ഇന്ന് സംഭവിച്ചത് എന്താണ്? കൈ അടിച്ചത് എന്തുകൊണ്ടു? അതു ഒരു സർക്കാർ എങ്ങനെയാണ് ജനങ്ങളെ വരുതിയിൽ നിർത്തി അനുസരിപ്പിക്കുന്നത് എന്നതിന് ഉദാഹരണമാണ്; അതു നടക്കുന്നത് ഒരു വലിയ പരിധിവരെ സർക്കാരിന്റെ ലെജിറ്റിമസി ഉറപ്പിക്കുവാനാണ്; അധികാരം ഇടക്കിടെ വാലാട്ടുവാൻ പഠിപ്പിച്ചു വിധേയത്തം ഉറപ്പിക്കുന്നത് സോഷ്യൽ കൺഫോമിസത്തിൽ കൂടിയാണ്; അതു പലയിടത്തും അധികാരത്തിന്റെ അനുഭാവി ആഘോഷിക്കും: ജെ എസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
ഇന്ന് സംഭവിച്ചത് എന്താണ്? കൈ അടിച്ചത് എന്തുകൊണ്ടു? ഇന്നു യഥാർത്ഥത്തിൽ നടന്നത് ഒരു സോഷ്യൽ കൺഫെർമിസ്റ്റ് സാമൂഹിക -രാഷ്ട്രീയ പരീക്ഷണമാണ്. അതിന്റെ പ്രസക്തി അതിനോട് വിയോജിച്ചവരും യോജിച്ചവരും അതിൽ പങ്കെടുത്തുവന്നതാണ്. എന്തൊക്ക വാദിച്ചാലും ജനത കർഫ്യുവിൽ ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും ആളുകൾ പങ്കെടുത്തു. അതിന് പ്രധാന കാരണം സോഷ്യൽ കൺഫമിസമാണ്. പലരും അവരവരുടെ ലോജിക് പറയുമെങ്കിലും യഥാർത്ഥത്തിൽ അധികാര ലോജിക്കിന്റെ പരിധിയിലാണ് പല സാമൂഹിക മനഃശാസ്ത്രവും വർത്തിക്കുന്നത്.
ഇപ്പോൾ അഞ്ചു മണിക്ക് ഈ കേരളത്തിൽ ഒരുപാടു പേർ കൈയടിക്കുന്നതും പള്ളികളിൽ മണി അടിക്കുന്നതും പാത്രങ്ങളിൽ അടിക്കുന്നതും കേട്ടു. അതു ഒരു സർക്കാർ എങ്ങനെയാണ് ജനങ്ങളെ വരുതിയിൽ നിർത്തി അനുസരിപ്പിക്കുന്നത് എന്നതിന് ഉദാഹരണമാണ്. അതു നടക്കുന്നത് ഒരു വലിയ പരിധിവരെ സർക്കാരിന്റെ ലെജിറ്റിമസി ഉറപ്പിക്കുവാനാണ്. കാരണം കേരള സർക്കാരും കേന്ദ്ര സർക്കാരും എല്ലാ സർക്കാരുകളും നിലനിൽക്കുത് അധികാരത്തിന്റെ ലോജിക്കിലാണ്. അധികാര പ്രയോഗം ഏറ്റവും കൂടുതൽ നടക്കുന്നത് സമവായ രാഷ്ട്രീയ യുക്തിയലൂടെയാണ്.
സർക്കാർ അധികാരം ഉപയോഗിക്കുന്നത് അവരവരുടെ സുരക്ഷിതത്തിനും പരി രക്ഷക്കും നല്ലതാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കൂടിയാണ്.
അതു പലപ്പോഴും ' സ്നേഹപൂർവ്വം' മേരെ പ്യാരേ ദേശ വാസിയോം എന്നുള്ള അഭ്യർത്ഥനയിലൂടെയാണ്. ഉദാഹരണത്തിന് കേരളത്തിലെ പൊലീസ് ഞങ്ങൾ താമസിക്കുന്ന ഫ്ളാറ്റ് സമുശ്ചത്തിൽ വന്നു വളരെ സ്നേഹപൂർവ്വം പറഞ്ഞു എല്ലാവരും അഞ്ചു മണിക്കത്തേ കൈയടിയിൽ പങ്കെടുക്കണമെന്ന്. ഫ്ളാറ്റിലെ ഫ്ളോർ മാനേജർ എല്ലാം വീട്ടിലും അറിയിച്ചു. അല്ലാതെ അയൽ പ്രദേശങ്ങളിle വീടുകളിലും ആളുകൾ കൈയടിച്ചു. അവിടെ ഞാൻ കൈയടിച്ചോ എന്നത് വിഷയമല്ല. അതു സോഷ്യൽ കോൺഫെമിസമായി എന്നതാണ് വിഷയം
കൈയടിച്ചതുകൊണ്ടു പ്രത്യേകിച്ച് ഒരു കുന്തവും സംഭവിക്കില്ല. എന്നാൽ ആ കൈയടി. വെറും കൈയടി അല്ല. ഭരണകൂടം സോഷ്യൽ പ്രക്ഷറീലൂടെ എല്ലാവരെയും വരുതിയിൽ നിർത്തി കാന്ഫെമിസ്റ്റ് ആക്കുകയാണ്. അതു നടക്കുന്നു എന്നുറപ്പ് വരുത്തുന്നത് ഒരു ടെസ്റ്റ് ഡോസാണ്
ഇതു പ്രത്യക്ഷത്തിൽ ഒരു ഫോഴ്സും ചെയ്യാതെയുള്ള ഒരൊറ്റ കമ്മ്യുണിക്കേറ്റിവ് ആക്ഷനിൽ കൂടി ചെയ്യുന്ന ഏർപ്പാട് ആണ്. അരമണിക്കൂർ പ്രസംഗം വാചക കസർത്തല്ല എന്നു പറഞ്ഞത് അതു കൊണ്ടാണ്.
