ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ അംഗത്വമെടുത്തു; ജെ പി നദ്ദക്കൊപ്പം ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടത് മോദിക്കും അമിത്ഷായ്ക്കും നന്ദി പറഞ്ഞ്; കോൺഗ്രസിന്റെ പ്രതാപം നഷ്ടമായെന്ന് സിന്ധ്യ; മധ്യപ്രദേശ് സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയമെന്നും വിമർശനം; ഒപ്പമുള്ള 12 എംഎൽഎമാർ ബിജെപിയിൽ ചേരുന്നതിൽ അനിശ്ചിതത്വം തുടരുന്നു; 'ഞങ്ങൾ മഹാരാജിനൊപ്പം വന്നത്.. ബിജെപിയിൽ ചേരാനല്ലെന്ന്' എംഎൽഎമാർ; സിന്ധ്യക്ക് പിന്നാലെ മധ്യപ്രദേശ് കോൺഗ്രസിൽ നിന്നും 200 പേർ രാജിവെച്ചു
മറുനാടൻ ഡെസ്ക്
ഭോപ്പാൽ: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു. ബിജെപി അധ്യക്ഷൻ ജെപി നദ്ദക്കൊപ്പം അദ്ദേഹം പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടു. സിന്ധ്യക്ക് അർഹമായ സ്ഥാനം ബിജെപി നൽകുമെന്ന് നദ്ധ വ്യക്തമാക്കി. അതേസമയം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ തീരുമാനത്തിനെതിരെ പാർട്ടി വിട്ട് പുറത്തുവന്ന 12 എംഎൽഎമാർ രംഗത്തെത്തി. 'ഞങ്ങൾ മഹാരാജിനു (ജ്യോതിരാദിത്യ സിന്ധ്യ) വന്നത്... ബിജെപിയിൽ ചേരാനല്ല' - എംഎൽഎമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇവർ ബിജെപിയിൽ ചേരാൻ കൂട്ടാക്കിയില്ലെങ്കിൽ മധ്യപ്രദേശിലെ കമൽനാഥ് സർക്കാറിന് യാതൊരു കോട്ടവും ഉണ്ടായില്ല.
ഇപ്പോഴത്തെ നിലയിൽ സഹചര്യത്തിൽ ബിജെപി സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ആറ് മന്ത്രിമാർ അടക്കം 19 എംഎൽഎമാരാണ് ജ്യോതിരാദിത്യയ്ക്കൊപ്പം എംഎൽഎ സ്ഥാനം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നത്. ബിജെപി ഭരിക്കുന്ന കർണാടകയിലെ റിസോർട്ടിലാണ് ഇവർ ഇപ്പോഴുള്ളത്. ഭോപ്പാലിൽ നിന്ന് മൂന്ന് വിമാനത്തിലായാണ് ഇവർ ബംഗളൂരുവിലെത്തിയത്. 18 വർഷം നീണ്ട ബന്ധം ഉപേക്ഷിച്ചാണ് സിന്ധ്യ ബിജെപിയിലേക്ക് ചേക്കാറാനുള്ള തീരുമാനം എടുത്തത്. ഇതിനു പിന്നാലെ മൊത്തം 21 എംഎൽഎമാരാണ് രാജിവയ്ക്കാൻ തീരുമാനിച്ചത്. ഇതോടെ കമൽനാഥ് സർക്കാർ പ്രതിസന്ധിയിലായി. ജ്യോതിരാദിത്യയ്ക്ക് രാജ്യസഭാ പദവിയും മന്ത്രിസ്ഥാനവും നൽകുമെന്നാണ് റിപ്പോർട്ട്.
അതേസമയം മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാറിനെ പ്രതിസന്ധിയിലാക്കിയ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ പ്രാദേശിക നേതാക്കളും പ്രവർത്തകരുമുൾപ്പെടെ 200 ലധികം ആളുകൾ കോൺഗ്രസിൽ നിന്ന് രാജിവെച്ചതായി റിപ്പോർട്ട്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഗ്വാളിയാർ, ചമ്പൽ മേഖലയിലെ 200 ലധികം പ്രവർത്തകർ രാജിവെച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. നിലവിൽ 88 എംഎൽഎമാർ മാത്രമാണ് കോൺഗ്രസിലുള്ളത്. ഇവരെ ഇവരെ ജയ്പുരിലേക്ക് മാറ്റി. എന്നാൽ, നിലവിൽ 95 പേരുടെ പിന്തുണയുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
ചൊവ്വാഴ്ച ജ്യോതിരാദിത്യ രാജിവെച്ചതോടെ 22 എംഎൽഎമാർ നേരത്തെ രാജി സമർപ്പിച്ചിരുന്നു. അവരെ ബെംഗളൂരുവിലേക്കും മാറ്റിയിരിക്കുയയാണ്. രാജിവെച്ച കോൺഗ്രസ് അംഗങ്ങളെ തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇതിനായി രണ്ട് മുതിർന്ന നേതാക്കളെ ബെംഗളൂരുവിലേക്ക് അയക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. വിമത എംഎൽഎമാരുമായി ചർച്ച നടത്തി തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, ബിജെപിയുടെ 107 എഎൽഎമാരെ ചൊവ്വാഴ്ച രാത്രിയിൽ ഗുരുഗ്രാമിലേക്ക് മാറ്റി. അവിടെ ശിവരാജ് സിങ്ങ് ചൗഹാൻ, കൈലാഷ് അടക്കമുള്ള നേതാക്കൾ എംഎൽഎമാർക്കൊപ്പമുണ്ട്.
