൊറോണയ്ക്ക് ഉൾപ്പെടെ തന്റെ കൈയിൽ ചികിൽസയുണ്ടെന്ന് മോഹനൻ വൈദ്യർ പറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതിനെ കുറ്റമായി വ്യാഖ്യാനിക്കാം. അതിൽ അപ്പുറം ഒരു കുറ്റവും മോഹനൻ വൈദ്യർ ചെയ്തിട്ടില്ല. ഇത്തരത്തിലൊരു വ്യക്തിയെ കൊറോണ ക്വാറന്റൈനിലേക്ക് മാറ്റാൻ നീക്കം നടത്തുന്നതും സംശയങ്ങൾക്ക് ഇട നൽകുന്നുവെന്ന് പാരമ്പര്യ വൈദ്യരിൽ ഒരു വിഭാഗം സംശയിക്കുന്നുണ്ട്. ജാമ്യം നൽകേണ്ട കുറ്റം മാത്രം ചെയ്ത മോഹനൻ വൈദ്യരെ എന്തിനാണ് ജയിലിൽ തളയ്ക്കുന്നതെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. കോടതികൾ ഇല്ലാത്തതിനാൽ വൈദ്യർക്ക് ജാമ്യം ലഭിക്കുന്നില്ല. വൈദ്യർക്ക് ജാമ്യം നൽകുന്നതിനെതിരെ വളരെ ശക്തമായ നിലപാടാണ് സർക്കാർ അഭിഭാഷർ കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ നേരെ ജയിലിൽ പോകേണ്ടിയും വന്നു.
ഇപ്പോൾ സെല്ലിൽ ഉള്ളവർക്ക് പനി വന്നു എന്ന പേരിൽ വൈദ്യരെ ക്വാറന്റൈൻ ചെയ്യാനായി ആലുവ സബ് ജയിലിലേക്ക് അയക്കാനുള്ള നീക്കവും നടക്കുകയാണ്. തൃശൂർ ഡിഎംഒയും ആയുർവേദ ഡിഎംഒയും സംയുക്തമായി നൽകിയ റിപ്പോർട്ടിന്റെ പേരിലാണ് ചികിത്സ നടത്തിയിരുന്ന പരബ്രഹ്മം ആശുപത്രിയിൽ നിന്ന് പീച്ചി പൊലീസ് മാർച്ച് പതിനേഴിന് വൈദ്യരെ അറസ്റ്റ് ചെയ്തത്. കൊറോണ രോഗിക്ക് ചികിത്സ നടത്തിയതിനാണ് അറസ്റ്റ് എന്ന രീതിയിലാണ് തൃശൂർ ഡിഎംഒ അടക്കമുള്ളവർ വിവരം പുറത്ത് വിട്ടത്. കൊറോണയുടെ മറവിൽ വൈദ്യരെ പൂട്ടാനുള്ള ആസൂത്രിതമായ നീക്കമാണ് അറസ്റ്റിലേക്ക് വഴി തെളിച്ചത് എന്നാണ് ആരോപണം. വൈദ്യർ കൊറോണ രോഗിക്ക് ചികിത്സ നൽകിയില്ല.
കൊറോണയ്ക്ക് ചികിത്സ നടത്തുന്നു എന്നാരോപിച്ച് ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആൾമാറാട്ടം, വഞ്ചിക്കൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് വന്നത്. ഇതാണ് ഭരണകൂടഭീകരതയ്ക്ക് മോഹനൻ വൈദ്യർ ഇരയാകുന്നോ എന്ന സംശയം ഉയർത്തുന്നത്. വൈദ്യർ ചികിൽസിച്ച കൊറോണ രോഗി ഇല്ലാത്തതാണ് ഇതിന് കാരണം. കൊറോണയ്ക്ക് വൈദ്യർ ചികിത്സ നടത്തിയെങ്കിൽ ആ കൊറോണ രോഗി ആരാണ്? കൊറോണയുടെ പേരിൽ ചികിത്സ നടത്തി എന്ന് വന്നാൽ ആ രോഗിയെ ആദ്യം ആരോഗ്യവകുപ്പ് ഐസലേഷനിൽ ആക്കണമായിരുന്നു. വൈദ്യർ ചികിത്സ നടത്തിയതിന്റെ പേരിൽ ഒരു കൊറോണ രോഗിയെയും ഐസലേഷനിൽ പ്രവേശിപ്പിച്ചിട്ടില്ല.