അതിന് ലിംഗുസ്റ്റിക്സിൽ ' സ്പീച് ആക്ഷൻ / സ്പീച് ആക്ട് എന്നാണ് പറയുന്നത്. ഉദാഹരണത്തിന്. ഒരാൾ ഒരു കെട്ടിടം ഉൽഘാടനം ചെയ്യുന്നു എന്ന് പറഞ്ഞാൽ അതു 'സ്പീച് ആക്റ്റാണ് ' ആണ്.
ഇതിൽ മൂന്നു കാര്യങ്ങളുണ്ട്.
1)കോണ്സെന്സ് ബിൽഡിങ് : ഭൂരിപക്ഷം പങ്കെടുക്കുന്നു എന്നതിൽ നിന്ന് മാറി നിൽക്കാൻ സോഷ്യൽ പ്രെഷർ കൊണ്ടു സാധിക്കില്ല.
ഉദാഹരണത്തിന് സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം പാടുമ്പോൾ എല്ലാവരും എണീറ്റ് നിൽകുമ്പോൾ അതിനോട് യോജിപ്പില്ലാത്തവർ പോലും എണീറ്റ് നിൽക്കും.
2) സോഷ്യൽ കൺഫേമിസം.
ഒന്നാമത് സോഷ്യൽ പ്രെഷർ എങ്കിൽ രണ്ടാമത്തത് അധികാരമുള്ളവരുടെ വരുതിയിൽ നിൽക്കാൻ സാമൂഹികമായി ശീലിക്കുന്നയൊന്നാണ്. ശീലിപ്പിക്കുന്നതാണ്
3).അധികാരത്തിന്റെ സാധുതവൽക്കരണം. ഇങ്ങനെ സ്വമേധയോ ഉൾഭയം കൊണ്ടോ എല്ലാവരും ഒരു കാര്യം ചെയ്യുമ്പോൾ അധികാരത്തിന്റെ സാധുതയെയും അധികാരികളെയും അംഗീകരിച്ചു. ജീവിക്കുന്നു എന്നതാണ്.
അന്റ്റൊണിയോ ഗ്രാംഷി ഹെഗമണി (hegemony )എന്നതുകൊണ്ടു ഉദ്ദേശിച്ചത് എങ്ങനെ അധികാരം consensus ഉം coercion എന്നിവ ചേർത്ത് ജനങ്ങളെ വരുതിയിൽ നിർത്തുന്നുവെന്നാണ്.
പ്രതി സന്ധി കാലഘട്ടത്തിൽ ജനങ്ങൾക്ക് മാർക്കറ്റിനെക്കാൾ വിശ്വാസം(സ്റ്റേറ്റ് ) ഭരണകൂടത്തോടാണ്. അത് ഭരണകൂടങ്ങളുടെ അധികാര പ്രയോഗങ്ങൾക്ക് പ്രതിസന്ധി സാധൂകരണം നൽകുന്നു.
ഇന്ന് നടന്നത് ഏതാണ്ട് 130 കോടി ജനങ്ങളെ കോവിഡ് വൈറസ് ' യുദ്ധ സമാനമായ ' അവസ്ഥയാണ് എന്ന് ബോധ്യപ്പെടുത്തിയതിനോടൊപ്പം സോഷ്യൽ കോൺസെൻസസും കോൺഫെമിസവും ഉറപ്പിച്ചു ഭരണകൂടവും ഭരിക്കുന്നവരും അവരുടെ സ്പെഷ്യൽ പ്രതി സന്ധി ലെജിറ്റി മസി (crisis legitimacy ) ഉപയോഗിച്ചു ആളുകൾ എല്ലാം വരുതിയാലാണ് എന്ന് ഉറപ്പ് വരുത്തുകയാണ് ചെയ്തത്.
അധികാരം ഇടക്കിടെ വാലാട്ടുവാൻ പഠിപ്പിച്ചു വിധേയത്തം ഉറപ്പിക്കുന്നത് സോഷ്യൽ കൺഫോമിസത്തിൽ കൂടിയാണ്. അതു പലയിടത്തും അധികാരത്തിന്റെ അനുഭാവി /ആശ്രിതർ ആഘോഷിക്കും.
അതിനു ചർച്ചകളോടോ വിയോജിപ്പുകളോട് പ്രശ്നമില്ല. പക്ഷെ 'കോമൺ സെൻസ് ' എന്ന സാമൂഹ്യമനഃശാസ്ത്രത്തിനു അനുസരിച്ചു പോകാൻ നിർബന്ധിതരാകും. അതു ഇമ്മാനുവൽ കാൻട് പറഞ്ഞത് പോലെയുള്ള രാഷ്ട്രീയ അധികാര പ്രയോഗത്തിന്റ അവസ്ഥയാണ് ' Argue as much as you want and about what you want, but obey!'
അതു ടോക്കണിസം അല്ല. അതു സിംബോളിക് രാഷ്ട്രീയ പ്രയോഗമാണ്
അല്ലാതെ വെറുതെ കൈയടിപ്പിച്ചതല്ല
The most dangerous ideas are not those that challenge the status quo. The most dangerous ideas are those so embedded in the status quo, so wrapped in a cloud of inevitability, that we forget they are ideas at all.
'The challenge of modernity is to live without illusions and without becoming disillusioned.' Antonio Gramsci
Stories you may Like
- കറന്റ് ബില്ല് വികസിപ്പിച്ചു, പെട്രോൾ സെസ്സ് വികസിപ്പിച്ചു, വീട്ട് കരം വികസിപ്പിച്ച
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