കമൽനാഥ് സർക്കാറിന് ഭൂരിപക്ഷമില്ലെന്ന കാണിച്ച് ഗവർണർക്ക് കത്ത് കൈമാറാനിരിക്കുകയാണ് ബിജെപി. എന്നാൽ ഗവർണറുടെ അഭാവത്തിൽ ബിജെപിയുടെ ലക്ഷ്യം സാധിച്ചിട്ടില്ല. അതിനിടെ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയിൽ പ്രതികരണവുമായി പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയും രംഗത്തുവന്നു. സിന്ധ്യയിലൂടെ സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും സിന്ധ്യ ബിജെപി ഒരുക്കിയ കെണിയിൽ പെട്ടുപോയെന്നും നാരായണ സ്വാമി പറഞ്ഞു.''കർണാടകയിൽ പ്രയോഗിച്ച അതേ തന്ത്രമാണ് ബിജെപി മധ്യപ്രദേശിലും പ്രയോഗിക്കുന്നത്. ഇത് ജനാധിപത്യത്തെ കൊല ചെയ്യലാണ്. സിന്ധ്യ കെണിയിൽ പെട്ടുപോയി. ആന മണ്ടത്തരമാണ് ചെയ്തിരിക്കുന്നതെന്ന തിരിച്ചറിവ് വൈകാതെ അയാൾക്ക് വരും. ആവശ്യം കഴിഞ്ഞാൽ ബിജെപി സിന്ധ്യയെ വലിച്ചെറിയും. കമൽ നാഥ് ഭൂരിപക്ഷം തെളിയിക്കുമെന്ന് എനിക്ക് ഉറപ്പാണ്,'' നാരായണ സ്വാമി പറഞ്ഞു.
അതേസമയം സിന്ധ്യയുടെ അസാന്നിധ്യം ഒരു തരത്തിലും പാർട്ടിയെ ബാധിക്കാൻ പോകുന്നില്ലെന്നാണ് കോൺഗ്രസ് മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങിന്റെ പ്രതികരണം. മാത്രമല്ല മോദി-ഷാ തണലിൽ ശോഭിക്കാൻ മഹാരാജ് സിന്ധ്യയ്ക്ക് കഴിയട്ടെയെന്നൊരു ആശംസ കൂടി ദിഗ്വിജയ് സിങ് പങ്കുവെക്കുന്നു. പാർട്ടി ഒരു തരത്തിലും അദ്ദേഹത്തെ ഒതുക്കുകയോ മാറ്റി നിർത്തുകയോ ചെയ്തിട്ടില്ലെന്നാണ് ദിഗ് വിജയ് സിങ് പറയുന്നത്. മധ്യപ്രദേശിലുള്ള ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവിനോട് നിങ്ങൾ ചോദിച്ചുനോക്കൂ, പ്രത്യേകിച്ചും ഗ്വാളിയർ ചമ്പൽ ഡിവിഷനിൽ നിന്നുള്ള നേതാക്കളോട്. കഴിഞ്ഞ 16 മാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഈ പ്രദേശത്ത് ഒന്നും സംഭവിച്ചിട്ടില്ല. ദുഃഖകരമാണ് ഇതെല്ലാം. എങ്കിലും ഞാൻ അദ്ദേഹത്തിന് എന്റെ ആശംസകളും അറിയിക്കുകയാണ്. മോദി-ഷാ തണലിൽ അദ്ദേഹത്തിന് നല്ലത് വരട്ടെ..'', ദിഗ്വിജയ് സിങ് പറഞ്ഞു.
സിന്ധ്യയെ പാർട്ടിയിൽ നിലനിർത്തേണ്ട ഉത്തരവാദിത്തം കോൺഗ്രസ് പാർട്ടിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് പവർ ഖേരയുടെ അഭിപ്രായത്തോട് താനും യോജിക്കുന്നെന്നും ദിഗ്വിജയ് സിങ് പറഞ്ഞു. അമിത് ഷായ്ക്കോ നിർമലാ സീതാരാമനോ പകരക്കാരനായി അദ്ദേഹം വരട്ടെ.. അദ്ദേഹത്തിന്റെ കഴിവുകൾ അറിഞ്ഞാൽ തീർച്ചയായും അവർ രണ്ടുപേരും മികച്ച പദവി തന്നെ ഇദ്ദേഹത്തിന് നൽകും. മോദി-ഷാ സംരക്ഷണത്തിൽ അദ്ദേഹം വളരട്ടെ.. മഹാരാജിന് ഞങ്ങളുടെ ആശംസകൾ.. . ', എന്നായിരുന്നു ദിഗ് വിജയ് സിങ് ട്വിറ്ററിൽ കുറിച്ചത്.
Stories you may Like
- ജ്യോതിരാദിത്യ സിന്ധ്യ വീണ്ടും ഹീറോ ആകുമ്പോൾ
- പുറത്തായതിൽ പ്രമുഖ പ്രഗ്യ സിങ് ഠാക്കൂർ
- മധ്യപ്രദേശിലെ മിന്നും വിജയത്തിന് പിന്നാലെ പ്രിയങ്കയ്ക്ക് മറുപടിയുമായി സിന്ധ്യ
- 'ഹിന്ദി ചീനി ഭായ് ഭായ് എന്ന് വാദിച്ചു, ചൈനക്ക് ഭൂമി വിട്ടുകൊടുത്തത് കോൺഗ്രസ്
- വിമാനയാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ വർധിച്ചു; ജ്യോതിരാദിത്യ സിന്ധ്യ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