അങ്ങനെയെങ്കിൽ വൈദ്യരെ ആദ്യം ഐസലേഷനിൽ ആക്കുമായിരുന്നു. കൊറോണ രോഗമുള്ളവരുടെ റൂട്ട് മാപ്പ് സർക്കാർ പുറത്തു വിട്ടിട്ടുണ്ട്. ഇങ്ങനെ പുറത്തു വന്ന റൂട്ട് മാപ്പിൽ ഒന്നും മോഹനൻ വൈദ്യരുടെ അടുത്ത് ഒരു രോഗിയും എത്തിയതായി പറയുന്നില്ല. അതിൽ നിന്നു തന്നെ മോഹനൻ വൈദ്യറുടെ അടുത്തുകൊറോണ രോഗികൾ എത്തിയിട്ടില്ലെന്നും വ്യക്തമാണ്. വൈദ്യരെ അറസ്റ്റ് ചെയ്ത പീച്ചി പൊലീസ് തന്നെ പറയുന്നത് രണ്ടു ഡിഎംഒമാർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് വൈദ്യരെ അറസ്റ്റ് ചെയ്തതെന്നാണ്. കൊറോണ രോഗിയെ ചികിത്സിക്കാത്ത വൈദ്യർ ഈ രീതിയിൽ വന്ന ആരോപണത്തിന്റെ പേരിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നു.
വൈദ്യർ കിടന്നിരുന്ന സെല്ലിലെ രണ്ടു പേർക്ക് പനി വന്നു. ഇവരെ കൊറോണ സംശയിച്ച് ആലുവ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കൊറോണ സംശയം ഉന്നയിച്ച് വൈദ്യരെയും ആലുവ സബ് ജയിലിൽ ഐസലേഷെനിൽ ആക്കാനാണ് ശ്രമം നടക്കുന്നത്. വൈദ്യർക്ക് ഒപ്പം സെല്ലിൽ ഉള്ളവർക്ക് കൊറോണ ബാധിച്ചിട്ടില്ല. പക്ഷെ പനി വരുമ്പോൾ കൊറോണയാണോ എന്ന സംശയം കൊണ്ടാണ് ഐസലേഷനീലേക്ക് പ്രതികളെ മാറ്റുന്നത്. നിലവിൽ ആലുവ സബ് ജയിലിലാണ് കൊറോണ ഐസലേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് വൈദ്യരെയും ഐസലേഷനിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നത്.
മോഹനൻ വൈദ്യർ അറസ്റ്റിലാകുന്ന ദിവസം തൃശൂർ ആരോഗ്യവകുപ്പ് അധികൃതർ പരബ്രഹ്മം ആശുപത്രിയിൽ റെയിഡ് നടത്തിയിരുന്നു. ഒന്നും പിടിച്ചെടുത്തില്ലെങ്കിലും പരിശോധന രാത്രി വരെ തുടർന്നു. വൈദ്യരെ കാണാൻ അന്ന് രോഗികൾ ഒരുപാട് പേർ എത്തിയിരുന്നു. ഈ രോഗികളുടെ മൊഴിയും ആരോഗ്യവകുപ്പ് അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യർ വ്യാജ ചികിത്സ നടത്തുന്നു എന്ന ആരോപണം സ്ഥിരീകരിക്കാൻ വേണ്ടിയുള്ള തെളിവുകളാണ് പൊലീസ് തേടിയത്. രോഗികളെ ആശുപത്രിയിൽ നിന്ന് പരിശോധിക്കുക മാത്രമാണ് വൈദ്യർ ചെയ്തത്.
പഴുതടച്ച് വൈദ്യരെ പൊക്കുക എന്ന ശ്രമത്തോടെ നടന്ന നീക്കങ്ങളാണ് അറസ്റ്റ് ദിവസം നടന്നത്. ഡിഎംഒയുടെ പരാതിയെ തുടർന്നാണ് വൈദ്യരെ അറസ്റ്റ് ചെയ്തത് എന്നാണ് പീച്ചി പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞത്. ആരോഗ്യവകുപ്പിന്റെ പരാതി പ്രകാരം ഞങ്ങൾ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ ചികിത്സ നടത്തി എന്നതിന്റെ പേരിലാണ് വൈദ്യരെ അറസ്റ്റ് ചെയ്തത്. കൊറോണയ്ക്ക് ചികിത്സ നടത്തി എന്നതിന്റെ പേരിൽ ഡിഎംഒയ്ക്ക് പരാതി വന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടു ഡിഎംഒമാരുടെ നേതൃത്വത്തിൽ പരബ്രഹ്മ ആശുപത്രിയിൽ റെയിഡ് നടന്നത്. കൊറോണ രോഗികൾ അല്ല വിവിധ രോഗങ്ങൾക്ക് വൈദ്യരെ കണ്ടു ചികിത്സ തേടുന്ന രോഗികൾ ആണ് ആരോഗ്യവകുപ്പ് ആശുപത്രിയിൽ എത്തുമ്പോൾ അവിടെ ഉണ്ടായിരുന്നത്. ഇവരിൽ നിന്നെല്ലാം ആരോഗ്യവകുപ്പ് മൊഴിയെടുത്തിട്ടുണ്ട്.
കൊറോണയുടെ പേരിൽ വൈദ്യരെ മാനസികമായി തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാണു ആരോപണം ഉയരുന്നത്. എന്നാൽ വൈദ്യരെ ആലുവ ജയിലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നെന്ന വാർത്തകൾ തൃശൂർ ജില്ലാ ജയിൽ അധികൃതർ മറുനാടനോട് നിഷേധിച്ചു. വൈദ്യരെ മാറ്റാൻ നിലവിൽ ശ്രമങ്ങളില്ല. വൈദ്യർക്ക് കൊറോണ ബാധയോ അതുമായി വന്ന ലക്ഷണങ്ങളോ ഒന്നുമില്ല. പിന്നെയെന്തിന് വൈദ്യരെ മാറ്റണം. പക്ഷെ ഈ രീതിയിൽ വാർത്തകൾ വരുന്നുണ്ട്. വൈദ്യർക്ക് ഒപ്പം സെല്ലിൽ കിടന്നിരുന്ന ഒന്ന് രണ്ടുപേർക്ക് പനി വന്നിട്ടുണ്ട്. അവരെ ആലുവ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇതായിരിക്കാം വൈദ്യരേയും മാറ്റുമെന്ന വാർത്തകൾക്ക് പിന്നിൽ-തൃശൂർ ജയിൽ അധികൃതർ പറയുന്നു.
എന്നാൽ ഇതിനു കടകവിരുദ്ധമായ നീക്കങ്ങൾ നടക്കുന്നു എന്നാണ് സൂചന. മോഹനൻ വൈദ്യരെ മാറ്റണമെന്ന ആവശ്യം ഇന്നു തൃശൂർ ഡിഎംഒ ഡോ. കെ.ജെ. റീന രേഖാമൂലം സൂപ്രണ്ടിനെ അറിയിച്ചേക്കുമെന്ന് മനോരമയിൽ വാർത്ത വന്നത് ഇതിന് തെളിവാണ്. തെളിവെടുപ്പിനായി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കോവിഡ് സംശയിക്കുന്ന തടവുകാരുമായി അദ്ദേഹം ഇടപെട്ടുവെന്നു ജയിൽ അധികൃതർ രേഖാമൂലം കോടതിയെ അറിയിച്ചതിനാൽ കസ്റ്റഡി അപേക്ഷ തള്ളിയിരുന്നു. ഇതാണ് ഐസലേഷനിലേക്ക് വൈദ്യരെ മാറ്റിയേക്കും എന്ന സൂചന നിലനിർത്തുന്നത്.
നിലവിൽ കേരളത്തിലെ വിവാദചികിത്സകനാണ് മോഹനൻ വൈദ്യർ. അശാസ്ത്രീയ ചികിത്സയാണ് വൈദ്യർ നടത്തുന്നത് എന്നാണ് ആരോഗ്യരംഗത്തെ വൈദ്യരുടെ എതിരാളികൾ ഉയർത്തുന്ന ആക്ഷേപം. നിപ്പാ കാലത്തും ആരോഗ്യവകുപ്പിനെ വിമർശിച്ചതിന്റെ പേരിൽ വൈദ്യർ വിവാദ കഥാപാത്രമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്